Wednesday, August 31, 2016

ഹെൽമെറ്റ്, ആധാർ എന്നിവ നിർബ്ബന്ധമാക്കാൻ ഭരണാധികാരികൾക്ക് അവകാശവും അധികാരവും ഇല്ല.

Extracted from : *http://omsathyam.blogspot.in/?m=1*
*ഹെൽമെറ്റ്, ആധാർ* തുടങ്ങിയവ നിർബ്ബന്ധമാക്കാൻ ഭരണാധികാരികൾക്ക് അവകാശവും അധികാരവും ഇല്ല.
*മനുഷ്യൻ ഉൾപ്പെടെ എല്ലാ ജീവികളുടെയും ജീവിതത്തിന് നിർബ്ബന്ധമായിട്ടുള്ളതെല്ലാം ശരീരത്തിലെ അവയവങ്ങളായിട്ട് ദൈവം സൃഷ്ടിച്ചിട്ടുണ്ട്. ഹെൽമെറ്റ്, ആധാർ, കുട, വടി, ഷൂസ്, തോക്ക്, തുടങ്ങിയവ അവയവങ്ങൾ അല്ലാ; (മനുഷ്യനു) ജീവിക്കാൻ നിർബ്ബന്ധവുമല്ലാ*.
സൃഷ്ടി-സ്ഥിതി-സംഹാര കർത്താവായ *ദൈവം, മനുഷ്യർക്കെല്ലാം ധർമ്മശാസ്ത്രപരമായ  വ്യക്തിസ്വാതന്ത്ര്യത്തെ* മഹാഅനുഗ്രഹിച്ചു നൽകിയിട്ടുണ്ട്. *ആഗ്രഹങ്ങളെയും ജീവിതകാര്യങ്ങളെയും ഭരിക്കുന്നത് ഓരോ വ്യക്തിയുമാണ്.* ഉൾപ്പെട്ട സമൂഹത്തിലെ അംഗങ്ങളുടെ *ധർമ്മശാസ്ത്രപരമായ* ജീവിതത്തിന് തടസ്സമുണ്ടാക്കാതെ, *ഇഷ്ടമുള്ള കാര്യങ്ങളെ ചെയ്യാനും, ഇഷ്ടമുള്ളതെല്ലാം ഉപയോഗിക്കാനും, ഇഷ്ടമില്ലാത്ത കാര്യങ്ങളെ ഒഴിവാക്കാനുമുള്ള വ്യക്തിസ്വാതന്ത്ര്യത്തെ* (ദൈവം) ഓരോ മനുഷ്യനും നൽകിയിട്ടുണ്ട്.
*ജനങ്ങളുടെ പൊതുവായ ഏതാനും ആവശ്യങ്ങളെ മാത്രമേ ഭരണാധികാരികൾ ചെയ്യേണ്ടൂ.* ആവശ്യങ്ങളെ നിശ്ചയിക്കുന്നത് ജനങ്ങളാണ്; ആവണം.  ഒരു എറുമ്പിനെപ്പോലും സൃഷ്ടിക്കാനോ രക്ഷിക്കാനോ കഴിവില്ലാത്തവരായ മനുഷ്യ-ഭരണാധികാരികൾ, തങ്ങളുടെ ധർമ്മം മറന്നും തെറ്റിച്ചും, തങ്ങളെ ഊട്ടുന്നവരും ദൈവ-സൃഷ്ടികളുമായ ജനങ്ങളുടെ *ധർമ്മശാസ്ത്രപരമായ സ്വാതന്ത്ര്യങ്ങളെയും സാത്വികമായ ഇഷ്ടങ്ങളെയും തടയാനോ, തടയാൻ ശ്രമിക്കാനോ പാടില്ല.*
ദൈവം മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള *വ്യക്തിസ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന കുറ്റത്തിന് ഒറ്റപ്പെട്ട കുറ്റങ്ങളേക്കാൾ അനേകം അനേകം മടങ്ങ് പാപവും ദൈവശിക്ഷകളും ഉണ്ട്.* എങ്ങനെയെന്നാൽ, മോഷണം, പീഢനം തുടങ്ങിയ കുറ്റങ്ങൾക്ക് കടുത്ത ശിക്ഷയുണ്ടെങ്കിലും വാദികളും പ്രതികളും ഏതാനും പേർ മാത്രമാവും. അതേസമയം, *ദൈവം*, എല്ലാ മനുഷ്യർക്കും മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള *ധർമ്മശാസ്ത്രപരമായ വ്യക്തിസ്വാതന്ത്ര്യത്തെ തടയുന്നതായ 'ഹെൽമെറ്റ്, ആധാർ, തുടങ്ങിയവ നിർബ്ബന്ധമാക്കുന്ന നിയമങ്ങളെ'* നടപ്പാക്കുന്ന രാജ്യങ്ങളിലെ പോലീസ് സേന ഉൾപ്പെടെയുള്ള ഭരണാധികാരികൾക്ക് വളരെ വളരെ വലിയ ശിക്ഷകളാണുള്ളത്. രാജ്യത്തെ ജനസംഖ്യയുടെ 3 മടങ്ങിനോട് 1 കൂട്ടിയാൽ ലഭിക്കുന്നത്ര പേരോട് കടുത്ത അപരാധം കാട്ടിയ കുറ്റത്തിന് ശിക്ഷകളുണ്ട്. (കണക്കുകൾ മേല്പടി ബ്ലോഗിലുണ്ട്).
ഹെൽമെറ്റിന്റെ *ആവശ്യം ജനങ്ങൾക്കാണെങ്കിൽ അത് ഓരോ വ്യക്തിയുടെയും സ്വകാര്യ വിഷയമാണ്.* ആവശ്യക്കാരായ വ്യക്തികൾക്ക് ഹെൽമെറ്റ് ഉപയോഗിക്കാം. *എന്തും ധർമ്മശാസ്ത്രപരമായിട്ട് ഉപയോഗിക്കാനും ഉപയോഗിക്കാതിരിക്കാനുമുള്ള വ്യക്തിസ്വാതന്ത്ര്യത്തെയാണ് ദൈവം ഓരോ മനുഷ്യനും മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ളത്.*
തലയിലെ താടിഭാഗം മറയ്ക്കുന്നതോടെ *മുഖംമൂടിയായിട്ട്* ഹെൽമെറ്റിന് പരിവർത്തനം ഉണ്ടാവുന്നതിനാൽ ധർമ്മ ശാസ്ത്രത്തെ തെറ്റിച്ച് മുഖംമൂടി ധരിക്കുന്നവർക്കും കാരണമായവർക്കും *ശിക്ഷകൾ* വേറെയുമുണ്ട്. വാഹനപ്പുക പരിശോധനയും പരിഹാരങ്ങളും ആവശ്യമാകുന്നത് അധികമായി പുക തള്ളുന്ന വാഹനങ്ങൾക്കു മാത്രമാണ്. വേഗത കൂട്ടി യാത്ര ചെയ്യേണ്ടുന്ന ആവശ്യം  സാധാരണ ജനങ്ങൾക്കും ഉണ്ടാവുന്നതാണ്. പിഴച്ചു ജീവിക്കുന്നവർക്ക് മാത്രമേ, ഊട്ടുന്ന ജനങ്ങൾക്ക് പിഴകളെ ചുമത്താനാവൂ.
മഹാനീതിപതിയായ ദൈവം, *ഹെൽമെറ്റ്* തുടങ്ങിയ വിഷയങ്ങളിൽ വാദിയുടെ സ്ഥാനത്ത് എത്തുകയാൽ, മഹാനീതിശാസ്ത്രമനുസരിച്ച് *ദൈവം പക്ഷം ചേര്‍ന്ന ഭാഗം മാത്രമാണ് മഹാശരി*. മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭദ്രപ്പെടുത്തിയിട്ടുള്ള ദൈവം, സൃഷ്ടികൾക്കെല്ലാം മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള *വ്യക്തിസ്വാതന്ത്ര്യത്തെ നിഷേധിച്ച - ഇളവില്ലാത്ത - കടുത്ത കുറ്റത്തിന് പ്രതികളെല്ലാം കടുത്ത ദൈവശിക്ഷകളെ അനുഭവിക്കേണ്ടതുണ്ട്*.
മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം  പ്രതികളാവുമെങ്കിലും,
*നേരിട്ട് ജനങ്ങളെ വേദനിപ്പിക്കാനും പിഴകളെ ഈടാക്കാനും മറ്റും പ്രവർത്തിക്കുന്ന പോലീസ് സേനാംഗങ്ങളും, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും മറ്റുമാണ് മുഖ്യപ്രതികൾ.* ജനങ്ങളെ ഭയപ്പെടുത്തിയതിനും ശാരീരികമായും മാനസികമായും വേദനിപ്പിച്ചതിനും, ധന നഷ്ടം മാനനഷ്ടം ഊര്‍ജ്ജ നഷ്ടം സമയനഷ്ടം തുടങ്ങിയ നഷ്ടങ്ങളും കഷ്ടപ്പാടുകളും ഉണ്ടാക്കിയതിനും ശിക്ഷകളുണ്ട്.
ഭൗതിക അസ്തിത്വമുള്ളതായ മണ്ണിന്റെ നിയമങ്ങളെ മാത്രം എല്ലായ്പ്പോഴും അനുസരിച്ച് *ജനങ്ങളെയെല്ലാം സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പോലീസിന്റെയും പട്ടാളക്കാരുടെയും മറ്റും തൊഴിൽ.* അധമരായ മന്ത്രിമാരെയും മറ്റും സംരക്ഷിക്കുന്നത് പോലീസുകാരുടെ പണിയല്ല. *പോലീസുകാരെയും, അവരുടെ കുടുംബങ്ങളെയും ഊട്ടുന്ന ജനങ്ങൾക്കെല്ലാം വേണ്ടി ജീവത്യാഗത്തിനു പോലും തയ്യാറാവേണ്ടവരാണ് പോലീസുകാർ.* ജനങ്ങളുടെ ദാസന്മാർ മാത്രമായ *മന്ത്രിമാരും മറ്റും സ്ഥാനങ്ങളും ധർമ്മങ്ങളും മറന്നും തെറ്റിച്ചും പ്രവർത്തിക്കുന്നത് അവരുടെ കാര്യം.* ഓരോരോ കാലഘട്ടത്തിലും ഭരണാധികാരികളായിട്ടു വരുന്നവർ തങ്ങൾക്ക് തോന്നുമ്പോലെയെല്ലാം നിയമങ്ങളെ തട്ടിക്കൂട്ടുകയും ജനസേവനം എന്ന കള്ളപ്പേരിൽ ധർമ്മ ശാസ്ത്രത്തെ അറിയാതെയും അറിയാൻ ശ്രമിക്കാതെയും ജനദ്രോഹപരങ്ങളായ  നടപടികൾക്ക് തയ്യാറാകുമ്പോൾ, *നിസ്സഹകരിക്കുകയും എതിർക്കുകയും; ധർമ്മശാസ്ത്രപരമായിട്ട് മാത്രം പ്രവർത്തിക്കുകയും ചെയ്യേണ്ടുന്നത് പോലീസുകാരുടെയും പട്ടാളക്കാരുടെയും സർക്കാർ-ജീവനക്കാരുടെയും കാര്യമാണ്;  ചുമതലയാണ്.* ഊട്ടുന്ന ജനങ്ങളെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുവാൻ *ബാദ്ധ്യസ്ഥരായ* പോലീസ് സേന, അധമരായ ഭരണാധികാരികൾക്കു വേണ്ടി ഊട്ടുന്ന ജനങ്ങളെ മർദ്ദിക്കാനും വേദനിപ്പിക്കാനും തയ്യാറാകുമ്പോൾ *ഒരു കാര്യവുമില്ലാതെ കടുത്ത പാപവും ദൈവശിക്ഷകളും വാരിക്കൂട്ടുകയാണ്.*
ഹെൽമെറ്റ് പിടിത്തംപോലുള്ള *അധമ-നീച കോപ്രായങ്ങളെ 'തൊഴിൽ' എന്ന് പേരുപറയുന്നതിനുപോലും ദൈവശിക്ഷ ഉണ്ടെന്നും* അറിഞ്ഞുകൊള്ളണം. എന്തെന്നാൽ, മോഷണം, കൊലപാതകം, കൊള്ള, സ്ത്രീപീഢനം, മദ്യപാനം, പുകവലി, തുടങ്ങിയവ *അധമ പ്രവൃത്തികൾ* ആണ്; *തൊഴിൽ അല്ല*. അത്തരം അധമ പ്രവൃത്തികളെക്കാൾ വളരെയധികം ഹീനമാണ് *(ദൈവം) മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള വ്യക്തിസ്വാതന്ത്ര്യത്തെ* നിഷേധിക്കുന്നത്.
*ദൈവശിക്ഷകളിൽ നിന്ന് പോലീസ് സേനയ്ക്കും മറ്റും ഇളവുകളോ മോചനമോ, പകരം പുണ്യമോ ലഭിക്കുന്നതിന് ലളിതമായ മാർഗ്ഗം* എപ്പോഴുമുണ്ട് : ദൈവം മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള *വ്യക്തിസ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന വാഹനനിയമങ്ങളെയും മറ്റും തട്ടിക്കൂട്ടുന്ന അധമരായ മന്ത്രിമാരും* ന്യായാധിപന്മാരും സർക്കാർ-ജീവനക്കാരും മറ്റും ഉൾപ്പെട്ട *മനുഷ്യ-ഭരണാധികാരികളെ ധിക്കരിക്കാനും, അത്യാവശ്യമെങ്കിൽ നീചരെ പരസ്യമായി കെട്ടിയിടാനും, വേണ്ടിവന്നാൽ പരസ്യമായി തല്ലാനും, ജനങ്ങളുടെ ദാസന്മാരും സംരക്ഷകരും, ജനങ്ങൾ ഊട്ടുന്നവരുമായ പോലീസ് സേനയ്ക്ക് ധർമ്മശാസ്ത്രപരമായ ചുമതലയുള്ളത് നിറവേറ്റണം.* ഊട്ടുന്ന ജനങ്ങളെയും ധർമ്മ ശാസ്ത്രത്തെയും മാത്രം സല്യൂട്ട് ചെയ്യണം. *അപ്പോഴാണ് പോലീസ് സേന, ജനങ്ങളുടെ ഭാഗമാവുന്നതും, സഹായികളാവുന്നതും*. മന്ത്രിമാരെയും മറ്റും സല്യൂട്ട് ചെയ്യുന്നതും അജ്ഞാനികളായോ അജ്ഞാനികളെപ്പോലെയോ  ജീവിക്കുന്നതും അവസാനിപ്പിക്കണം.
ദൈവ-വിപ്ലവത്തോടെ, *ഭൗതിക അസ്തിത്വമുള്ളതായ മണ്ണിന്റെ നിയമങ്ങളെ*, ഭൂമിയിലെങ്ങുമുള്ള ജനങ്ങൾ സ്വീകരിക്കുന്നതും അനുസരിച്ചു ജീവിക്കുന്നതുമാണ്. _മതങ്ങളും രാഷ്ട്രീയങ്ങളും രാഷ്ട്ര ഭരണഘടനകളും ഉൾപ്പെടെയുള്ള മാനുഷിക നിയമങ്ങൾക്ക് ഭൗതിക അസ്തിത്വം ഇല്ലാത്തതുകൊണ്ട് മണ്ണിൽ ജീവിക്കുന്നവർക്ക് ചേരില്ലായെന്ന_ തിരിച്ചറിവ് ജനങ്ങൾക്ക് ഉണ്ടാവുന്നതും *ചുമന്നുനടന്നവർ തന്നെ അവയെ ചുട്ടെരിക്കുന്നതുമാണ്*. എല്ലാ രാജ്യങ്ങളിലെയും എല്ലാ അധർമ്മങ്ങളും അനീതികളും അവസാനിക്കുന്നതാണ്.
ഭൂമിയിലെ എല്ലാ രാജ്യങ്ങളിലെയും ജനങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളാണവ. പ്രത്യേക രാഷ്ട്രങ്ങളുമായോ സംസ്ഥാനങ്ങളുമായോ മാത്രം ബന്ധപ്പെട്ടതല്ലാ എന്ന് സുവ്യക്തമായി അറിഞ്ഞുകൊള്ളണം.
www.omsathyam.com എന്ന വെബ്സൈറ്റിൽ നിന്ന് സൗജന്യമായിട്ട് ഡൗൺലോഡു ചെയ്യാൻ കഴിയുന്ന മഹാഗ്രന്ഥത്തിൽ, മഹാപ്രപഞ്ചത്തിലെ സർവ്വ കാര്യങ്ങളെയും മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്. *മണ്ണിന്റെ നിയമങ്ങളെ പാലിക്കേണ്ടത് മോക്ഷം ലഭിക്കാൻ, (ഓരോ മനുഷ്യന്റെയും) ആവശ്യമാകുന്നതാണ്.*

നികുതികൾ അവസാനിക്കുന്നു.

Extracted from : *http://omsathyam.blogspot.in/?m=1*
💓 *നികുതികൾ അവസാനിക്കുന്നു.* 💓

ധർമ്മശാസ്ത്രപരമായ പ്രവൃത്തികൾ മാത്രമാണ് *തൊഴിൽ*. അവയ്ക്കെല്ലാം ഭൗതിക അസ്തിത്വം ഉണ്ട്. ശുചിത്വം, അത്യാവശ്യം, ആവശ്യം, വിനോദം എന്നിങ്ങനെ യഥാര്‍ത്ഥവും ശാസ്ത്രീയവുമായ 4 വിഭാഗങ്ങളായിട്ട് ഭൂമിയിലെങ്ങുമുള്ള എല്ലാ തൊഴിലുകളും വിഭജിക്കപ്പെട്ടിരിക്കുന്നു. തൊഴിലുകളെല്ലാം മണ്ണുമായിട്ട് അഥവാ ഭൂമിയുമായിട്ട് അഥവാ ദൈവവുമായിട്ട് നേരിട്ടും അർത്ഥപുഷ്ടമായും ബന്ധപ്പെട്ടിരിക്കുന്നു.
*മണ്ണുമായിട്ട് നേരിട്ടും അർത്ഥപുഷ്ടമായും ബന്ധമില്ലാത്തതായ പ്രവൃത്തികൾ "തൊഴിലുകൾ" എന്ന പേരിൽ സമൂഹത്തില്‍ വേരുറപ്പിച്ചിട്ടുണ്ടെങ്കിൽ അവയെല്ലാം "അധമ ചെയ്തികൾ" മാത്രമാണെന്നും "തൊഴിലുകൾ അല്ലാ" എന്നും സുവ്യക്തമാണ്.*

കള്ളന്മാരുടെ തൊഴിലാണ് മോഷണം, ഗുണ്ടകളുടെ തൊഴിലാണ് കൊലപാതകം, എന്നിങ്ങനെ വിശ്വസിക്കുന്നവരുണ്ട്; എന്നാൽ അതു ശരിയല്ല. *മോഷണം*, കൊലപാതകം, കൊള്ള, സ്ത്രീപീഢനം, മദ്യപാനം, പുകവലി, തുടങ്ങിയവ *അധമ പ്രവൃത്തികൾ/ ചെയ്തികൾ* ആണ്; *തൊഴിൽ അല്ല*.

മണ്ണിൽ ജോലി ചെയ്തും അല്ലാതെയും ജനങ്ങൾ നേടുന്ന സമ്പത്തിനെ *നികുതി / നികുതികൾ* എന്നിങ്ങനെയുള്ള പേരുകളിട്ട് കൊള്ളയടിക്കുന്നത്
*മോഷണത്തേക്കാൾ മോശമായ പിടിച്ചുപറിയാണ്.* അധമ പ്രവൃത്തിയാണത്; തൊഴിൽ അല്ല. *യാതൊരു നികുതികളും ദൈവീകമല്ല.*

ജനാധിപത്യ ഭരണം, സോഷ്യലിസ്റ്റ് ഭരണം, കമ്മ്യൂണിസ്റ്റ് ഭരണം, മുതലാളിത്ത ഭരണം, മതഭരണം, ജാതി ഭരണം, വർഗ്ഗ ഭരണം, തുടങ്ങിയ കള്ളപ്പേരുകളോടെ ജനങ്ങളെ പറ്റിച്ച് ഭരണകൂടങ്ങളെന്ന "കൊള്ളസംഘങ്ങളെ" സ്ഥാപിച്ചിരിക്കുകയാണ് ഭൂമിയിലെങ്ങും! അഭ്യസ്തവിദ്യരെന്ന വിചാരത്തോടെ ജീവിക്കുന്ന വിവരദോഷികൾ  *നികുതി കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥർ* എന്ന കള്ളപ്പേരോടെ ജനങ്ങളെ കൊള്ളയടിച്ച് "കൊള്ളസംഘങ്ങൾക്കു" നൽകുന്നു. *കൊള്ളയടിച്ച സമ്പത്തിൽ നിന്ന് "കൊള്ളസംഘങ്ങൾ" നൽകുന്ന ഉയര്‍ന്ന വേതനങ്ങളെയും ജീവിത സൗകര്യങ്ങളെയും നക്കാപ്പിച്ചകളെയും കൈപ്പറ്റിക്കൊണ്ട് അവരും കുടുംബങ്ങളും ജീവിക്കുന്നതും ദൈവീകമല്ല*. ദൈവത്തിന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളെ, ദൈവ-വിപ്ലവം  ഉടൻ ആരംഭിക്കുന്നതോടെ, ഭൂമിയിലെ *എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ നികുതികളും, നികുതി പിരിവ് കാര്യാലയങ്ങളും അവസാനിക്കുന്നതാണ്.*

"കൊള്ളസംഘങ്ങളായ" ഭരണാധികാരികളെ സംരക്ഷിക്കുന്നതിനു വേണ്ടി *പോലീസ് സേന* ജീവൻ കളഞ്ഞും ഊട്ടുന്ന ജനങ്ങളുമായി അടിപിടിയും വെടിവെപ്പുമെല്ലാം നടത്തുന്നുണ്ട്. *ജനങ്ങളുടെ സഹായികളും ജനങ്ങളുടെ ഭാഗവുമായിട്ട് പ്രവർത്തിക്കാൻ ധർമ്മശാസ്ത്രപരമായിട്ട് ബാദ്ധ്യസ്ഥരും ജനങ്ങൾ ഊട്ടുന്നവരുമായ പോലീസ് സേനയും* ഉന്നതരെന്നു വിചാരിക്കുന്ന പോലീസ് അധികാരികളും, *യജമാനന്മാരായ ജനങ്ങളെ* മറന്നുകൊണ്ട് *പിഴച്ചവരായ ഭരണാധികാരികളെ* അനുസരിക്കുന്ന മറ്റൊരു *അധമ-നീച സങ്കേതമായിരിക്കുന്നു*. കടുത്ത ദൈവനിന്ദയും അപരാധവുമാണ്; ദൈവശിക്ഷകളെ വാരിക്കൂട്ടുന്നതുമാണ്.  *ദൈവശിക്ഷകളിൽ നിന്ന് പോലീസ് സേനയ്ക്കും മറ്റും ഇളവുകളോ മോചനമോ, പകരം പുണ്യമോ ലഭിക്കുന്നതിന് ലളിതമായ മാർഗ്ഗം* എപ്പോഴുമുണ്ട് : ദൈവം മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള *ധർമ്മശാസ്ത്രപരമായ വ്യക്തിസ്വാതന്ത്ര്യ പ്രകാരം കടമകളെയും കടപ്പാടുകളെയും നിറവേറ്റണം. ധർമ്മശാസ്ത്രപരമല്ലാത്ത നിയമങ്ങളെയും മറ്റും തട്ടിക്കൂട്ടുന്ന അധമരായ മന്ത്രിമാരും ന്യായാധിപന്മാരും സർക്കാർ-ജീവനക്കാരും മറ്റും ഉൾപ്പെട്ട മനുഷ്യ - ഭരണാധികാരികളെ ധിക്കരിക്കാനും, അത്യാവശ്യമെങ്കിൽ നീചരെ പരസ്യമായി കെട്ടിയിടാനും, വേണ്ടിവന്നാൽ പരസ്യമായി തല്ലാനും, ജനങ്ങളുടെ ദാസന്മാരും സംരക്ഷകരും ജനങ്ങൾ ഊട്ടുന്നവരുമായ പോലീസ് സേനയ്ക്ക് ധർമ്മശാസ്ത്രപരമായ ചുമതലയുള്ളത് നിറവേറ്റണം.* അപ്പോഴാണ് പോലീസ് സേന, ജനങ്ങളുടെ ഭാഗമാവുന്നതും, സഹായികളാവുന്നതും.
ധർമ്മ ശാസ്ത്ര പ്രകാരം, പോലീസ് സേന ഗ്രാമപഞ്ചായത്തുകളുടെ ഭാഗമായാണ് പ്രവർത്തിക്കേണ്ടുന്നത്. സംശുദ്ധമായിട്ട് പ്രവർത്തിക്കാനും ജനങ്ങൾക്കെല്ലാം ആവശ്യമായ നിരവധി സഹായങ്ങൾ ചെയ്തു കൊണ്ട് പുണ്യം വാരിക്കൂട്ടാനും പോലീസ് സേനയ്ക്ക് കഴിയുന്നതാണ്.  ഭരണാധികാരികളെയും *ഉദ്യോഗസ്ഥ മേധാവികൾ ഉൾപ്പെടെയുള്ളവരെയും അനുസരിക്കാൻ പോലീസ് സേനയ്ക്ക് ബാദ്ധ്യതയില്ല.*
💓
മഹാശക്തിയായ ദൈവം, *തൊഴിലുകൾക്കെല്ലാം തുല്ല്യപദവിയാണ് മഹാശാസ്ത്ര പ്രകാരം മഹാനിശ്ചയിച്ചിട്ടുളളത് എന്നതും തുല്യങ്ങളിൽ ഒന്നാമത്തേതായിട്ട് കൃഷിയെയും കൃഷിക്കാരെയും മഹാഉയർത്തുന്നു* എന്നതും മഹനീയമാണ്. ആധുനിക കാലത്ത്, "ആവശ്യം" വിഭാഗത്തിലെ *മന്ത്രിമാരെയും* ന്യായാധിപന്മാരെയും മറ്റും "അത്യാവശ്യം" വിഭാഗമാക്കാനും, സമൂഹത്തിലെ *പ്രധാനികളാക്കാനും* ശ്രമങ്ങളുണ്ട്. അധമ സംവിധാനങ്ങളെ ഉപയോഗിച്ചും,  ജനങ്ങളുടെ പണത്തെ പിടിച്ചുപറിച്ചും മറ്റും ഭരണാധികാരികൾ കാട്ടിക്കൂട്ടുന്ന ശ്രമങ്ങൾക്ക് മണ്ണിൽ അഥവാ ഭൂമിയിൽ സ്ഥാനം പിടിക്കാൻ കഴിയുന്നതല്ല. ഏതു കാലത്തും, എവിടെയും കൃഷിക്കാർ പണിമുടക്കിയാൽ സമൂഹത്തില്‍ ഭക്ഷണത്തിനു വേണ്ടിയുളള പരാക്രമങ്ങൾ ഉണ്ടാകുന്നതാണ്. രാജാവും മന്ത്രിമാരും ന്യായാധിപന്മാരും സർക്കാർ-ജീവനക്കാരും പോലീസുകാരും പട്ടാളക്കാരും ഉൾപ്പെടെയുള്ള ജനങ്ങളെല്ലാം സർവ്വതും ഉപേക്ഷിച്ചുകൊണ്ട് ഭക്ഷണത്തിനു വേണ്ടി പായുന്നതാണ്. ഭൂമിയിലെങ്ങുമുള്ള എല്ലാ ജനങ്ങളെയും (ദൈവം) തീറ്റിപ്പോറ്റുന്നത് കൃഷിക്കാരിലൂടെയാണ്. *യാതൊരാളും ഭൂമിയിലെ ഏറ്റവും ശ്രേഷ്ഠനായി അറിയപ്പെടുന്ന രാജാവിനേക്കാളും / പ്രസിഡന്റിനേക്കാളും / പ്രധാനമന്ത്രിയെക്കാളും ചെറിയവരല്ലെന്നും ഭിക്ഷക്കാരനേക്കാൾ വലിയവരല്ലെന്നും സുവ്യക്തമായി അറിഞ്ഞുകൊള്ളണം.*

അനേകം അധമ കാര്യാലയങ്ങളും അധമ പ്രവൃത്തികൾ ചെയ്യുന്നവരും ഭൂമിയിലെങ്ങും ധാരാളമാണ്. മറ്റുള്ളവരുടെ അദ്ധ്വാനത്തെ ചൂഷണംചെയ്ത് അഥവാ അധമ പ്രവൃത്തികൾ ചെയ്തു ജീവിക്കുന്നവരാണ്
ബാങ്കുകൾ, ഇൻഷ്വറൻസ് സ്ഥാപനങ്ങൾ, പബ്ലിക് സർവീസ് കമീഷൻ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ലോട്ടറി, കോടതി, സംസ്ഥാന-കേന്ദ്രനിയമസഭകൾ, തുടങ്ങിയവ. ദൈവ-വിപ്ലവത്തോടെ അധമ സ്ഥാപനങ്ങളെല്ലാം അവസാനിക്കുന്നതാണ്.

കൊള്ളസംഘങ്ങളെ നയിക്കുന്ന രാഷ്ട്രീയക്കാരും മത-ജാതി നേതാക്കളും മറ്റും ധാർമ്മികമായിട്ട് അധഃപതിക്കുവാനുള്ള മുഖ്യ കാരണം മതപണ്ഡിതന്മാർക്കു പോലും *ദൈവം എന്താണെന്നും ദൈവീകമായ നീതി നിർവ്വഹണം എങ്ങനെയാണെന്നും അറിയാതെ പോയതാണ്. ദൈവഭയം ഇല്ലാതെ വന്നു*. വ്യത്യസ്ത മതങ്ങളിലെ പരസ്പര വിരുദ്ധങ്ങളും അശാസ്ത്രീയങ്ങളുമായ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം ചേര്‍ന്ന്, ദൈവത്തെയും ദൈവീക നീതിയെയും _ അറിയാതെയും വിഷയമാക്കാതെയും _ തങ്ങൾക്ക് തോന്നുമ്പോലെയെല്ലാം ജീവിക്കുന്ന മത-ജാതി-ഉപജാതി-രാഷ്ട്രീയ ജീവികളായിട്ട് മനുഷ്യരെ പരിവർത്തനപ്പെടുത്തി".
ദൈവ-വിപ്ലവത്തോടെ, *ഭൗതിക അസ്തിത്വമുള്ളതായ മണ്ണിന്റെ നിയമങ്ങളെ*, ഭൂമിയിലെങ്ങുമുള്ള ജനങ്ങൾ സ്വീകരിക്കുന്നതും അനുസരിച്ചു ജീവിക്കുന്നതുമാണ്. _മതങ്ങളും രാഷ്ട്രീയങ്ങളും രാഷ്ട്ര ഭരണഘടനകളും ഉൾപ്പെടെയുള്ള മാനുഷിക നിയമങ്ങൾക്ക് ഭൗതിക അസ്തിത്വം ഇല്ലാത്തതുകൊണ്ട് മണ്ണിൽ ജീവിക്കുന്നവർക്ക് ചേരില്ലായെന്ന_ തിരിച്ചറിവ് ജനങ്ങൾക്ക് ഉണ്ടാവുന്നതും *ചുമന്നുനടന്നവർ തന്നെ അവയെ ചുട്ടെരിക്കുന്നതുമാണ്*. എല്ലാ രാജ്യങ്ങളിലെയും എല്ലാ അധർമ്മങ്ങളും അനീതികളും അവസാനിക്കുന്നതാണ്. ദൈവീകമായ സാമ്പത്തിക ശാസ്ത്രവും, ദൈവീകമായ ഭരണ സംവിധാനങ്ങളും നടപ്പാകുന്നതാണ്. ഭൂമിയിലെ എല്ലാ രാജ്യങ്ങളിലെയും ജനങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളാണവ. പ്രത്യേക രാഷ്ട്രങ്ങളുമായോ സംസ്ഥാനങ്ങളുമായോ മാത്രം ബന്ധപ്പെട്ടതല്ലാ എന്ന് സുവ്യക്തമായി അറിഞ്ഞുകൊള്ളണം.
www.omsathyam.com എന്ന വെബ്സൈറ്റിൽ നിന്ന് സൗജന്യമായിട്ട് ഡൗൺലോഡു ചെയ്യാൻ കഴിയുന്ന മഹാഗ്രന്ഥത്തിൽ, മഹാപ്രപഞ്ചത്തിലെ സർവ്വ കാര്യങ്ങളെയും മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്. *മണ്ണിന്റെ നിയമങ്ങളെ പാലിക്കേണ്ടത് മോക്ഷം ലഭിക്കാൻ, (ഓരോ മനുഷ്യന്റെയും) ആവശ്യമാകുന്നതാണ്.*

Wednesday, August 24, 2016

മോക്ഷം / സമ്പത്ത് : ദൈവ-വിപ്ലവ വിശകലനം - 4


💓 *മോക്ഷം ലഭിക്കാൻ സാമ്പത്തിക ശാസ്ത്രത്തെയും പാലിക്കേണ്ടതുണ്ട്.*💓

മണ്ണും ഭൂമിയുമായ ദൈവം *മഹാചിരിച്ച്* ഭൂമിയിലെ ജീവികളുടെയെല്ലാം ജീവിതത്തെ മഹാമംഗളമാക്കുന്ന ദൈവ-വിപ്ലവം ഉടനുണ്ട്. പരമാനന്ദത്തോടെ ജീവിക്കാനുള്ള മഹാഭാഗ്യത്തെ ഭൂമിയിലെ എല്ലാ മനുഷ്യർക്കും ലഭിക്കുന്നതാണ്. തുടര്‍ന്ന് ഇപ്പോഴത്തെ സൃഷ്ടിചക്രത്തിന്റെ സംഹാരം ആരംഭിക്കുമ്പോൾ മനുഷ്യരെല്ലാം ക്രമാനുഗതം "ആത്മീയ സാക്ഷാത്ക്കാരം" എന്ന *മോക്ഷം* നേടുന്നതാണ്. മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മണ്ണും ഭൂമിയുമായ ദൈവത്തിൽ നിന്നും, മാനുഷികമായ ബന്ധങ്ങളിൽ നിന്നും *മോക്ഷം* അഥവാ *മുക്തി* നേടുന്നതിനു മുമ്പ്; ദൈവത്തോടും, ഉറ്റവരോടും, ചുറ്റുമുള്ളവരോടും, മറ്റുള്ള ജീവികളോടും ഒക്കെ ചെയ്ത പിഴവുകൾക്കും ദ്രോഹങ്ങൾക്കുമുള്ള പരിഹാരമുണ്ടാക്കണം : ദൈവശിക്ഷകളായിട്ട് അനുഭവിച്ചും, നന്മകളെ വർദ്ധിപ്പിച്ചും വേണം *മുക്തി* നേടേണ്ടത്.

*മോക്ഷം/ആത്മീയ സാക്ഷാത്ക്കാരം*
   💓 *ദൈവ-വിപ്ലവ വിശകലനം -4*
              *(ദൈവ-വിപ്ലവം ഉടൻ !)*

(( *1* )) *മണ്ണും ഭൂമിയുമായ ദൈവത്തിനു മാത്രമാണ്; ഭൂമിയിലെ ജീവികളുടെയും വസ്തുക്കളുടെയും സമ്പത്തുകളുടെയും മേൽ അവകാശവും അധികാരവുമുള്ളത്*.

(( *2* )) മണ്ണായ ദൈവം, കുഞ്ഞുങ്ങളായ മനുഷ്യർക്കും മറ്റുള്ള ജീവികൾക്കും മണ്ണിലും സമ്പത്തിലും (മണ്ണിന്റെ നിയമങ്ങൾ പ്രകാരമുള്ള) അവകാശം നൽകുന്നുണ്ട് !

(( *3* )) *മോക്ഷം* എങ്ങനെയെന്ന് മഹാശാസ്ത്രപരമായിട്ട് വിശദീകരിക്കുന്നു.
*ദൈവത്തിൽ നിന്നും /ഭൂമിയിൽ നിന്നും, മാനുഷികമായ ബന്ധങ്ങളിൽ നിന്നും* ജീവാത്മാവിന് *മോക്ഷം* അഥവാ മുക്തി ലഭിക്കാൻ, *ദൈവീകമായ സാമ്പത്തിക കൈമാറ്റ നിരോധന നിയമവും, ദൈവീകമായ ഇഷ്ട ദാന നിയന്ത്രണ നിയമവും* ഉൾപ്പെടെയുള്ള *മണ്ണിന്റെ നിയമങ്ങളെ* ഓരോ മനുഷ്യനും പാലിക്കേണ്ടതുണ്ട്.

(( *4* )) ദൈവ-വിപ്ലവത്തോടെ, ഭൂമിയിലെങ്ങും മണ്ണിന്റെ നിയമങ്ങൾ നടപ്പാകുന്നതാണ്. *മണ്ണിന്റെ നിയമങ്ങൾക്ക് ഭൗതിക അസ്തിത്വമുണ്ട്; അവ പ്രകാരം ജീവിച്ചാൽ ഗുണങ്ങൾ മാത്രം ലഭിക്കുന്നു.* മാനുഷികമായ നിയമങ്ങൾക്ക് ഭൗതിക അസ്തിത്വം ഇല്ല; അവ പ്രകാരം ജീവിച്ചാൽ ദോഷങ്ങൾ മാത്രമാണ് ലഭിക്കുക. *മണ്ണിന്റെ നിയമങ്ങൾ മാത്രമേ മണ്ണിൽ ജീവിക്കുന്നവർക്ക് ചേരുകയുള്ളൂ. മണ്ണിന്റെ നിയമങ്ങളെ അനുസരിച്ച് ജീവിക്കാത്തവരെ മണ്ണും ഭൂമിയുമായ ദൈവം അനുസരിപ്പിക്കുന്നതാണ്; ശേഷം മാത്രമേ മോക്ഷം നല്‍കൂ.*

മണ്ണിന്റെ നിയമങ്ങളുടെ ഏതാനും ഗുണങ്ങൾ :-
*... ധർമ്മശാസ്ത്രപരമായ സ്വാതന്ത്ര്യം.*
*... ധന ആർത്തി അവസാനിക്കുന്നു.*
*... ഭൂമിയിലെങ്ങും സാമ്പത്തിക സമത്വം സ്ഥാപിതമാകുന്നു.*
... സ്നേഹവും വിശ്വാസവും സമാധാനവും വർദ്ധിക്കുന്നു.
... ഭൂമിയിലെങ്ങും ശുചിത്വം വർദ്ധിക്കുന്നു.
*... ഭൂമിയുടെ അവയവങ്ങൾ മാത്രമായ രാജ്യങ്ങളുടെ പേരിലുള്ള കരാറുകളും, വാക്കേറ്റങ്ങളും യുദ്ധങ്ങളും ആയുധ നിർമ്മാണങ്ങളും അവസാനിക്കുന്നു.*
... *വാർദ്ധക്യ* കാലത്ത് ഉറ്റവരുടെ സ്നേഹവും പരിചരണവും ഉറപ്പാക്കുന്നു.
*... മാനുഷികമായ നിയമങ്ങളെ അവസാനിപ്പിക്കുന്നതാണ്.*
*... 'നികുതികളും പലിശകളും', മോഷണം പോലെ അധമ ചെയ്തികളാണ്; തൊഴിലുകളല്ല.* ബാങ്കുകൾ, ലോട്ടറി, ഇൻഷ്വറൻസ്, കോടതി, സംസ്ഥാന-കേന്ദ്രനിയമസഭകൾ, തുടങ്ങിയ അനേകം അധമ ചെയ്തികൾ /സ്ഥാപനങ്ങൾ അവസാനിക്കുന്നു. ... പെൻഷനുകളെ ശുദ്ധിചെയ്യുന്നതാണ്. ..

(( *5* )) എല്ലാ ജനങ്ങൾക്കും *സൗജന്യമായിട്ട് ജലം* ലഭ്യമാക്കുവാൻ ഭരണാധികാരികൾ ബാദ്ധ്യസ്ഥരാണ്; ചെയ്യുന്നതാണ്. *എല്ലാ സാധനങ്ങളുടെയും വിലകളും, എല്ലാ സേവനങ്ങളുടെയും വേതനവും, വളരെയധികം കുറയുന്നതാണ്.*
(( *6* )) ശാസ്ത്ര സാങ്കേതിക വികസനങ്ങളും ആനന്ദങ്ങളെ വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളും തുടരുന്നതാണ്.
(( *7* )) 💓*ദൈവ-വിപ്ലവം ആരംഭിക്കുന്നത് എപ്പോൾ ?*

*ആമുഖം :* 💓
സൃഷ്ടിചക്രത്തിലെ ദൈവ-വിപ്ലവത്തിനു മുമ്പുള്ള 4500 വർഷങ്ങളായിട്ട് വ്യത്യസ്ത മതങ്ങളിലൂടെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൂടെയും മറ്റും, *ഭൗതിക അസ്തിത്വമില്ലാത്തതായ മാനുഷിക നിയമങ്ങൾ* ജനങ്ങളുടെ ചിന്താഗതികളെ വഴിതെറ്റിച്ചുപോരുന്നു. പരസ്പര വിരുദ്ധങ്ങളും അശാസ്ത്രീയങ്ങളുമായ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം ചേര്‍ന്ന്, "*ദൈവത്തെയും ദൈവീക നീതിയെയും* _അറിയാതെയും വിഷയമാക്കാതെയും_ തങ്ങൾക്ക് തോന്നുമ്പോലെയെല്ലാം ജീവിക്കുന്ന മത-ജാതി-ഉപജാതി-രാഷ്ട്രീയ ജീവികളായിട്ട് മനുഷ്യരെ പരിവർത്തനപ്പെടുത്തി". ഉടൻ തന്നെ ഭൂമിയിലെങ്ങും സംഭവിക്കുന്ന 3 മുതൽ 33 വർഷക്കാലത്തെ തുടർച്ചയായ (ദൈവത്തിന്റെ) *മഹാചിരി* സൃഷ്ടിക്കുന്ന ദൈവ-വിപ്ലവം കാരണം, വളരെ നീണ്ട കാലഘട്ടം കൊണ്ട് രൂപപ്പെട്ടതായ മൂഢവിശ്വാസങ്ങളെല്ലാം, മണ്ണടിയുന്നതാണ്. ദൈവ-വിപ്ലവത്തോടെ, *ഭൗതിക അസ്തിത്വമുള്ളതായ മണ്ണിന്റെ നിയമങ്ങളെ*, ഭൂമിയിലെങ്ങുമുള്ള ജനങ്ങൾ സ്വീകരിക്കുന്നതും അനുസരിച്ചു ജീവിക്കുന്നതുമാണ്. _മതങ്ങളും രാഷ്ട്രീയങ്ങളും രാഷ്ട്ര ഭരണഘടനകളും ഉൾപ്പെടെയുള്ള മാനുഷിക നിയമങ്ങൾക്ക് ഭൗതിക അസ്തിത്വം ഇല്ലാത്തതുകൊണ്ട് മണ്ണിൽ ജീവിക്കുന്നവർക്ക് ചേരില്ലായെന്ന_ തിരിച്ചറിവ് ജനങ്ങൾക്ക് ഉണ്ടാവുന്നതും *ചുമന്നുനടന്നവർ തന്നെ അവയെ ചുട്ടെരിക്കുന്നതുമാണ്*. എല്ലാ രാജ്യങ്ങളിലെയും എല്ലാ അധർമ്മങ്ങളും അനീതികളും അവസാനിക്കുന്നതാണ്. ദൈവീകമായ സാമ്പത്തിക ശാസ്ത്രവും, ദൈവീകമായ ഭരണ സംവിധാനങ്ങളും നടപ്പാകുന്നതാണ്. ഭൂമിയിലെ എല്ലാ രാജ്യങ്ങളിലെയും ജനങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളാണവ. പ്രത്യേക രാഷ്ട്രങ്ങളുമായോ സംസ്ഥാനങ്ങളുമായോ മാത്രം ബന്ധപ്പെട്ടതല്ലാ എന്ന് സുവ്യക്തമായി അറിഞ്ഞുകൊള്ളണം.
www.omsathyam.com എന്ന വെബ്സൈറ്റിൽ നിന്ന് സൗജന്യമായിട്ട് ഡൗൺലോഡു ചെയ്യാൻ കഴിയുന്ന മഹാഗ്രന്ഥത്തിൽ, മഹാപ്രപഞ്ചത്തിലെ സർവ്വ കാര്യങ്ങളെയും മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്. *മണ്ണിന്റെ നിയമങ്ങളെ പാലിക്കേണ്ടത് മോക്ഷം ലഭിക്കാൻ, (ഓരോ മനുഷ്യന്റെയും) ആവശ്യമാകുന്നതാണ്.*

(( 1, 2, 7 എന്നീ ഭാഗങ്ങളെ മുമ്പ് ദൈവ-വിപ്ലവ വിശകലനത്തിൽ ഉൾപ്പെടുത്തിയിരുന്നു. പരാമർശം ഒഴിവാക്കാത്തതാണ് ഉചിതം എന്നതുകൊണ്ട് പരിഷ്ക്കരിച്ച് ചേർത്തിരിക്കുന്നു.)).

💓
(( *1* ))
മണ്ണും ഭൂമിയുമായ ദൈവത്തിനു മാത്രമാണ്; ഭൂമിയിലെ ജീവികളുടെയും വസ്തുക്കളുടെയും സമ്പത്തുകളുടെയും മേൽ *അവകാശവും അധികാരവുമുള്ളത്*.

ദൈവം, ഭൂമിയെ തന്റെ മഹാരൂപമായിട്ട് മഹാആവിഷ്ക്കരിച്ചു കൊണ്ട്, മനുഷ്യരെയും മറ്റുള്ള ജീവികളെയും കുഞ്ഞുങ്ങളായിട്ട് സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. ഭൂമി അഥവാ മണ്ണ്, മണ്ണിലെ മൂലകങ്ങളെയും സംയുക്തങ്ങളെയും കൊണ്ട് സൃഷ്ടിച്ചിട്ടുള്ളതായ ശരീരത്തോടെ മനുഷ്യർ ഉൾപ്പെടെയുള്ള എല്ലാ ജീവികളും മണ്ണിൽ ജനിക്കുകയും, മണ്ണിലെ വസ്തുക്കളെ ഉപയോഗിച്ച് വളരുകയും, മണ്ണിൽ ജീവിക്കുകയും, മരണത്തോടെ ശരീരത്തെ വീണ്ടും മണ്ണ് ഏറ്റെടുക്കുകയും ചെയ്യുന്നു. മണ്ണിൽ നിന്ന് അടിഞ്ഞതാണ് സർവ്വതും; വീണ്ടുമടിയുന്നതും മണ്ണിലാണ്. സർവ്വം മണ്ണടി. *മനുഷ്യർ ഉൾപ്പെടെയുള്ള എല്ലാ ജീവികളുടെയും വസ്തുക്കളുടെയും അവകാശിയും അധികാരിയും മണ്ണ് അഥവാ ഭൂമി ആണെന്ന് സുവ്യക്തമാണ്.* ബുദ്ധിശക്തി, ഓർമ്മശക്തി തുടങ്ങിയവ ഏറെ ലഭിച്ചിട്ടുള്ള മനുഷ്യർ മനസ്സിലാക്കുന്നത് തലതിരിഞ്ഞാണ്; മനുഷ്യരാണ് മണ്ണിന്റെ അവകാശിയും അധികാരിയും എന്നാണ്.

ജീവികളുടെയെല്ലാം സൃഷ്ടി -സ്ഥിതി -സംഹാരങ്ങളെ മഹാഭദ്രപ്പെടുത്തിയിട്ടുള്ളത് എങ്ങനെയെല്ലാമെന്ന് വിശകലനം ചെയ്താൽ അവകാശ വിഷയത്തിലെ തർക്കം ഉണ്ടാകുന്നതല്ല.

💓 *സൃഷ്ടിപരം.*

ജീവികളുടെയെല്ലാം 3 ഘടകങ്ങളായ
ശരീരം, ജീവൻ, ജീവാത്മാവ് എന്നിവയെ സൃഷ്ടിച്ചിട്ടുള്ളത് എങ്ങനെയെന്ന് ലളിതമായി മനസ്സിലാക്കാനാവും.

*ശരീരം :*

ദൈവത്തിന്റെ ഖര രൂപവും മഹാരൂപവുമായ ഭൂമിയിലെ അഥവാ മണ്ണിലെ മൂലകങ്ങളും സംയുക്തങ്ങളുമായ കാർബൺ, സോഡിയം, സൾഫർ, നൈട്രജൻ, ക്ലോറിൻ, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, തുടങ്ങിയവയാണ്
മനുഷ്യർ ഉൾപ്പെടെയുള്ള എല്ലാ ജീവികളുടെയും ശരീരമായിരിക്കുന്നത്. മണ്ണ്, മണ്ണിലെ വസ്തുക്കളെ ഉപയോഗിച്ച് ജീവികളുടെയെല്ലാം ശരീരത്തെ സൃഷ്ടിച്ചിരിക്കുകയാണ്.

*ജീവൻ :*

ദൈവത്തിന്റെ വാതകരൂപമായ
*ഓക്സിജൻ* ആണ് ജീവികളുടെയെല്ലാം ജീവൻ അഥവാ ശക്തി. ഓക്സിജൻ എങ്ങനെയെല്ലാം പ്രവർത്തിക്കണമെന്നു മഹാനിശ്ചയിക്കുന്നത് ഓക്സിജൻ തന്നെയാണ്. *ജീവിയുടെ ആഗ്രഹങ്ങളെ ഭരിക്കുന്നത്* ജീവിയുടെ സ്വത്വം എന്ന് വിശേഷിപ്പിക്കാവുന്ന *ജീവാത്മാവാണ്*; എന്നാൽ *ജീവിയുടെ ശരീരത്തെ മഹാഭരിക്കുന്നത് ജീവനായ ഓക്സിജനാണ്*. അതായത് ജീവികളുടെയെല്ലാം ശരീരത്തിലെ കോശങ്ങളുടെ നിർമ്മാണം, ശരീര വളർച്ച, രോഗം, രോഗമുക്തി, തുടങ്ങിയവയെ മഹാഭരിക്കുന്നത് ജീവനായ ഓക്സിജനാണ്.

*ജീവാത്മാവ് :*

മണ്ണും ഭൂമിയുമായ ദൈവത്തിന്റെ വാതകരൂപമായ ഓക്സിജൻ, സൂര്യനിൽ പ്രവർത്തിക്കുന്ന "ഭൂമിയുടെ ദാസനും പരമാത്മാവുമായ വാതകരൂപത്തിലുള്ള ഹൈഡ്രജനുമായി" ചേര്‍ന്ന് ധർമ്മാവസ്ഥയിലുള്ള ജലത്തെ ഭൂമിയിൽ സൃഷ്ടിക്കുന്നു. ദൈവത്തിന്റെ ഖര രൂപമായ മണ്ണിന്റെ ഘടകങ്ങളെ മഹാഉചിതമായി സംയോജിപ്പിച്ചുകൊണ്ട്, ജലത്തിലെ ജീവനായ ഓക്സിജൻ, ജലത്തിൽ വച്ച് ആദ്യ ജീവിയായിട്ട് മത്സ്യ-ശരീരത്തെ സൃഷ്ടിക്കുകയും, പരമാത്മാവായ ഹൈഡ്രജനെ നിർജ്ജീവമെന്നോണം പങ്കെടുപ്പിച്ചുകൊണ്ട്, പരമാത്മാവിൽ നിന്ന് ജീവാത്മാവായിട്ട് പുതിയൊരു ഹൈഡ്രജനെ മണ്ണിൽ തൊടീക്കാതെ സൃഷ്ടിച്ച് മത്സ്യ-ശരീരത്തിൽ ചേർക്കുകയും ചെയ്യുന്നു - അതോടെ ജീവിയായി. ((3))-ൽ വിശദീകരിച്ചിട്ടുണ്ട്.

മത്സ്യം, സസ്യം, പക്ഷി, മൃഗം, മനുഷ്യൻ എന്നിങ്ങനെ ജീവികളെല്ലാം ക്രമേണ പരിണമിക്കുകയും, മനുഷ്യാവസ്ഥയിൽ എത്തിക്കൊണ്ട് നക്ഷത്രമായിട്ട് അഥവാ സ്വതന്ത്ര ഹൈഡ്രജനായിട്ട് *ആത്മീയ സാക്ഷാത്ക്കാരം* എന്ന *മോക്ഷത്തെ* നേടുകയും ചെയ്യുമ്പോൾ, ഭൂമിയിൽ വച്ച് ജീവി-ശരീരങ്ങൾ കൊണ്ട് അറിയുകയും അനുഭവിക്കുകയും ചെയ്ത ആനന്ദങ്ങളെ അനന്തമായിട്ട് ആസ്വദിക്കുവാൻ സാധിക്കുന്നതാണ്. മണ്ണും ഭൂമിയുമായ ദൈവത്തിൽ നിന്ന് വേറിട്ട ആകാശത്തിലെ സൂര്യനിൽ നിന്നു വന്ന പരമാത്മാവിൽ നിന്ന് സൃഷ്ടിച്ചിട്ടുള്ള ജീവാത്മാവിന് ഭൂമിയിലോ, ഭൂമിയിലെ വസ്തുക്കളിലോ അവകാശവും അധികാരവും ഇല്ല; മോക്ഷം ലഭിക്കുമ്പോഴും അങ്ങനെ തന്നെ.

വാതകം, ദ്രാവകം, ഖരം എന്നീ 3 അവസ്ഥകളിലും പെടാത്തതായ ദ്രവ്യത്തിന്റെ പ്ലാസ്മാവസ്ഥ ഉൾപ്പെടെയുള്ള കാര്യങ്ങളിലെ കൂടുതൽ വിശദീകരണം മഹാഉചിതമായ സമയത്ത് ദൈവം വെളിപ്പെടുത്തുന്നതാണ്.

ജീവികളുടെയെല്ലാം ശരീരങ്ങളെയും ജീവാത്മാക്കളെയും സൃഷ്ടിച്ചിട്ടുള്ളത് ദൈവമാണെന്നു സുവ്യക്തം. *മഹാപ്രപഞ്ചത്തിലെ മനുഷ്യർ ഉൾപ്പെടെയുള്ള എല്ലാ ജീവികളുടെയും, വസ്തുക്കളുടെയും സൃഷ്ടിപരമായ അവകാശവും അധികാരവും ദൈവത്തിനു മാത്രം!*

💓 💓
*സ്ഥിതിപരം.*

മഹാപിതാവും മഹാമാതാവുമായ ഭൂമി, സൃഷ്ടികളും കുഞ്ഞുങ്ങളുമായ മനുഷ്യർ ഉൾപ്പെടെയുള്ള ജീവികൾക്കെല്ലാം, തന്റെ അംശമായ മണ്ണുകൊണ്ടുള്ള ശരീരത്തെ നൽകിയിട്ടുള്ളതു കൂടാതെ, എല്ലാ മനുഷ്യർക്കും അനന്തങ്ങളെന്നോണമുള്ള ആനന്ദങ്ങളെ ലഭ്യമാക്കുന്നതാണ് അടുത്ത ഘട്ടം. 💓

കുഞ്ഞുങ്ങളായിട്ട് ജീവികളെയെല്ലാം
ജനിപ്പിക്കുന്നത് ജീവികളെല്ലാം ജീവിക്കാനാണ്, ജീവികളെല്ലാം ജീവിക്കുകയാണ് ചെയ്യുന്നതും. ജീവിക്കുന്നത് ആനന്ദിക്കാനാണ്. തങ്ങളുടെ ആനന്ദത്തെ വർദ്ധിപ്പിക്കാനാണ് ഓരോ മനുഷ്യനും പ്രവർത്തിച്ചുപോരുന്നത്.

ഭൂമി, ജീവികളുടെയെല്ലാം ശരീരങ്ങളായിരിക്കുന്നതു കൂടാതെ, കുഞ്ഞുങ്ങൾക്കു വേണ്ടി, സ്വയം അനന്തങ്ങളെന്നോണമുള്ള ആനന്ദങ്ങളുടെ മഹാകലവറയായും മഹാപ്രവർത്തിക്കുന്നുണ്ട്. അതായത്, *ഭൂമിയിലെ വസ്തുക്കളുടെ മൂലകങ്ങളിൽ ആനന്ദങ്ങളെയും ആനന്ദങ്ങളെ വർദ്ധിപ്പിക്കുന്നതായ ശക്തികളെയും, ശാസ്ത്ര നിയമങ്ങളോടെ മഹാലയിപ്പിച്ചിട്ടുണ്ട്.* മനുഷ്യർ ഉൾപ്പെടെയുള്ള എല്ലാ ജീവികൾക്കും അനന്തങ്ങളെന്നോണമുള്ള ആനന്ദങ്ങളെ അനുഭവിക്കാൻ സാധിക്കുന്നത് ഭൂമിയിലെ ജീവികളിൽ നിന്നും വസ്തുക്കളിൽ നിന്നുമാണ്.

ജീവികളുടെയെല്ലാം ജീവിതത്തിന് ആവശ്യമായ ആനന്ദങ്ങളെയും ലഭ്യമാക്കുന്നത് ഭൂമിയായ ദൈവമാണെന്നു സുവ്യക്തം. *മഹാപ്രപഞ്ചത്തിലെ മനുഷ്യർ ഉൾപ്പെടെയുള്ള എല്ലാ ജീവികളുടെയും, വസ്തുക്കളുടെയും സ്ഥിതിപരമായ അവകാശവും അധികാരവും ദൈവത്തിനു മാത്രം!*

💓 💓 💓
*സംഹാരപരം.*

മുമ്പ് വ്യക്തമാക്കിയതുപോലെ, മനുഷ്യർ ഉൾപ്പെടെയുള്ള എല്ലാ ജീവികളും മണ്ണിൽ ജനിക്കുകയും, മണ്ണിലെ വസ്തുക്കളെ ഉപയോഗിച്ച് വളരുകയും, മണ്ണിൽ ജീവിക്കുകയും ചെയ്യുന്നു. ജീവികളുടെയെല്ലാം ആയുസ്സിനെ മഹാശാസ്ത്രപരമായിട്ട് മഹാനിശ്ചയിക്കുന്ന മണ്ണായ ദൈവം, ജീവികളുടെയെല്ലാം ശരീരത്തെ വീണ്ടും മണ്ണിൽ മഹാലയിപ്പിക്കുകയും ചെയ്യുന്നു. *അനന്തങ്ങളെന്നോണമുള്ള ആനന്ദങ്ങളെ കുഞ്ഞുങ്ങളായ മനുഷ്യർക്കു ലഭ്യമാക്കുകയും പരിചയിപ്പിക്കുകയും ചെയ്ത ശേഷം, സംഹാരമായിട്ട് മോക്ഷം എന്ന ആത്മീയ സാക്ഷാത്ക്കാരത്ത മഹാഅനുഗ്രഹിച്ചു നൽകുന്നതും ഭൂമിയാണ്; ഭൂമിയിൽ വച്ചുമാണ്.*

കുഞ്ഞുങ്ങളായ ജീവികളുടെയെല്ലാം ജീവിതത്തിന് ആവശ്യമായ ശരീരങ്ങളായും, ആനന്ദങ്ങളായും, ആനന്ദങ്ങളെ നേടാനുള്ള സമ്പത്തുകളായും, മഹാസമർപ്പണം ചെയ്യുന്നതു കൂടാതെ, മഹാസമനീതിയെയും ആത്മീയ സാക്ഷാത്ക്കാരത്തെയും മഹാഅനുഗ്രഹിച്ചു നൽകുന്നതും ഭൂമിയായ ദൈവമാണെന്നു സുവ്യക്തം. *മഹാപ്രപഞ്ചത്തിലെ മനുഷ്യർ ഉൾപ്പെടെയുള്ള എല്ലാ ജീവികളുടെയും, വസ്തുക്കളുടെയും സംഹാരപരമായ അവകാശവും അധികാരവും ദൈവത്തിനു മാത്രം!*

💓 💓 💓 💓
*മഹാശാസ്ത്രപരമായ 'അവകാശം' ഉണ്ടെങ്കിൽ മാത്രമാണ് അധികാരമുള്ളത്.*
മഹാശക്തിയും ഭൂമിയുമായ ദൈവമാണ് ജീവികളെല്ലാം ഉൾപ്പെട്ട മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭദ്രപ്പെടുത്തിയിട്ടുള്ളത്. അതായത് *മഹാപ്രപഞ്ചത്തിലെ വസ്തുക്കളും ജീവികളുമെല്ലാം മണ്ണും ഭൂമിയുമായ ദൈവത്തിന്റേതാണ്; ദൈവത്തിനു മാത്രം അവകാശപ്പെട്ടതാണ്.*

ജീവികൾ ഉൾപ്പെടെയുള്ള മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാര കർത്താവും ഭൂമിയുമായ ദൈവം, *സൃഷ്ടികളെ ദാസരായിട്ടു കണക്കാക്കാതെ തന്റെ പൊന്നോമന-കുഞ്ഞുങ്ങളായിട്ട്* മഹാഅനുഗ്രഹിക്കുകയും, മഹാപിതാവും മഹാമാതാവുമായിക്കൊണ്ട് കുഞ്ഞുങ്ങളെയെല്ലാം എല്ലായ്പ്പോഴും മഹാകരുതുന്നത് ജീവികളുടെയെല്ലാം മഹാഭാഗ്യമാണ്.

വസ്തുതകളെ അറിയാതെയും അറിയാൻ ശ്രമിക്കാതെയും, ദുസ്വാർത്ഥങ്ങളെ നേടാനുള്ള സമ്പത്തായിട്ട് മാത്രം ഭൂമിയെ കണക്കാക്കി പോരുന്നത് മനുഷ്യ സമൂഹത്തിലെ ധാർമ്മിക അധഃപതനങ്ങൾക്ക് കാരണമായിട്ടുണ്ട്. ദൈവീകമായ സാമ്പത്തിക ശാസ്ത്രം ഉൾപ്പെട്ട മഹാശാസ്ത്രം പഠിക്കാനും പാലിക്കുവാനും തയ്യാറാകുമ്പോൾ, വിഷയ ശുദ്ധീകരണം ഉണ്ടാകുന്നതാണ്.

💓 💓
(( *2* ))
*മണ്ണായ ദൈവം, കുഞ്ഞുങ്ങളായ മനുഷ്യർക്കും മറ്റുള്ള ജീവികൾക്കും മണ്ണിലും സമ്പത്തിലും (മണ്ണിന്റെ നിയമങ്ങൾ പ്രകാരമുള്ള) അവകാശം നൽകുന്നുണ്ട് !*

മണ്ണായ ദൈവം, ജീവികൾക്കെല്ലാം (ദൈവമായ) മണ്ണിലും സമ്പത്തിലും അവകാശം നൽകിയിട്ടുള്ളതു കൊണ്ടാണ് മണ്ണിൽ ജീവിക്കാൻ ജീവികൾക്കെല്ലാം സാധിക്കുന്നത്.

മണ്ണിന്റെ നിയമങ്ങളെ അഥവാ മഹാശാസ്ത്രത്തെ മനുഷ്യൻ എന്ന ജീവിക്ക് മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ളതിൽ നിന്ന് മനുഷ്യർക്കെല്ലാം കൂടുതൽ അവകാശവും അധികാരവും നൽകിയിരിക്കുന്നു എന്ന് സുവ്യക്തമാണ്. മറ്റുള്ള ജീവികളിൽ നിന്നും വ്യത്യസ്തമായിട്ട് മനുഷ്യരുടെ ആനന്ദങ്ങളെല്ലാം കുടുംബവുമായും സമൂഹവുമായും ബന്ധപ്പെട്ടതാകയാൽ, കാലമാറ്റത്തിനും ശാസ്ത്ര സാങ്കേതിക വികസനങ്ങൾക്കും അനുസരിച്ച് അഗ്നി ഉപയോഗിച്ചുള്ള പാചകം, വീട്, കൃഷി, കച്ചവടം, നെയ്ത്ത്, തയ്യൽ, ആശാരിപ്പണി, മേശിരിപ്പണി, വൈദ്യം, ഗതാഗത സൗകര്യങ്ങള്‍, വാർത്താ വിനിമയം, റേഡിയോ, ടെലിഫോൺ, ടെലിവിഷൻ, കമ്പ്യൂട്ടർ, തുടങ്ങിയവയ്ക്ക് മനുഷ്യരുടെ ജീവിതത്തിൽ സ്ഥാനങ്ങളുണ്ടാകുന്നു. മഹാപിതാവും മഹാമാതാവുമായ ഭൂമി, ഭൂമിയിലെ വസ്തുക്കളുടെ മൂലകങ്ങളിൽ മഹാലയിപ്പിച്ചിട്ടുള്ള ശാസ്ത്ര നിയമങ്ങൾ, ശക്തികൾ, ആനന്ദങ്ങൾ, എന്നിവയെ മനുഷ്യരുടെ അദ്ധ്വാനവുമായിട്ട് ബന്ധിപ്പിച്ചിരിക്കുകയാണു ചെയ്തിട്ടുള്ളത്.

(മഹാപിതാവും മഹാമാതാവുമായ ദൈവം, കുഞ്ഞുങ്ങളായ) മനുഷ്യർ ആനന്ദകരമായിട്ട് ജീവിക്കേണ്ടുന്നതിന് സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യവും, സമ്പത്തിൽ അവകാശവും നൽകുന്നുണ്ട്. സ്രഷ്ടാവായ ദൈവം യജമാനൻ ആവാതെയും, സൃഷ്ടികളായ മനുഷ്യരെ ആരുടെയും അടിമകളാക്കാതെയുമുള്ള മഹാസംവിധാന പ്രകാരമാണ് സമ്പത്തിൽ അവകാശവും അധികാരവും നൽകിയിട്ടുള്ളത്. അതെങ്ങനെയെന്ന് ചുവടെ ഹ്രസ്വമായി വിശദീകരിക്കുന്നു:-

ദൈവം, മനുഷ്യ ജീവികൾക്കു മാത്രം ശാസ്ത്ര ജ്ഞാനത്തെ നൽകിയിരിക്കുകയാൽ, ശാസ്ത്ര സാങ്കേതിക വികസനങ്ങളും അവ നേടിത്തരുന്ന ആനന്ദങ്ങളും സാമ്പത്തിക ശേഖരണവും മനുഷ്യർക്കെല്ലാം വിഷയമാണ്.

തങ്ങളുടെ ആനന്ദത്തെ വർദ്ധിപ്പിച്ചുകൊണ്ടു ജീവിക്കാനാണ് ഓരോ മനുഷ്യനും പ്രവർത്തിച്ചുപോരുന്നത്. ഭൂമിയിലെ വസ്തുക്കളുടെ മൂലകങ്ങളിൽ ആനന്ദങ്ങളെ വർദ്ധിപ്പിക്കുന്നതായ ശക്തികളെ സ്രഷ്ടാവായ ദൈവം മഹാലയിപ്പിച്ചിട്ടുണ്ട്.
മഹാപ്രപഞ്ചത്തിലെ വസ്തുക്കളുടെ ശാസ്ത്രമെന്നത്, വസ്തുക്കളിൽ ദൈവം ഉളളടക്കം ചെയ്തിരിക്കുന്ന ശക്തികളെ പ്രവർത്തിപ്പിക്കാനുളളതാണ്. മനുഷ്യന് ക്രമാനുഗതമായി ശാസ്ത്രപാഠങ്ങളെ വെളിപ്പെടുത്തിക്കൊണ്ട് അവ പ്രകാരം വസ്തുക്കളിലെ ശക്തികളെ പ്രവർത്തിപ്പിക്കാനും, അവ ലഭ്യമാക്കുന്ന സുഖങ്ങളെ ആസ്വദിക്കുവാനും (ദൈവം) അനുവദിച്ചിരിക്കുകയാണ്. ശാസ്ത്രപാഠങ്ങളെ വെളിപ്പെട്ടുകിട്ടാൻ ഒരു കൂട്ടം മനുഷ്യർ ശാസ്ത്രജ്ഞന്മാർ എന്ന പേരിലും ഗവേഷകർ എന്ന പേരിലും തൊഴിൽ ചെയ്യേണ്ടതുണ്ട്. ശാസ്ത്ര പാഠങ്ങൾ പ്രകാരം ശാസ്ത്ര സൗകര്യങ്ങളെ കണ്ടെത്താനും അവയെ ഏതൊരാൾക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കുവാനും വീണ്ടും കർമ്മം ചെയ്യേണ്ടതുണ്ട്. മനുഷ്യന്റെ എല്ലാ ജീവിത മേഖലകളെയും എല്ലാ ശാസ്ത്ര ശാഖകളുമായും ബന്ധിപ്പിച്ചിരിക്കുകയാൽ, എല്ലാ മേഖലകളിലും ശാസ്ത്ര സാങ്കേതിക വികസനങ്ങളും അവ പ്രകാരമുള്ള അനന്തങ്ങളെന്നോണമുള്ള വ്യവസായങ്ങളും, അവയിലെല്ലാം ജോലിചെയ്യുന്ന തൊഴിലാളികളും ഉണ്ടാകുന്നു. അതായത് മഹാശക്തിയായ ദൈവത്തിന്റെ മഹാജ്ഞാനമാകുന്ന മഹാശാസ്ത്രത്തെയും അവ പ്രകാരമുള്ള ശക്തികളെയും കണ്ടെത്താനും സുഖ
സൗകര്യങ്ങളെ ഒന്നൊന്നായി മനസ്സിലാക്കി അനുഭവിക്കാനും മനുഷ്യരെ പ്രാപ്തരാക്കുന്നത് അവരെ കർമ്മം ചെയ്യിച്ചു കൊണ്ടാണ്, അഥവാ അദ്ധ്വാനിപ്പിച്ചുകൊണ്ടാണ്. ഒന്നു കൂടി വിശദമാക്കിയാൽ, *ശാസ്ത്ര പാഠങ്ങളും ശാസ്ത്ര സൗകര്യങ്ങളും കണ്ടെത്താനുള്ള ശക്തി* മനുഷ്യർക്കു നൽകുന്നതും വെളിപ്പെടുത്തുന്നതും ദൈവം തന്നെയാണെങ്കിലും, മനുഷ്യരെ സംബന്ധിച്ച് അവർ അദ്ധ്വാനിച്ചതായി വരുന്നു. അവരെ *അദ്ധ്വാനിപ്പിച്ചതാണെന്ന്* അവർ അറിയാതെ പോകുന്നു. *ദൈവം മനുഷ്യരെ അദ്ധ്വാനിപ്പിച്ചു എന്നതുപോലെ, മനുഷ്യർ അദ്ധ്വാനിച്ചു എന്നതും സത്യം തന്നെയാണ്.* മഹാശക്തിയും മഹാനീതിപതിയും മഹാപിതാവും മഹാമാതാവും മഹാദേവനും മഹാദേവിയും മഹാവാത്സല്യവും ഭൂമിയുമായ ദൈവത്തിന്റെ മഹാആവിഷ്ക്കാരമാണത്. *മനുഷ്യർക്ക് ഭൂമിയിലെ വസ്തുക്കളിൽ അവകാശം ഉന്നയിക്കാനുള്ള അധികാരത്തെ ഭൂമിയുമായ ദൈവം തന്നെ മനുഷ്യർക്കു നൽകുകയാണ്.* എന്തിന് ഈ ചുറ്റിക്കളി എന്നു ചോദിച്ചാൽ, *ദൈവത്തിന്റെ അടിമകളാവാതെ അദ്ധ്വാനിച്ചു ജീവിക്കുന്നവരായും വ്യക്തിസ്വാതന്ത്ര്യത്തെ അനുഭവിക്കുന്നവരായും മനുഷ്യരെ രൂപപ്പെടുത്താനുള്ള മഹാആവിഷ്ക്കാരമാണത്.* മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കുഞ്ഞുങ്ങളായ ജീവികളോടുള്ള മഹാവാത്സല്യം കാരണം, മണ്ണായ ദൈവം എല്ലാ ആനന്ദങ്ങളെയും തന്റെ മഹാരൂപമായ ഭൂമിയിൽ സൃഷ്ടിക്കുകയും, കുഞ്ഞുങ്ങൾക്കു നൽകുകയും ചെയ്യുന്നു. കുഞ്ഞുങ്ങളായ മനുഷ്യരെ മടിയന്മാരും അലസന്മാരുമാകാതെ മഹാസംരക്ഷിക്കുവാനായിട്ട് മഹാസംവിധാനങ്ങളെയും മഹാഒരുക്കിയിരിക്കുന്നു.

ഭൂമിയിൽ വച്ച് ജീവി-ശരീരങ്ങൾ കൊണ്ട് അറിയുകയും അനുഭവിക്കുകയും ചെയ്ത ആനന്ദങ്ങളെ അനന്തമായിട്ട് ആസ്വദിക്കുന്ന മഹാഅവസ്ഥയാണ് ആത്മീയ സാക്ഷാത്ക്കാരം എന്നും; ഭൂമിയിലെ ആനന്ദങ്ങളെയെല്ലാം ഭൂമിയിലെ വസ്തുക്കളിലും ജീവികളിലുമായിട്ട് മഹാലയിപ്പിച്ചിരിക്കുകയാണെന്നും, ആനന്ദങ്ങളും ആനന്ദങ്ങളെ നേടാനുള്ള ഉപാധികളുമാണ് സമ്പത്തെന്നും തിരിച്ചറിയുമ്പോൾ, സമ്പത്തുകളെ നേടാനായിട്ട് ധർമ്മശാസ്ത്രപരമായിട്ട് പ്രയത്നിക്കേണ്ടതുണ്ട്. ആത്മീയ സാക്ഷാത്ക്കാരത്ത വിഷയമാക്കാതെ ജീവിക്കുമ്പോഴും, തങ്ങളുടെ ആനന്ദങ്ങളും ആനന്ദങ്ങളെ നേടാനുള്ള ഉപാധികളുമായ സമ്പത്തുകളെ വർദ്ധിപ്പിക്കാനാണ് ഓരോ മനുഷ്യനും പ്രയത്നിക്കുന്നത്.

വളർത്തു മൃഗങ്ങൾ ഉൾപ്പെടെയുള്ള ജീവികൾ, മനുഷ്യരുടെ സ്വത്തല്ല. മണ്ണായ
ദൈവം മഹാഅനുഗ്രഹിച്ചു നൽകിയാൽ മാത്രമേ മറ്റുള്ള ജീവികളെ ഉപയോഗിക്കാൻ മനുഷ്യർക്ക് അവകാശവും അധികാരവുമുള്ളൂ. മറ്റുള്ള ജീവികൾക്കും മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു നൽകുമ്പോൾ മാത്രമാണ് ദൈവം
മഹാനീതിപതിയാവുകയുള്ളൂ എന്നതും, അതിൻപ്രകാരമുള്ള നിയമങ്ങളെയും മണ്ണിൽ മഹാലയിപ്പിച്ചിട്ടുണ്ടാവും എന്നും ചിന്തിക്കുവാൻ മനുഷ്യർക്കു കഴിയുന്നതാണ്; ഉയര്‍ന്ന ബുദ്ധിശക്തികളെ മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ളത് ഉപയോഗപ്പെടണം. മണ്ണിന്റെ നിയമങ്ങളെ കണ്ടെത്താനും മനസ്സിലാക്കാനും ഉള്‍ക്കൊണ്ടു പ്രവർത്തിക്കാനും തയ്യാറാകുമ്പോൾ അവകാശങ്ങളും അധികാരങ്ങളും വെളിവാകുന്നതാണ്.

💓 💓 💓
(( *3* ))
*മോക്ഷം* എങ്ങനെയെന്ന് മഹാശാസ്ത്രപരമായിട്ട് വിശദീകരിക്കുന്നു.
*ദൈവത്തിൽ/ഭൂമിയിൽ നിന്നും, മാനുഷികമായ ബന്ധങ്ങളിൽ നിന്നും* ജീവാത്മാവിന് *മോക്ഷം അഥവാ മുക്തി* ലഭിക്കാൻ, *ദൈവീകമായ സാമ്പത്തിക കൈമാറ്റ നിരോധന നിയമവും, ദൈവീകമായ ഇഷ്ട ദാന നിയന്ത്രണ നിയമവും* ഉൾപ്പെടെയുള്ള *മണ്ണിന്റെ നിയമങ്ങളെ* ഓരോ മനുഷ്യനും പാലിക്കേണ്ടതുണ്ട്.

മഹാനീതിശാസ്ത്ര പ്രകാരം 100 മനുഷ്യ ജന്മങ്ങളെ ഓരോ മനുഷ്യനും മഹാഅനുഗ്രഹിച്ചു നൽകിയിട്ടുണ്ട്. ഭൂമിയിലെ അനന്തങ്ങളെന്നോണമുള്ള ആനന്ദങ്ങളെയെല്ലാം എല്ലാ മനുഷ്യർക്കും മഹാഅനുഗ്രഹിച്ചു നൽകാനും, ആനന്ദകാര്യങ്ങളിലും നീതിന്യായ കാര്യങ്ങളിലും മഹാസമത്വത്തെ പാലിക്കാനാണത്. മഹാശക്തിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയും ഭൂമിയുമായ ദൈവം, ഓരോ മനുഷ്യനും സമആനന്ദമെന്ന മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു നൽകുന്നത് ജന്മഗുണങ്ങളെ സൃഷ്ടിച്ചുകൊണ്ടാണ്. സ്ത്രീ-പുരുഷൻ, ആയുസ്സ്, ആരോഗ്യം, സൗന്ദര്യം, നിറം, ഉയരം, തൊഴിൽ അഭിരുചി, വിനോദ അഭിരുചി, ജനനസ്ഥലം, ബുദ്ധിശക്തി, ഓർമ്മശക്തി, തുടങ്ങിയ ജന്മഗുണങ്ങളെ സൃഷ്ടിച്ചിട്ടുള്ളത് എല്ലാ മനുഷ്യർക്കും 100 മനുഷ്യ ജന്മങ്ങളിലൂടെ മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു നൽകുന്നതിനാണ്. ശേഷം സൃഷ്ടിചക്രത്തിലെ മനുഷ്യർക്കെല്ലാം ആത്മീയ സാക്ഷാത്ക്കാരത്തെ ക്രമാനുഗതമായി നൽകുന്നു. മഹാപുനർജ്ജന്മസിദ്ധാന്തം പ്രകാരമുള്ള മഹാനീതിശാസ്ത്രം ദൈവീകമായ സാമ്പത്തിക ശാസ്ത്രത്തെയും മറ്റുള്ള ധർമ്മ ശാസ്ത്ര ശാഖകളെയും പിൻപറ്റുന്നവർക്ക്, എല്ലാ ജന്മങ്ങളിലും പരമാനന്ദത്തോടെ ജീവിക്കാനുള്ള ഭാഗ്യത്തെ ലഭിക്കുന്നതാണ്.

*മോക്ഷം* = ആത്മീയ സാക്ഷാത്ക്കാരം = ജീവാത്മാവിന്റെ മുക്തി = നക്ഷത്രം ☆

മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭദ്രമാക്കിയിട്ടുള്ള ദൈവം, *ഓരോ ജീവാത്മാവിനെയും* മത്സ്യം, സസ്യം, പക്ഷി, മൃഗം, മനുഷ്യൻ എന്നിങ്ങനെയുള്ള ജീവിചക്രത്തിലൂടെ മഹാനയിക്കുകയും പരിണമിപ്പിക്കുകയും അഞ്ചാമത്തെ മനുഷ്യാവസ്ഥയിൽ മഹാപ്രപഞ്ചത്തിന്റെ മഹാശാസ്ത്രത്തെ മുഴുവൻ മഹാഅനുഗ്രഹിച്ചു നൽകുകയും; *ആത്മീയ സാക്ഷാത്ക്കാരമായ ☆ നക്ഷത്രമായിട്ട്, ആകാശത്തിലേക്ക് ഉയർത്തുകയും* ചെയ്യുന്നു.

*മോക്ഷം* പ്രാപ്തമാക്കുന്നതോടെ; മണ്ണും ഭൂമിയുമായ ദൈവത്തിൽ നിന്ന് സമ്പൂർണ്ണ മുക്തിയും; ഭൂമിയിൽ വച്ച് ജീവി-ശരീരങ്ങൾ കൊണ്ട് അറിയുകയും അനുഭവിക്കുകയും ചെയ്ത ആനന്ദങ്ങളെ അനന്തമായിട്ട് ആസ്വദിക്കുവാനും, ഓരോ ജീവാത്മാവിനും സാധിക്കുന്നതാണ്.* (സ്വയം രണ്ടായിട്ടു വിഭജിച്ച് തന്നെത്തന്നെ മറക്കുകയും ഇണയെ മാത്രം ഓര്‍ക്കുകയും ചെയ്യുന്ന കാമാനന്ദമായ പരമാനന്ദത്തെയും സ്വന്തമായ ഇഷ്ടപ്രകാരം അനന്തകാലം ആസ്വദിക്കുവാൻ സാധിക്കുന്നതാണ്). മഹാപ്രപഞ്ചവുമായി ബന്ധമില്ലാത്തതായ "ദൈവത്തിന്റെ ബ്രഹ്മം എന്ന അവസ്ഥയെപ്പോലെ" നിർഗ്ഗുണമായും മോക്ഷത്തിൽ - നക്ഷത്രമായിരിക്കെ - കഴിയാനാവും. *സമസ്ത ആനന്ദങ്ങളെയും അനുഭവിച്ച്* നക്ഷത്രങ്ങൾക്ക് ആകാശത്ത് സ്വതന്ത്രരായി അനന്തകാലം കഴിയാം.

ദൈവം, ജീവാത്മാവിനെ ആത്മീയ സാക്ഷാത്ക്കാരമായ നക്ഷത്രമായിട്ട് ഉയർത്തുമ്പോൾ, *ജീവാത്മാവിന്റെ* മേൽ അതുവരെ മഹാനീതിശാസ്ത്ര പ്രകാരം മഹാനിർവ്വഹിച്ചുപോന്ന മഹാനിയന്ത്രണങ്ങളും മഹാഭരണവും അവസാനിപ്പിച്ച് (മണ്ണും ഭൂമിയുമായ ദൈവത്തിൽ നിന്ന്) *സമ്പൂർണ്ണ മുക്തിയെ* മഹാഅനുഗ്രഹിച്ച് നൽകുകയാണ്. *മോക്ഷം*. മോക്ഷം പ്രാപിക്കുന്നതോടെ എല്ലാ ജീവികൾക്കും - ജീവാത്മാക്കൾക്കും - *നക്ഷത്രം ☆ എന്ന സമ(ജീവി)രൂപത്തെ* ലഭിക്കുന്നതുമാണ്. മത്സ്യം, സസ്യം, പക്ഷി, മൃഗം, മനുഷ്യൻ എന്നിങ്ങനെയുള്ള ജീവിചക്രത്തിലൂടെ സഞ്ചരിച്ച ജീവാത്മാവ്, അഞ്ചാമത്തെ മനുഷ്യാവസ്ഥയിൽ മഹാപ്രപഞ്ചത്തിന്റെ മഹാശാസ്ത്രത്തെയും നക്ഷത്രം എന്ന മോക്ഷത്തെയും പ്രാപ്തമാക്കുന്നതു കൊണ്ടാണ് നക്ഷത്രത്തിന് 5 കോണുകളുള്ളത്. ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ നക്ഷത്രങ്ങൾക്ക് 5 കോണുകൾ ഉള്ളതായിട്ട് കാണാനും കഴിയുന്നതാണ്.

മണ്ണും ഭൂമിയുമായ ദൈവം, ഓരോ മനുഷ്യനും (ജീവാത്മാവിനും) *മോക്ഷം* എന്ന ആത്മീയ സാക്ഷാത്ക്കാരത്തെ മഹാഅനുഗ്രഹിച്ചു നൽകുന്നതോടെ; *ജീവാത്മാവിന് സമ്പൂർണ്ണ മുക്തി ഉണ്ടാവുന്നതും*; ഓരോ ജീവാത്മാവിനും *നക്ഷത്രം എന്ന സത്യവും നിത്യവും, നിശ്ചിത രൂപമില്ലാത്തതുമായ വാതകരൂപം* ലഭിക്കുന്നതും ഓരോ ജീവാത്മാവും തന്റെ രണ്ടാമത്തെ പകുതിയോടു മാത്രം ചേര്‍ന്ന് ആനന്ദ ജീവിതം നയിക്കുന്നതുമാണ്. ((ഓരോ മനുഷ്യനെയും / ജീവിയെയും സ്ത്രീ, പുരുഷൻ എന്നിങ്ങനെ രണ്ടായിട്ടു വിഭജിച്ചാണ് സൃഷ്ടി ആരംഭിച്ചിട്ടുള്ളത് എന്നതിനാൽ ആത്മീയ സാക്ഷാത്ക്കാരം നേടുന്ന സമയത്ത്, രണ്ടായിട്ടു നിൽക്കുന്നവരെ വീണ്ടും ഒന്നിപ്പിക്കുന്നുണ്ട്. ഉൽക്കൃഷ്ടമായ പ്രസ്തുത വസ്തുത കാലാന്തരത്തിൽ ദുഷിക്കുകയും ജീർണ്ണിക്കുകയും ചെയ്താണ് ഭർത്താവിന്റെ ചിതയിൽ ജീവിച്ചിരിക്കുന്ന ഭാര്യയെ തള്ളിയിട്ടും ചാടിച്ചു കൊല്ലുകയും ദഹിപ്പിക്കുകയും ചെയ്യുന്ന "സതി" എന്ന ദുരാചാരം ഉണ്ടായത്.)).

*മോക്ഷം* പ്രാപിക്കുന്ന എല്ലാ മനുഷ്യർക്കും *നക്ഷത്ര☆*മായിരിക്കുമ്പോൾ, ഭൂമിയിലെ ജീവികളെയും ജീവിതങ്ങളെയും ആകാശത്ത് നിന്ന് കാണാനാവും എന്നല്ലാതെ ഇടപെടാനാവില്ല. ഓസോൺ എന്ന മഹാനീതിശാസ്ത്ര ബന്ധനം അഥവാ ഓംകാര ബന്ധനം വഴി പരസ്പര-മുക്തി സ്ഥാപിച്ചിരിക്കുകയാണ്. ബ്രഹ്മത്തിന്റെ *ശ്രേഷ്ഠമായ* അഥവാ *പരമായ* അവസ്ഥ അഥവാ *പരബ്രഹ്മം* എന്നത് മഹാപ്രപഞ്ചമാണ് അഥവാ *ജഗത്താണ്* എന്ന് മോക്ഷത്തിൽ - നക്ഷത്രമായിരിക്കെ - തീർച്ചയായും ബോദ്ധ്യപ്പെടുന്നതാണ്. അതോടെ, മണ്ണും ഭൂമിയുമായ ദൈവത്തിന്റെ സന്തതിയായിട്ട് ഭൂമിയിൽ ജീവിക്കാൻ കാലക്രമേണ ആഗ്രഹിക്കുന്നതാണ്. മഹാശക്തിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മഹാവാത്സല്യവും ഭൂമിയുമായ ദൈവം, മഹാജ്ഞാനമാകുന്ന മഹാശാസ്ത്ര പ്രകാരം സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭദ്രപ്പെടുത്തിയിട്ടുള്ള മഹാപ്രപഞ്ചമാണ് മഹാശ്രേഷ്ഠമെന്ന് നക്ഷത്രമായിരിക്കുന്ന ഓരോ കുഞ്ഞിനും ബോദ്ധ്യപ്പെടുന്നതാണ്. ഭൂമിയിലെ ജീവികളുടെയെല്ലാം ഇടയിൽ വീണ്ടും മത്സ്യം, സസ്യം, പക്ഷി, മൃഗം, മനുഷ്യൻ എന്നിങ്ങനെയുള്ള ജീവിചക്രത്തിലൂടെ സഞ്ചരിക്കാൻ നക്ഷത്രങ്ങൾ ആഗ്രഹിക്കുന്നതാണ്. മഹാശക്തിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മഹാവാത്സല്യവും ഭൂമിയുമായ ദൈവം, കുഞ്ഞുങ്ങളും നക്ഷത്രങ്ങളുമായ ജീവാത്മാക്കളെ മഹാഅനുഗ്രഹിക്കുകയും മനുഷ്യാവസ്ഥയിൽ വച്ച് വീണ്ടും മോക്ഷം നൽകുന്നതുമാണ്. കൂടാതെ, *ദൈവത്തെ* മകനും മകളുമായി ലഭിക്കുന്നതും പരിചരിക്കുന്നതും ഉൾപ്പെടെയുള്ള മഹാഭാഗ്യത്തെയും മഹാനീതിശാസ്ത്ര പ്രകാരം മഹാഅനുഗ്രഹിച്ചു നൽകുന്നതാണ്.

*മോക്ഷത്തെ* അഥവാ *മുക്തിയെ* ഓരോ മനുഷ്യനും/ജീവാത്മാവിനും മഹാഅനുഗ്രഹിച്ചു നൽകുന്നതിനു മുമ്പ് ഭൂമിയിലെങ്ങുമുള്ള ഓരോ മനുഷ്യനെയും ധർമ്മശാസ്ത്രപരമായിട്ട് ശുദ്ധിചെയ്യുവാൻ ദൈവത്തിനു ബാദ്ധ്യതയുണ്ട്. മാത്രമല്ല,
ഭൂമിയിലെ ബന്ധുക്കളിൽ നിന്നും ബന്ധങ്ങളിൽ നിന്നും ആത്മസംതൃപ്തിയോടെ വിരമിക്കാനും മുക്തി നേടാനുമുള്ള കുറ്റമില്ലാത്ത മഹാശാസ്ത്രപരമായ സംവിധാനങ്ങളെ മഹാഒരുക്കാനും ദൈവത്തിനു ബാദ്ധ്യതയുണ്ട്. സൃഷ്ടിപരമായ വിധി, സ്ഥിതിപരമായ വിധി എന്നിവ പ്രകാരം മനുഷ്യർക്കെല്ലാം ബന്ധുക്കളും ബന്ധങ്ങളും ഉണ്ടായിട്ടുള്ളതിൽ മണ്ണും ഭൂമിയുമായ ദൈവത്തിനു പങ്കുള്ളതുകൊണ്ടാണത്.

💓 *ദൈവത്തിൽ നിന്നുളള മുക്തി*

മഹാശക്തിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയും ദൈവം, *മണ്ണും ഭൂമിയുമായിക്കൊണ്ട്* ജീവികളുടെയെല്ലാം സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭദ്രപ്പെടുത്തിയിട്ടുള്ളതിൽ മഹാശ്രേഷ്ഠമായ പദ്ധതികളുണ്ട്. "മണ്ണും ഭൂമിയുമായ ദൈവത്തിന്റെ" അംശമായ മണ്ണുകൊണ്ടാണ് ജീവികളുടെയെല്ലാം ശരീരത്തെ മഹാസൃഷ്ടിച്ചിട്ടുള്ളത്; *ശരീരത്തെ ഉപാധിയാക്കിയാണ് ജീവികളുടെയെല്ലാം ജനന-ജീവിത-മരണങ്ങളെയും ആനന്ദങ്ങളെയും മഹാക്രമീകരിച്ചിട്ടുള്ളത്.* ദൈവം, ഓരോ കുഞ്ഞിനും മഹാവാത്സല്യത്തോടെ അനന്തങ്ങളെന്നോണമുള്ള ആനന്ദങ്ങളെ മണ്ണായ ശരീരത്തിലൂടെ മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട്. ദൈവം, കുഞ്ഞുങ്ങളുടെയെല്ലാം ശരീരങ്ങളായും, ആനന്ദങ്ങളായും ആനന്ദങ്ങളെ നേടാനുള്ള ഉപാധികളായും മഹാവാത്സല്യത്തോടെ മഹാപ്രവർത്തിക്കുന്നത് സൃഷ്ടികളായ കുഞ്ഞുങ്ങൾക്കെല്ലാം വേണ്ടിയാണ്. കുഞ്ഞുങ്ങൾക്കെല്ലാം അനന്തങ്ങളെന്നോണമുള്ള ആനന്ദങ്ങളെ അറിയാനും അനന്തകാലം അവയെ അനുഭവിക്കാനും പ്രാപ്തരാക്കുകയാണ്. മുമ്പ് വ്യക്തമാക്കിയതുപോലെ, ഭൂമിയിൽ വച്ച് ജീവി-ശരീരങ്ങൾ കൊണ്ട് അറിയുകയും അനുഭവിക്കുകയും ചെയ്ത ആനന്ദങ്ങളെ അനന്തമായിട്ട് ആസ്വദിക്കുവാൻ മോക്ഷത്തിൽ സാധിക്കുന്നതാണ്.

ജീവികളുടെയെല്ലാം സ്വത്വമായ *ജീവാത്മാവിനെ* സൃഷ്ടിച്ചിട്ടുള്ളത് "മണ്ണും ഭൂമിയുമായ ദൈവം തന്നെയാണെങ്കിലും", "മണ്ണ് ഉപയോഗിച്ചല്ലാ" സൃഷ്ടിച്ചിട്ടുള്ളത്. മണ്ണും ഭൂമിയുമായ ദൈവം, ആകാശത്തിലെ സൂര്യനിൽ നിന്ന് ഭൂമിയിൽ എത്തുന്ന "ഭൂമിയുടെ ദാസനും പരമാത്മാവുമായ ഹൈഡ്രജനിൽ നിന്ന് ജീവാത്മാവായിട്ട് പുതിയൊരു ഹൈഡ്രജനെ സൃഷ്ടിക്കുകയാണു ചെയ്യുന്നത്. ജീവാത്മാവിനെ *മണ്ണിൽ തൊടീക്കാതെ* സൃഷ്ടിച്ച് ആദ്യ ജീവിയായിട്ട് മഹാനിശ്ചയിച്ചിട്ടുളളതും മണ്ണുകൊണ്ട് സൃഷ്ടിച്ചിട്ടുള്ളതുമായ മത്സ്യ-ശരീരത്തിൽ ചേർക്കുന്നു.

മത്സ്യം, സസ്യം, പക്ഷി, മൃഗം, മനുഷ്യൻ എന്നിങ്ങനെയുള്ള അവസ്ഥകളെ മഹാനീതിശാസ്ത്ര പ്രകാരം ഓരോ ജീവാത്മാവിനും മഹാഅനുഗ്രഹിച്ചു നൽകുന്നു. ജീവാത്മാവിനെ അഥവാ ജീവിയെ ക്രമേണ പരിണമിപ്പിക്കുകയും, മനുഷ്യാവസ്ഥയിൽ വച്ച് നക്ഷത്രമായിട്ട് അഥവാ സ്വതന്ത്ര ഹൈഡ്രജനായിട്ട് *ആത്മീയ സാക്ഷാത്ക്കാരം* എന്ന *മോക്ഷത്തെ* മഹാഅനുഗ്രഹിച്ചു നൽകുന്നു. മണ്ണും ഭൂമിയുമായ ദൈവം, ജീവാത്മാവിനെ സൃഷ്ടിക്കുകയും, മത്സ്യം, സസ്യം, പക്ഷി, മൃഗം, മനുഷ്യൻ എന്നിങ്ങനെയുള്ള ജീവിചക്രത്തിലൂടെ മഹാനയിക്കുകയും പരിണമിപ്പിക്കുകയും ചെയ്യുമ്പോൾ *ജീവാത്മാവിനെ യാതൊരിക്കലും നേരിട്ട് മണ്ണിൽ തൊടീക്കുന്നില്ല.* അതായത് മഹാശക്തിയും മണ്ണും ഭൂമിയുമായ *ദൈവത്തിന്റെ ഭാഗമല്ലാത്ത* സൃഷ്ടിയും കുഞ്ഞും മാത്രമാണ് ജീവാത്മാവ് അഥവാ ജീവി അഥവാ മനുഷ്യൻ. മണ്ണും ഭൂമിയുമായ ദൈവത്തിൽ നിന്ന് വേറിട്ട ആകാശത്തിൽ അഥവാ സൂര്യനിൽ നിന്നു വന്ന പരമാത്മാവിൽ നിന്ന് സൃഷ്ടിച്ചിട്ടുള്ള *ജീവാത്മാവിന് ഭൂമിയിലോ, ഭൂമിയിലെ വസ്തുക്കളിലോ അവകാശവും അധികാരവും ഇല്ല.* ദൈവത്തിന്റെ കുഞ്ഞായ ജീവാത്മാവിന് മോക്ഷത്തെ (നക്ഷത്രം) മഹാഅനുഗ്രഹിച്ചു നൽകി ആകാശത്തിലേക്ക് ഉയർത്തുമ്പോഴും ഭൂമിയിലോ, ഭൂമിയിലെ വസ്തുക്കളിലോ അവകാശവും അധികാരവും ഇല്ല തന്നെ.
മഹാപ്രപഞ്ചത്തിന്റെ മഹാശാസ്ത്രത്തെ, മനുഷ്യാവസ്ഥയിൽ വച്ച് ജീവാത്മാവിന് ലഭ്യമാവുന്നതിനാൽ; സ്വന്തമാണെന്നു തോന്നുന്നതായ ശരീരം പോലും സ്വന്തമല്ലെന്നും, മണ്ണും ഭൂമിയുമായ ദൈവം, (മണ്ണായ) ശരീരത്തെ മടക്കി വാങ്ങുന്നുവെന്നും പഠിക്കുന്നതാണ്. ഉറ്റവരും ചുറ്റുമുള്ളവരും മറ്റും മരിച്ചു മണ്ണടിയുന്നതും യാതൊരു സമ്പത്തുകളെയും കൂടെക്കൊണ്ടു പോവാൻ യാതൊരാൾക്കും കഴില്ലെന്നതും കണ്ടും കേട്ടും, സ്വയം അനുഭവിച്ചെന്നപോലെ അറിയുന്നുണ്ട്.

മഹാശക്തിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മണ്ണും ഭൂമിയുമായ *ദൈവത്തിൽ നിന്ന്* സൃഷ്ടിയും കുഞ്ഞുമായ ഓരോ മനുഷ്യനും / ജീവാത്മാവിനും *സമ്പൂർണ്ണ മുക്തി നേടുന്നത്* എങ്ങനെയെല്ലാമെന്നാണ് മഹാശാസ്ത്രപരമായിട്ട് മുകളിൽ വിവരിച്ചത്.

*മോക്ഷത്തെ* അഥവാ *മുക്തിയെ* ഓരോ ജീവാത്മാവിനും മഹാഅനുഗ്രഹിച്ചു നൽകുന്നതിനു മുമ്പ് ഭൂമിയിലെങ്ങുമുള്ള *ഓരോ മനുഷ്യനും / ജീവാത്മാവിനും ഭൂമിയിലെ ബന്ധുക്കളിൽ നിന്നും ബന്ധങ്ങളിൽ നിന്നും ആത്മസംതൃപ്തിയോടെ മുക്തി നേടാൻ കഴിയുന്നത് എങ്ങനെയെന്ന് മഹാശാസ്ത്രപരമായി ഇനി വിശദീകരിക്കാം :-

ഓരോ മനുഷ്യനും അവരവർക്കു ലഭിക്കുന്ന ശരീരവുമായി ബന്ധപ്പെട്ട ജീവിതം നയിക്കുന്നവരാണ്. (ശരീരത്തെ പ്രധാനമാക്കുന്ന) കുഞ്ഞായിട്ട് ഭൂമിയിലേക്കു പിറന്നു വീഴുമ്പോൾ അമ്മയുമായുള്ള പൊക്കിൾകൊടി ബന്ധം പോലും നീക്കംചെയ്ത് വെവ്വേറെയാണ് സൃഷ്ടിച്ചിട്ടുള്ളത് എന്നതും, ശരീരം കൊണ്ട് ആനന്ദങ്ങളെയും വേദനകളെയും അനുഭവിച്ചു ജീവിക്കുന്നതും അവരവരുടെ ലോകത്താണെന്നതും, മനുഷ്യന്റെ ശരീരം മരിക്കുമ്പോൾ ജീവാത്മാവിന് മരണം സംഭവിക്കുന്നില്ലെങ്കിലും ജീവാത്മാവിന്റെ ഒരു മനുഷ്യ ജന്മത്തിന് മരണം സംഭവിക്കുന്നുണ്ട് എന്നതും, ശരീരത്തിന്റെ മരണത്തെ മാതാപിതാക്കളുടെ ഉൾപ്പെടെ യാതൊരു ജീവികളുടെയും ശരീരവുമായി ബന്ധിപ്പിച്ചിട്ടില്ലാ എന്നതും ഓരോ മനുഷ്യനും തനിപ്പെട്ട വ്യക്തിയാണെന്ന് സുവ്യക്തമാക്കുന്നുണ്ട്. എന്നാൽ മനുഷ്യൻ എന്ന പദം ബഹുവചനമാണ് എന്നതും; സ്ത്രീ, പുരുഷൻ എന്നിങ്ങനെ 2 ഭാഗങ്ങളായിട്ടാണ് മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത് എന്നതും, *ഓരോ വ്യക്തിക്കും അറിയുന്നതോ അറിയാത്തതോ ആയ ഇണയുണ്ടെന്ന്* സുവ്യക്തമാക്കുന്നുണ്ട്.

വിശദീകരിക്കാം :-
മഹാശക്തിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയും ഭൂമിയുമായ ദൈവമാണ് ഓരോ മനുഷ്യന്റെയും ജനനം മുതൽ മരണം വരെയുള്ള കാലഘട്ടത്തിലെ മുഴുവൻ കാര്യങ്ങളെയും മഹാത്ഭുതകരമെന്നോണം മഹാഭരിക്കുന്നത്. ഓരോ മനുഷ്യന്റെയും എന്നതിൽ അമ്മ, അമ്മൂമ്മ, മുതുമുത്തശ്ശികൾ, അച്ഛൻ, അപ്പൂപ്പൻ, മുതുമുത്തച്ഛന്മാർ, തുടങ്ങിയ എല്ലാ മുൻഗാമികളും, മക്കളും കൊച്ചു മക്കളും കൊച്ചുകൊച്ചു കൊച്ചുമക്കളുമായ
വരും-തലമുറകളും കൂടി ഉൾപ്പെടുന്നു. ഓരോ മനുഷ്യന്റെയും ശരീരത്തിലെ അവയവങ്ങളെയും അവയുടെ പ്രവർത്തനങ്ങളെയും; ജന്മഗുണങ്ങളായ സ്ത്രീ, പുരുഷൻ, ആയുസ്സ്, ആരോഗ്യം, മുഖഛായ, സൗന്ദര്യം, നിറം, ഉയരം, തൊഴിൽ അഭിരുചി, വിനോദ അഭിരുചി, ജനനസ്ഥലം, ബുദ്ധിശക്തി, ഓർമ്മശക്തി, തുടങ്ങിയവകളിലെ വ്യത്യസ്തതകളെയുമെല്ലാം മഹാഭരിക്കുന്നതും മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു നൽകുന്നതും, ഭൂമിയിലെ സർവ്വ ജനങ്ങളുടെയും മഹാപിതാവും മഹാമാതാവും ഭൂമിയുമായ ദൈവമാണ്. *ഓരോ മനുഷ്യന്റെയും ശരീരത്തെ മഹാഭരിക്കുന്നത് മണ്ണും ഭൂമിയുമായ ദൈവമാണെന്നും മാതാപിതാക്കൾ ഉൾപ്പെടെയുള്ള ഉറ്റവർക്ക് മനുഷ്യന്റെ ശരീര കാര്യങ്ങളിൽ പങ്കില്ലായെന്നുമാണ് സുവ്യക്തമാക്കിയത്. *ജീവാത്മാവിനെ സൃഷ്ടിക്കുന്നതും ദൈവം മാത്രമാണ്.* ഓരോ മനുഷ്യന്റെയും ജനനത്തിലും ശൈശവത്തിലും മറ്റും അമ്മയുടെയും അച്ഛന്റെയും ഉറ്റവരുടെയും സ്ഥാനങ്ങൾ അടിസ്ഥാനപരമായിട്ട് *'ലൂടെ'* മാത്രമാണ്. കുടുംബ ജീവിതത്തിൽ വിഷയമാവുന്ന അമ്മ, അച്ഛൻ, സഹോദരി, സഹോദരൻ, കമിതാക്കൾ, ഭാര്യ-ഭർത്താവ്, മക്കൾ, കൊച്ചുമക്കൾ, ഉറ്റ ബന്ധുക്കൾ, ഉറ്റ സുഹൃത്തുക്കൾ തുടങ്ങിയ _ബന്ധങ്ങളെല്ലാം പുനർജ്ജന്മങ്ങളിൽ തന്നെ (ക്രമേണ) വ്യത്യാസപ്പെടുകയും,_ *സ്വന്തമായ പകുതി (ഭാര്യ-ഭർത്താവ്) ഒഴികെയുള്ളവ ആത്മീയ സാക്ഷാത്ക്കാരത്തിൽ സമ്പൂർണ്ണമായും അവസാനിക്കുന്നതുമാണ്.* ശരീര നിർമ്മിതിയിൽ പങ്കില്ലെങ്കിലും, _മാതാപിതാക്കളും സഹോദരങ്ങളും മക്കളും ഉറ്റവരുമെല്ലാം അന്യോന്യം സ്നേഹിക്കേണ്ടുന്നതിന്നായും സന്തോഷിക്കേണ്ടുന്നതിന്നായും,_ ഉറ്റവരുടെ സൗന്ദര്യം, നിറം, ഉയരം, തൊഴിൽ അഭിരുചി, വിനോദ അഭിരുചി, രോഗം, തുടങ്ങിയ ജന്മഗുണങ്ങളിൽ സാദൃശ്യങ്ങളെ സൃഷ്ടിക്കുവാൻ മണ്ണും ഭൂമിയുമായ ദൈവം മഹാകനിയുന്നുണ്ട്. ജന്മഗുണങ്ങൾ ഉൾപ്പെടെയുള്ള ശരീര സാദൃശ്യങ്ങളിൽ വ്യക്തിക്കോ മാതാപിതാക്കൾക്കോ യാതൊരു പങ്കുമില്ലായെന്നും മനുഷ്യക്കുഞ്ഞിനു പകരം ഓന്തിനെയോ ആമയെയോ പാമ്പിനെയോ പ്രസവിക്കുകയോ മുട്ട ഇടുകയോ ചെയ്താലും മാതാപിതാക്കൾക്ക് കാഴ്ചക്കാരെപ്പോലെ പ്രവർത്തിക്കാൻ മാത്രമേ കഴിയൂ.
💓 💓

*ഓരോ മനുഷ്യന്റെയും ഏറ്റവും വലിയ സമ്പത്ത് മനുഷ്യന്റെ രണ്ടാമത്തെ പകുതിയാണ്; സ്ത്രീക്ക് പുരുഷനും പുരുഷന് സ്ത്രീയും.* സ്ത്രീ, പുരുഷൻ എന്നിങ്ങനെ രണ്ടായിട്ടു വിഭജിച്ചാണ് ഓരോ മനുഷ്യന്റെയും സൃഷ്ടി ആരംഭിച്ചിട്ടുള്ളത് എന്നും *ആത്മീയ സാക്ഷാത്ക്കാരത്തിൽ രണ്ടു ഭാഗങ്ങളും വീണ്ടും ഒന്നിച്ചു ചേരുമെന്നും മഹാനീതിശാസ്ത്രത്തിൽ പഠിക്കുന്നതാണ്.* (സൂര്യനിലും നക്ഷത്രങ്ങളിലും, ഹൈഡ്രജനും ഹീലിയവും നിരന്തരം പ്രതിപ്രവർത്തിക്കുന്നതിന് ജീവാത്മാവിന്റെ സ്ത്രീ-പുരുഷ വിഭജനവുമായി ബന്ധമുണ്ടെന്ന് മഹാഗ്രന്ഥത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. മഹാശക്തിയായ ദൈവം, മഹാഉചിതമായ സമയത്ത് സമ്പൂർണ്ണമായും വെളിപ്പെടുത്തുന്നതാണ്.). ധ്യാനത്തിൽ മുഴുകുമ്പോൾ വ്യക്തിയുടെ ബന്ധുജനങ്ങളും ദൈവവും മനസ്സിൽ നിന്ന് പുറത്താകുന്നതും, ശൂന്യത അവശേഷിക്കുന്നതുമാണ്. മഹാശാസ്ത്ര കാര്യങ്ങളെ കുറിച്ച് കൂടുതൽ പഠിക്കുമ്പോൾ, വ്യക്തിയുടെ മനസ്സിലുള്ള അവ്യക്തമായ ചിന്തകളും രൂപങ്ങളും ക്രമേണ ഉണ്ടാകുന്ന ശൂന്യതയും വ്യക്തിയുടെ രണ്ടാമത്തെ പകുതിയിൽ വിലയം പ്രാപിക്കുന്നതാണ്.

*മനുഷ്യർക്ക് ബന്ധുക്കളില്ലേ, ബന്ധുക്കൾ വേണ്ടേ* എന്നിങ്ങനെ ചോദിച്ചാൽ, ഉണ്ട്. *മഹാപിതാവും മഹാമാതാവുമായ ദൈവവും, പ്രപഞ്ച പിതാവുകൂടിയായ ദൈവത്തിന്റെ ഏക ദാസനും മാത്രമാണ് ഓരോ മനുഷ്യന്റെയും നിത്യരായ യഥാര്‍ത്ഥ ബന്ധുക്കൾ; യഥാര്‍ത്ഥമായ അമ്മയും അച്ഛനും.* മനുഷ്യരുടെയെല്ലാം ശരീരങ്ങളുടെയും ആത്മാക്കളുടെയും സൃഷ്ടി-സ്ഥിതി-സംഹാരങ്ങളിൽ എല്ലായ്പ്പോഴും അവകാശവും അധികാരവുമുള്ളവരും എല്ലാ ആനന്ദങ്ങളെയും മഹാഅനുഗ്രഹിച്ചു നൽകുന്നവരുമായ *മഹാമാതാവും, പ്രപഞ്ച പിതാവുമായ ദൈവം* എല്ലാവരുടെയും ഏക ബന്ധുവാണ്; രണ്ടു ബന്ധുക്കളുമാണ്.
💓 💓

മനുഷ്യരെല്ലാം തങ്ങളുടെ ജീവിതത്തിലെ അമ്മ, അച്ഛൻ, സഹോദരങ്ങൾ, മക്കൾ, കൊച്ചുമക്കൾ തുടങ്ങിയവരെ അപ്രധാനമായി കാണാനല്ല; മറിച്ച് കൂടുതൽ ഉൽക്കൃഷ്ടമായി പെരുമാറാനാണ് ദൈവ-ബന്ധുജ്ഞാനം വഴിയൊരുക്കുക. അതെങ്ങനെയെന്ന് വിശദീകരിക്കാം :- 💓 (1) സൃഷ്ടികളും കുഞ്ഞുങ്ങളുമായ മനുഷ്യരെ അനന്തങ്ങളെന്നോണമുള്ള ആനന്ദങ്ങളെ പരിചയിപ്പിക്കുകയും മണ്ണും ഭൂമിയുമായ ദൈവം ഉൾപ്പെടെയുള്ള ബന്ധങ്ങളിൽ നിന്നും *മോക്ഷം* നൽകാനുമാണ് ദൈവം മഹാപ്രവർത്തിക്കുന്നത്; ബന്ധുക്കളെയും ബന്ധങ്ങളെയും സൃഷ്ടിക്കാനല്ല. ആനന്ദങ്ങളെ അറിയാനും അനുഭവിക്കാനും മാനുഷികമായ ബന്ധങ്ങളും കുടുംബ ജീവിതവും "ലൂടെ" യായിട്ട് പ്രവർത്തിക്കുന്നത് ധർമ്മശാസ്ത്രപരമായിട്ടാണ്.
(2) മഹാശക്തിയായ ദൈവം, ഓരോ മനുഷ്യനെയും കുഞ്ഞായിട്ട് സൃഷ്ടിക്കുന്നതും, ഓരോ കുഞ്ഞിനും സമആനന്ദമെന്ന മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു നൽകുന്നതും മഹാപാഠമാണ്. അതായത് (ദൈവം) ഓരോ മനുഷ്യന്റെയും സമ്പത്തുകളായും ശക്തികളായും മഹാപ്രപഞ്ചത്തിന്റെ മഹാശാസ്ത്രമായും മഹാദാസനായും മഹാദാസിയായും മഹാപിതാവായും മഹാമാതാവായും മഹാനീതിപതിയായും മഹാഅവതരിച്ച്, ഓരോ മനുഷ്യനെയും മഹാകരുതുന്നതിനെ മനസ്സിലാക്കാനും; മഹാനീതിശാസ്ത്ര പ്രകാരം ജീവിക്കാനും ഓരോ മനുഷ്യനും സ്വയം ബാദ്ധ്യസ്ഥമാകുന്നതാണ്.
(*3*) ഏകമഹാശക്തിയായ ദൈവം, രണ്ടായിട്ടു വിഭജിച്ച് മഹാശക്തിയായ മഹാശിവയായ മഹാമാതാവും, ഏകദാസനായ പരമശിവനായ പിതാവുമായിട്ട് മഹാഅവതരിച്ചിട്ടുള്ളതിനെ അനുകരിച്ച്; *സ്ത്രീ, പുരുഷൻ എന്നിങ്ങനെ രണ്ടായിട്ടു വിഭജിച്ചാണ് ഓരോ മനുഷ്യന്റെയും സൃഷ്ടി ആരംഭിച്ചിട്ടുള്ളത് എന്നതും*, ഓരോ മനുഷ്യന്റെയും ഏറ്റവും വലിയ സമ്പത്ത് അവരവരുടെ രണ്ടാമത്തെ പകുതിയാണെന്നതും, *ആത്മീയ സാക്ഷാത്ക്കാരത്തിൽ* ഓരോ മനുഷ്യന്റെയും രണ്ടു ഭാഗങ്ങളും *വീണ്ടും ഒന്നിച്ചു ചേരുമെന്നതും മഹാവിപ്ലവമാണ്.* തങ്ങളുടെ അമ്മ, അച്ഛൻ, സഹോദരി, സഹോദരൻ, ഭാര്യ-ഭർത്താവ്, മക്കൾ, കൊച്ചുമക്കൾ, ഉറ്റ ബന്ധുക്കൾ, ഉറ്റ സുഹൃത്തുക്കൾ, ശത്രുക്കൾ, തുടങ്ങിയവരിൽ ഒരാൾ തന്റെ രണ്ടാമത്തെ പകുതിയാവാനുള്ള സാദ്ധ്യത ഏറെയാണെന്നത് മനുഷ്യരിലെ സ്നേഹവാത്സല്യങ്ങളെ വർദ്ധിപ്പിക്കുന്നതാണ്. അതാതു ജന്മത്തിലെ സ്ഥാനങ്ങളെ ഉൾക്കൊണ്ട്,
*അന്യോന്യം ഉചിതമായിട്ട് സ്നേഹിക്കുകയും പരിചരിക്കുകയും സഹായിക്കുകയും ശുശ്രൂഷിക്കുകയും* ചെയ്യേണ്ടുന്നത് വ്യക്തിയുടെ ആവശ്യമാക്കുന്ന മഹാസംവിധാനം കൂടിയാണത്. ഓരോരുത്തരും തങ്ങളുടെ ഇണയെ ധർമ്മശാസ്ത്രപരമായിട്ട് പരിചരിക്കുന്നതോടെ ഭൂമിയിലെ എല്ലാ മനുഷ്യരുടെയും ജീവിതം സംശുദ്ധമാവുന്നതാണ്; പരമാനന്ദകരവും.
(4) ആത്മീയ സാക്ഷാത്ക്കാരത്തിനു മുമ്പ്, ഓരോ മനുഷ്യനും പശു, കാള ജന്മങ്ങളെ സ്വീകരിക്കേണ്ടതുണ്ട് എന്ന മഹാപാഠം പ്രകാരം, *മറ്റുള്ള ജീവികളെയും സ്നേഹിക്കുവാൻ* കാരണമുണ്ടാകുന്നു. തങ്ങളുടെ രണ്ടാമത്തെ പകുതി പശു, കാള ജന്മത്തിലാവാം എന്ന് ചിന്തിക്കുമ്പോൾ വിഷയത്തിന് ഗൗരവം കൂടുന്നു.
(5) മഹാനീതിപതിയായ ദൈവം, മനുഷ്യാവസ്ഥയിലെ പുനർജ്ജന്മങ്ങളിൽ പുണ്യം, പാപം തുടങ്ങിയവയിലെ മഹാസമനീതിയെ മഹാനിർവ്വഹിക്കുന്നുണ്ട്. എന്നാൽ, *കടുത്ത അപരാധങ്ങൾ* ചെയ്യുന്ന മനുഷ്യർക്ക് പട്ടി, പൂച്ച, എലി, കുരങ്ങ്, കഴുത തുടങ്ങിയ ജീവികളായിട്ട് അനവധി ജന്മങ്ങളിൽ ദൈവ ശിക്ഷ അനുഭവിച്ച് ധാർമ്മിക ശുദ്ധി നേടണമെന്ന് മഹാനീതിശാസ്ത്രം വിധിക്കുന്നത് അതീവഗൗരവങ്ങളാണ്; *എല്ലാ കുഞ്ഞുങ്ങളെയും ശുദ്ധിചെയ്ത് മഹാസമനീതിയെ* മഹാഅനുഗ്രഹിച്ചു നൽകുന്നത് മഹാശക്തിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയും ഭൂമിയുമായ ദൈവത്തിന്റെ *മഹാവാത്സല്യമാണ്.* മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്. 💓

മേൽ വിവരിച്ച കാര്യങ്ങളെ ചുരുക്കി പറയുമ്പോൾ, ശൂന്യതയിൽ നിന്നെന്നപോലെ, തന്റെ ഭാഗവും ഏകദാസനും പ്രപഞ്ച പിതാവുമായ പരമാത്മാവിൽ നിന്ന് ദൈവം "ജീവാത്മാവിനെ" സൃഷ്ടിക്കുന്നു. ദൈവത്തിന്റെ മണ്ണായ ശരീരവും ജീവനായ ഓക്സിജനും "ജീവാത്മാവിന്" മഹാഅനുഗ്രഹിച്ചു നൽകിക്കൊണ്ട് കുഞ്ഞായിട്ടാണ് ജീവിയെ സൃഷ്ടിക്കുന്നത്. ജീവി മനുഷ്യാവസ്ഥയിൽ എത്തുമ്പോൾ
അനന്തങ്ങളെന്നോണമുള്ള ആനന്ദങ്ങളെ മഹാഅനുഗ്രഹിച്ചു നൽകുന്ന
*മണ്ണും ഭൂമിയുമായ ദൈവം*; ഓരോ ജീവാത്മാവിനും *നക്ഷത്രം ☆ എന്ന മോക്ഷം* നൽകുന്നു. അതിന്നായിട്ട്, ദൈവം സൃഷ്ടിച്ചിട്ടുള്ളതായ *ഭൂമിയിലെ ബന്ധുക്കളിൽ നിന്നും ബന്ധങ്ങളിൽ നിന്നും ഓരോ ജീവാത്മാവിനും ആത്മസംതൃപ്തിയോടെ മുക്തി നേടാനുള്ള മഹാസംവിധാനങ്ങളെയും* മഹാഒരുക്കിയിരിക്കുന്നു.

*മോക്ഷത്തെ* അഥവാ *മുക്തിയെ* ഓരോ മനുഷ്യനും/ജീവാത്മാവിനും മഹാഅനുഗ്രഹിച്ചു നൽകുന്നതിനു മുമ്പ് *മണ്ണും ഭൂമിയുമായ ദൈവത്തോടും, ദൈവത്തിന്റെ മറ്റു കുഞ്ഞുങ്ങളോടും കാട്ടിയിട്ടുള്ള തെറ്റുകുറ്റങ്ങൾക്കും ദ്രോഹങ്ങൾക്കും ഭൗതികമായിട്ട് പരിഹാരമുണ്ടാക്കാൻ* ഭൂമിയിലെങ്ങുമുള്ള *ഓരോ മനുഷ്യനും ധർമ്മശാസ്ത്രപരമായിട്ട് സ്വയം ബാദ്ധ്യതയുണ്ട്; കടമകളെയും കടപ്പാടുകളെയും നിറവേറ്റാത്തവരെ ധർമ്മശാസ്ത്രപരമായിട്ട് ശുദ്ധിചെയ്യുവാൻ ദൈവത്തിനും ബാദ്ധ്യതയുണ്ട്.*
വളരെ വളരെ വലിയ വിഷയമാണത്. മണ്ണും ഭൂമിയുമായ ദൈവത്തിന്റെ കുഞ്ഞുങ്ങളായ മനുഷ്യർ ഉൾപ്പെടെയുള്ള സൃഷ്ടികളെയെല്ലാം തങ്ങളുടെ ദുസ്വാർത്ഥങ്ങളും ദുർനടപടികളും അധമ നിയമങ്ങളും അധമ സംവിധാനങ്ങളും കൊണ്ട് അനേകം നീചജന്മങ്ങളിലായിട്ട് അശുദ്ധപ്പെടുത്തിയവരെ അനേകം ജന്മങ്ങളിൽ ശിക്ഷിക്കുകയും എന്നാൽ *3 മുതൽ 33 വർഷം വരെ നീളുന്ന ദൈവത്തിന്റെ മഹാചിരി* ക്കാലംകൊണ്ട് ഭൂമിയിലെങ്ങുമുള്ള അധമത്തങ്ങളെ അവസാനിപ്പിക്കുകയും ചെയ്യുന്ന മഹാവിദ്യയും മഹാവാത്സല്യവുമാണത്.

മഹാശക്തിയായ ദൈവം; ആദിവചനവും സൃഷ്ടിമന്ത്രവും, സംഹാര കാഹളവും, ശബ്ദബ്രഹ്മവും, അക്ഷരബ്രഹ്മവും, മഹാശാസ്ത്ര മൂലവും, ഏക മഹാശബ്ദവും, മഹാസംഗീതവും, മഹാചിരിയുമായ *ഓം* ഭൂമിയിലെങ്ങും - മഹാപ്രപഞ്ചത്തിലെങ്ങും - മുഴക്കിക്കൊണ്ട് ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ *വ്യത്യസ്ത ശാസ്ത്ര ശാഖകളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞന്മാരും ഭരണാധികാരികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും മത-ജാതി പ്രസ്ഥാനങ്ങളിലും ഒക്കെ പ്രവർത്തിക്കുന്നവരും ഞെട്ടിത്തെറിച്ച് ധാർമ്മിക ശുദ്ധിയുടെ അത്യാവശ്യകത മനസ്സിലാക്കുന്നതാണ്; ശുചിത്വ ജോലികളെ അതിശീഘ്രം ഏറ്റവുമധികം ഭംഗിയായി ചെയ്യുന്നതുമാണ്.

മണ്ണും ഭൂമിയുമായ ദൈവത്തിന്റെ വാതകരൂപമായ ഓക്സിജൻ ജീവികളുടെയെല്ലാം ശരീരങ്ങളെയും ഭൂമിയിലെ വസ്തുക്കളെയും മഹാനീതിശാസ്ത്ര പ്രകാരം മഹാഭരിക്കുന്നത് *ധർമ്മ ശാസ്ത്ര പാലനത്തെ ആധാരമാക്കിയാണ് എന്നതു കൂടാതെ, ധർമ്മ ശാസ്ത്ര നിയമങ്ങൾക്കെല്ലാം ഭൗതികമായ അസ്തിത്വമുണ്ട്. ഭൗതിക അസ്തിത്വമുള്ളതായ മണ്ണിന്റെ നിയമങ്ങൾ പ്രകാരം ജീവിച്ചാൽ മാത്രമേ ഭൂമിയിലെ മനുഷ്യർ ഉൾപ്പെടെയുള്ള എല്ലാ ജീവികളുടെയും ജീവിതം ആനന്ദകരമാവൂ*. മഹാപ്രപഞ്ചത്തിലെ വസ്തുക്കളുടെയും ജീവികളുടെയുമെല്ലാം മേലുള്ള അവകാശവും അധികാരവും ദൈവത്തിനു മാത്രമാണെന്നത് ദൈവത്തിന്റെ മഹാജ്ഞാനമാകുന്ന മഹാശാസ്ത്ര പ്രകാരം മുമ്പ് വിശദീകരിച്ചിട്ടുണ്ട്. ദൈവത്തിന്റെ മഹാശക്തികളെയും മഹാജ്ഞാനമാകുന്ന മഹാശാസ്ത്രത്തെയും മഹാലയിപ്പിച്ചാണ് മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭദ്രപ്പെടുത്തിയിട്ടുള്ളത് എന്നും മുമ്പ് വിശദമാക്കിയതാണ്. *ഭൗതിക അസ്തിത്വമുള്ളതായ നിയമങ്ങൾ മാത്രമേ മഹാപ്രപഞ്ചത്തിന് ചേരുകയുള്ളൂ.* കാറും വിമാനവും ടെലിവിഷനും കമ്പ്യൂട്ടറും മൊബൈൽ ഫോണുമൊക്കെ ഭൗതിക ശാസ്ത്ര നിയമങ്ങളുമായിട്ട് *മഹാലയിപ്പിച്ചിട്ടുള്ളതുപോലെ*; സദാചാര ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, തൊഴിൽ ശാസ്ത്രം, ഭരണ ശാസ്ത്രം, നീതിന്യായ ശാസ്ത്രം, യുക്തി ശാസ്ത്രം തുടങ്ങിയ *ധർമ്മ ശാസ്ത്ര ശാഖകളുമായും മഹാലയിപ്പിച്ചിട്ടുണ്ട്*. യഥോചിതം വിശകലനം ചെയ്താൽ ബോദ്ധ്യപ്പെടുന്നതാണ്. ((4))-ൽ ഹ്രസ്വമായി വിശദീകരിച്ചിട്ടുണ്ട്. മനുഷ്യരുടെയും മറ്റുള്ള ജീവികളുടെയും ജനനം മുതൽ മരണം വരെയുള്ള ജീവിതകാലത്ത് ശരീരത്തിൽ അറിഞ്ഞും അറിയാതെയും ഒന്നു ചൊറിയുന്നതും, നഖവും മുടിയും മറ്റും വളരുന്നതും, ഉൾപ്പെടെയുള്ള ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളെയും മഹാഭരിക്കുന്നത് മണ്ണിൽ മഹാലയിപ്പിച്ചിട്ടുള്ള ഭൗതിക ശാസ്ത്രം, ധർമ്മ ശാസ്ത്രം, ആത്മീയ ശാസ്ത്രം എന്നിങ്ങനെയുള്ള യഥാര്‍ത്ഥമായ വേദങ്ങൾ പ്രകാരമാണ്. ആവക കാര്യങ്ങളെ തിരിച്ചറിയുന്നതോടെ അഹംഭാവങ്ങളും അഹങ്കാരങ്ങളും പൊങ്ങച്ചങ്ങളും കാപട്യങ്ങളും അസത്യങ്ങളും അധർമ്മങ്ങളും അനീതികളും അവിവേകങ്ങളും പോലെയുള്ള ദുർഗ്ഗുണങ്ങൾ മനുഷ്യരുടെ ഇടയിൽ നിന്ന് അപ്രത്യക്ഷമാവുന്നതാണ്.

ജനങ്ങളുടെ ദാസന്മാർ മാത്രമായ ഭരണാധികാരികളും മറ്റും ദൈവത്തിന്റെ കുഞ്ഞുങ്ങളായ ജനങ്ങൾക്കു വേണ്ടി ധർമ്മ ശാസ്ത്ര നിയമങ്ങളെ ഉണ്ടാക്കേണ്ടതില്ല. സൃഷ്ടി-സ്ഥിതി-സംഹാരകർത്താവായ ദൈവത്തിന്റെ കുഞ്ഞുങ്ങളായ ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങൾക്കും മറ്റുള്ള ജീവികൾക്കും വേണ്ടതായ ധർമ്മ ശാസ്ത്ര നിയമങ്ങളെ മണ്ണിൽ മഹാലയിപ്പിച്ചിട്ടുണ്ട്. *ഭൗതിക അസ്തിത്വമില്ലാത്തതായ നിയമങ്ങളെ തട്ടിക്കൂട്ടിയാൽ, ഭൂമിയിലെ ജീവികൾക്കു ചേരുന്നതല്ല. കടുത്ത ദൈവനിന്ദയും അപരാധവുമാണ്; ദൈവശിക്ഷകളെ വാരിക്കൂട്ടുന്നതുമാണ്.* മാത്രമല്ല;മനുഷ്യർ തട്ടിക്കൂട്ടുന്ന അധമ നിയമങ്ങളെ പുറന്തള്ളാനായിട്ട് ഭൂമിയിലെ വസ്തുക്കളിൽ മഹാലയിപ്പിച്ചിട്ടുള്ള ന്യൂനശക്തികൾ മനുഷ്യരിലൂടെ പ്രവർത്തിക്കുന്നതും *സത്യാവസ്ഥയും ധാർമ്മിക ശുദ്ധിയും പുനഃസ്ഥാപിക്കും വരെ* സമൂഹത്തില്‍ തീവ്രവാദം ഉൾപ്പെടെയുള്ള അധർമ്മങ്ങളെ ഉണ്ടാക്കുന്നതും വർദ്ധിപ്പിക്കുന്നതും "ജന്മങ്ങളിലൂടെ വർദ്ധിച്ച ശിക്ഷകൾക്ക് അർഹരായവർ" ശിക്ഷിക്കപ്പെടുന്നതുമാണ്.

മണ്ണും ഭൂമിയുമായ ദൈവത്തോട് മനുഷ്യർ പാലിക്കേണ്ടതായ ധർമ്മശാസ്ത്രപരമായ ഏതാനും മര്യാദകളെ ((4))-ൽ കൊടുത്തിട്ടുണ്ട്.

*മോക്ഷം* നേടാൻ മണ്ണും ഭൂമിയുമായ ദൈവത്തോട്, മനുഷ്യരെല്ലാം അവശ്യം പുലർത്തേണ്ടതായ ഏതാനും സാമ്പത്തിക മര്യാദകളെപ്പറ്റി മാത്രം ചുവടെ ഹ്രസ്വമായി വിശദീകരിക്കുന്നു :-

മണ്ണും ഭൂമിയുമായ ദൈവത്തിന്റെ സമ്പത്തുകളാണ് ഭൂമിയിലെ വസ്തുക്കളും ജീവികളുമെല്ലാം എന്നതുപോലെ, *ദൈവം തന്നെയാണ്* 'മനുഷ്യർ ഉൾപ്പെടെയുള്ള ജീവികളുടെയെല്ലാം സ്വന്തമായ പകുതി ഒഴികെയുള്ള' *സമ്പത്തുകളായിരിക്കുന്നത് എന്നതിനെയും*, അതീവ ഗൗരവത്തോടെ വിശകലനം ചെയ്യണം :-

ഓരോ മനുഷ്യന്റെയും *ആനന്ദങ്ങളായും ആനന്ദങ്ങളെ നേടാനുള്ള ഉപാധികളായും* പ്രവർത്തിക്കുന്ന *സമ്പത്തുകളും (ദൈവവുമായ) ഭൂമിയിലെ പ്രദേശങ്ങളെയും ഭൂമിയിലെ വസ്തുക്കളെയും മനുഷ്യർ ഉൾപ്പെടെയുള്ള ജീവികളെയും* നേടാനാണ് മനുഷ്യരെല്ലാം അദ്ധ്വാനിക്കുന്നത്. ആനന്ദങ്ങളെയെല്ലാം യഥാര്‍ത്ഥത്തിൽ നേടുന്നതും നേടാനായിട്ട് പ്രയത്നിക്കുന്നതും സ്വന്തമായ ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിനാണ്. ഇവിടെ *ധർമ്മശാസ്ത്രപരമായ ക്രമപ്രശ്നമുണ്ട്.* മക്കളുടെയും കൊച്ചു മക്കളുടെയും ഉറ്റവരുടെയും ആനന്ദങ്ങളെയും, ദൈവം മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള വ്യക്തിസ്വാതന്ത്ര്യത്തെയും *അറിഞ്ഞും അറിയാതെയും ഭരിക്കാനും നയിക്കാനും നിശ്ചയിക്കാനും ഒക്കെ വ്യക്തി തയ്യാറാകുന്നത് മണ്ണിന്റെ നിയമങ്ങളെ ധിക്കരിച്ചാവരുത്.* സമ്പത്തുകളെ നേടാനായിട്ട് ധർമ്മശാസ്ത്രപരമായിട്ട് പ്രയത്നിക്കേണ്ടതുണ്ട് എന്നതുപോലെ *സമ്പത്തുകളെ ധർമ്മശാസ്ത്രപരമായിട്ട് ഉപയോഗിക്കേണ്ടതുമുണ്ട്. ആത്മീയ സാക്ഷാത്ക്കാരത്തിൽ* വിഷയമാണത്.

ഭൂമിയിൽ വച്ച് ജീവി-ശരീരങ്ങൾ കൊണ്ട് അറിയുകയും അനുഭവിക്കുകയും ചെയ്ത ആനന്ദങ്ങളെ അനന്തമായിട്ട് ആസ്വദിക്കുന്ന മഹാഅവസ്ഥയാണ് *ആത്മീയ സാക്ഷാത്ക്കാരം* അഥവാ *മോക്ഷം* എന്നും; ഭൂമിയിലെ ആനന്ദങ്ങളെയെല്ലാം ഭൂമിയിലെ വസ്തുക്കളിലും ജീവികളിലുമായിട്ട് മഹാലയിപ്പിച്ചിരിക്കുകയാണെന്നും, ആനന്ദങ്ങളും ആനന്ദങ്ങളെ നേടാനുള്ള ഉപാധികളുമാണ് സമ്പത്തെന്നും മുമ്പ് വ്യക്തമാക്കിയതാണ്.

ഭൂമിയിൽ വച്ച് ഓരോ ജന്മത്തിലും കുഞ്ഞായിട്ട് ജനിക്കുകയും, മണ്ണിലെ വസ്തുക്കളെ ഉപയോഗിച്ച് വളരുകയും, മണ്ണിൽ ജീവിക്കുകയും, മരണത്തോടെ (മണ്ണായ) ശരീരത്തെ വീണ്ടും മണ്ണ് ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. ശരീരത്തെ പ്പോലും ഓരോ ജന്മത്തിലും മണ്ണായ ദൈവം മടക്കി വാങ്ങുമ്പോൾ യാതൊരു ജനങ്ങൾക്കും യാതൊരു സമ്പത്തുകളിലും അവകാശമോ അധികാരമോ ഇല്ലെന്ന് തിരിച്ചറിഞ്ഞുകൊള്ളണം. ആത്മീയ സാക്ഷാത്ക്കാരത്തിലേക്കു ഉയര്‍ത്തപ്പെടുമ്പോഴും മണ്ണായ ശരീരം ഉൾപ്പെടെയുള്ള സമ്പത്തുകളെ ഉപേക്ഷിക്കേണ്ടതുണ്ട്.

മഹാശക്തിയും മണ്ണുമായ ദൈവം,
മണ്ണിന്റെ നിയമങ്ങൾ പ്രകാരം മണ്ണിലെ സമ്പത്തിനെ ഉപയോഗിക്കാനാണ് മണ്ണിന്റെ കുഞ്ഞുങ്ങളായ മനുഷ്യരെ മഹാഅനുഗ്രഹിച്ച് അനുവദിച്ചിട്ടുള്ളത്. തങ്ങൾക്ക് ശരിയെന്നു തോന്നുമ്പോലെയോ ഇഷ്ടംപോലെയോ ജീവിക്കാൻ മനുഷ്യർ തയ്യാറാവരുത് എന്ന താക്കീതും അതിലുണ്ട്. കുഞ്ഞുങ്ങൾക്കെല്ലാം സമമായിട്ട് എല്ലാ ആനന്ദങ്ങളെയും ലഭ്യമാക്കേണ്ടത് ദൈവത്തിന് കുഞ്ഞുങ്ങളോടുള്ള മഹാവാത്സല്യത്തെ യാഥാർത്ഥ്യമാക്കാൻ ആവശ്യമാണ്; കുഞ്ഞുങ്ങളോടുള്ള ചുമതലയാണ്.

മഹാശക്തിയും ഭൂമിയുമായ ദൈവം തന്നെയാണ് കുഞ്ഞുങ്ങളായ ജീവികളുടെയെല്ലാം സമ്പത്തുകളായിരിക്കുന്നതെന്ന് മുകളിൽ വിശദീകരിച്ചിട്ടുണ്ട്. ഭൂമിയെ സമ്പത്തായിട്ടോ, മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ ദൈവമായിട്ടോ കണക്കാക്കുമ്പോൾ, ഭൂമിയുടെ (കുഞ്ഞുങ്ങളായ) ജീവികൾക്കെല്ലാം സമ അവകാശമാണ് ഉളളതെന്നും; മനുഷ്യരുടെ അദ്ധ്വാനത്തെ ആധാരമാക്കിക്കൊണ്ട് മനുഷ്യർക്ക് സമ്പത്തിൽ അവകാശവും അധികാരവും നൽകിയിരിക്കുകയാണെന്നും സുവ്യക്തമാണ്. ദൈവത്തിന്റെ സമ്പത്തിൽ അവകാശവും അധികാരവും നേടാൻ (ദൈവം) മഹാ അനുവദിച്ചിട്ടുള്ളത് മണ്ണിൽ അദ്ധ്വാനിക്കുന്നവർക്കു മാത്രമാണ്.

സമ്പത്തുകൊണ്ട് ആനന്ദിച്ചു ജീവിക്കുവാൻ ജനങ്ങൾക്കെല്ലാം സമ്പൂർണ്ണമായ വ്യക്തിസ്വാതന്ത്ര്യമുണ്ട്; എന്നാൽ *ധർമ്മ ശാസ്ത്ര പ്രകാരം മാത്രം ആനന്ദിക്കുവാൻ ഓരോ മനുഷ്യനും സ്വയം ബാദ്ധ്യതയുണ്ട്.* മറ്റുള്ളവരുടെ ധർമ്മശാസ്ത്രപരമായ വ്യക്തിസ്വാതന്ത്ര്യത്തിന്മേൽ കൈകടത്താൻ യാതൊരാൾക്കും അവകാശമില്ല; *യാതൊരാളും ആനന്ദിക്കുന്നത് മറ്റുള്ളവരുടെ ധർമ്മശാസ്ത്രപരമായ ആനന്ദത്തിന് തടസ്സമുണ്ടാക്കി ആവരുത്.*

ഓരോ മനുഷ്യന്റെയും (ജീവിയുടെയും) ശരീരത്തെ മഹാഭരിക്കുന്നത് ജീവനും ദൈവത്തിന്റെ വാതകരൂപവുമായ ഓക്സിജനാണെന്നും; ഓരോ മനുഷ്യന്റെയും ആഗ്രഹങ്ങളെ ഭരിക്കുന്നത് ജീവാത്മാവാണെന്നും മുമ്പ് വിശദമാക്കിയതാണ്.
(മഹാപിതാവും മഹാമാതാവും മഹാവാത്സല്യവും
മഹാനീതിപതിയുമായ) ദൈവം, കുഞ്ഞുങ്ങൾക്കെല്ലാം മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു നൽകുന്നതിന് കുഞ്ഞുങ്ങളായ മനുഷ്യർ തങ്ങളുടെ അധമമായ ആഗ്രഹങ്ങൾ കൊണ്ട് തടസ്സമുണ്ടാക്കാതെ ശ്രദ്ധിക്കണം.

ദൈവത്തിന്റെ കുഞ്ഞുങ്ങളായ മനുഷ്യരെല്ലാം ധർമ്മ ശാസ്ത്ര പ്രകാരം സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും അനുഭവിച്ച് ആനന്ദത്തോടെ ജീവിക്കുകയേ വേണ്ടൂ. ആനന്ദിക്കുന്നതിന്, തങ്ങൾ അദ്ധ്വാനിച്ചു നേടിയ സമ്പാദ്യങ്ങളെയും സൽപ്പേരിനെയും ഉപയോഗിച്ച് മക്കൾ ഉൾപ്പെടെയുള്ള ഉറ്റവരെ വളർത്തി വലുതാക്കാനും പഠന സൗകര്യങ്ങളെ നൽകാനും തൊഴിൽ നേടാനും ധർമ്മശാസ്ത്രപരമായിട്ടു മാത്രം പ്രവർത്തിക്കാവുന്നതാണ്, സഹായിക്കാവുന്നതാണ്; മാതാപിതാക്കളെയും സഹോദരങ്ങളെയും ഉറ്റവരെയും ധർമ്മശാസ്ത്രപരമായിട്ട് പരിചരിക്കുകയും ശുശ്രൂഷിക്കുകയും സഹായിക്കുകയും ചെയ്യാവുന്നതാണ്. ജീവിച്ചിരിക്കുമ്പോൾ അന്യോന്യം ധർമ്മശാസ്ത്രപരമായിട്ട് സ്നേഹിച്ചുകൊള്ളുക എന്നല്ലാതെ തങ്ങളുടെ മരണശേഷം മക്കളും കൊച്ചു മക്കളും ഉറ്റവരുമെല്ലാം ആനന്ദിച്ചു ജീവിക്കുന്നതിന്നു വേണ്ടി സമ്പാദിക്കാൻ യാതൊരാൾക്കും അവകാശമില്ല. _മാതാപിതാക്കളും സഹോദരങ്ങളും മക്കളും ഉറ്റവരുമെല്ലാം അന്യോന്യം സ്നേഹിക്കുകയും പരിചരിക്കുകയും ശുശ്രൂഷിക്കുകയും സഹായിക്കുകയും ചെയ്യേണ്ടുന്നത് മണ്ണായ ദൈവം അഥവാ മണ്ണിന്റെ നിയമങ്ങൾ അത്യാവശ്യമാക്കുന്നതു മനസ്സിലാക്കാൻ_ *ഉറ്റവരുടെ മുഖഛായ, സൗന്ദര്യം, നിറം, ഉയരം, തൊഴിൽ അഭിരുചി, വിനോദ അഭിരുചി, രോഗം, തുടങ്ങിയ ജന്മഗുണങ്ങളിലെ സാദൃശ്യങ്ങൾ പ്രയോജനപ്പെടണം.* അതേസമയം ഉറ്റവരുടെ ഉൾപ്പെടെ യാതൊരാളുടെയും ശാരീരിക സാദൃശ്യങ്ങളിൽ മറ്റുള്ളവർക്ക് പങ്കില്ലെന്നും, മഹാവാത്സല്യവും മഹാനീതിപതിയുമായ ദൈവത്തിന്റെ മഹാനീതിശാസ്ത്രമനുസരിച്ചു സംഭവിക്കുന്നതുമാണെന്നും അറിയണം. മനുഷ്യക്കുഞ്ഞിനു പകരം ഓന്തിനെയോ ആമയെയോ പാമ്പിനെയോ പ്രസവിക്കുകയോ മുട്ട ഇടുകയോ ചെയ്താലും മാതാപിതാക്കൾക്ക് കാഴ്ചക്കാരെപ്പോലെ പ്രവർത്തിക്കാനേ കഴിയൂ.

💓 💓 💓 തങ്ങളോ മറ്റുള്ളവരോ അദ്ധ്വാനിച്ചു നേടിയ സമ്പാദ്യങ്ങളെ സ്വന്തമായ പകുതി (ഭാര്യ-ഭർത്താവ്) ഒഴികെയുള്ളവർക്ക് കൈമാറ്റം ചെയ്യാൻ തങ്ങൾക്ക് അവകാശമോ അധികാരമോ ഇല്ലെന്ന് സുവ്യക്തമായി അറിഞ്ഞുകൊള്ളണം. *മഹാപിതാവും മഹാമാതാവുമായ ദൈവത്തിന്റെ സമ്പത്തുകളെ ഓരോ മനുഷ്യനും - മക്കളും കൊച്ചു മക്കളും ഉറ്റവരുമെല്ലാം - ധർമ്മശാസ്ത്രപരമായിട്ട് അദ്ധ്വാനിച്ചു നേടേണ്ടതാണ്.* മറ്റുള്ള ജീവികളുടെ കുഞ്ഞുങ്ങൾ വളരുന്നതും ജീവിക്കുന്നതും പാഠമാക്കാവുന്നതാണ്. *ഉറ്റവർ തമ്മിലുള്ള ശരീര സാദൃശ്യങ്ങൾക്ക്* _സാമ്പത്തിക ശാസ്ത്രത്തിൽ യാതൊരു സ്ഥാനങ്ങളും ഇല്ലെന്നത് സുവ്യക്തമാണ്._

💓 ദൈവീകമായ സാമ്പത്തിക കൈമാറ്റ നിരോധന നിയമം ഉറപ്പാക്കുന്ന ഏതാനും കാര്യങ്ങളെ ചുവടെ അറിയിക്കുന്നു :-

(1) ധർമ്മശാസ്ത്രപരമായിട്ട് വ്യക്തി അദ്ധ്വാനിച്ചു നേടുന്ന സമ്പൂർണ്ണ സമ്പത്തിനെയും സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തോടെ അനുഭവിക്കാനും, യാതൊരു നികുതികളും ഭരണകൂടം ഉൾപ്പെടെയുള്ള യാതൊരാൾക്കും നൽകാതെ ജീവിക്കാനും, ഏതൊരാൾക്കും കഴിയുന്നതാണ്. (ദൈവ-വിപ്ലവത്തോടെ ഭൂമിയിലെങ്ങുമുള്ള എല്ലാ നികുതികളും അവസാനിക്കുന്നതാണ്. ). സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും അനുവദിക്കുന്ന ദൈവീകമായ സോഷ്യലിസമാണ് സാമ്പത്തിക കൈമാറ്റ നിരോധന നിയമം ഉറപ്പാക്കുന്നത്.

(2) വ്യക്തികളുടെ സമ്പാദ്യങ്ങൾ വാർദ്ധക്യ കാലത്ത് പരിരക്ഷ നൽകുന്നുണ്ട്. സ്വന്തമായ സമ്പാദ്യങ്ങളെ കൂടാതെ, ജീവിച്ചിരിക്കുന്ന ആൺമക്കളുടെയും, മരിച്ച ആൺമക്കളുടെയും സമ്പാദ്യങ്ങളിൽ നിന്ന് ധർമ്മ ശാസ്ത്ര പ്രകാരം വിഹിതം നേടാനാവും; കടുത്ത സാമ്പത്തിക ദാരിദ്ര്യം ഇല്ലെങ്കിൽ ഒഴിവാക്കുന്നതാവും ഉചിതം.

(3) മാതാപിതാക്കളുടെയും മറ്റുള്ളവരുടെയും സമ്പാദ്യങ്ങളെ ആൺമക്കളും ഉറ്റവരും ദുരുപയോഗം ചെയ്ത് മടിയന്മാരും അലസന്മാരുമാകാതെയും ക്രമേണ അവർക്കും കുടുംബത്തിനും ഉറ്റവർക്കും സമൂഹത്തിനും ദ്രോഹം ചെയ്യുന്നവരായിട്ട് പരിണമിക്കാതെയും ശ്രദ്ധിക്കുന്നു.
സമൂഹത്തിലെ ശുദ്ധികാര്യങ്ങൾ എളുപ്പമാവുന്നതാണ്.

സ്വന്തമായി അദ്ധ്വാനിച്ചു നേടിയ വാഹനങ്ങളെയും മൊബൈൽ ഫോണുകളെയും മറ്റും മാത്രമേ കുട്ടികളും യുവാക്കളും പുരുഷന്മാരും ഉപയോഗിക്കാൻ പാടുള്ളൂ. സ്ത്രീകളുടെയും പെൺകുട്ടികളുടെയും കാര്യങ്ങളിൽ പരക്കെ വ്യത്യാസമുണ്ട്. സ്ത്രീ ശക്തിയാണ്; ശക്തിയോടെ പുലരേണ്ടത് കുടുംബവും സമൂഹവും ശക്തമാവാൻ ആവശ്യവുമാണ്. മാത്രമല്ല, പുരുഷന്റെ യോഗ്യതകൾക്കൊത്തും മണ്ണിന്റെ നിയമങ്ങൾ പ്രകാരവും സ്ത്രീ, ശക്തികളെ പുരുഷന് നൽകുന്നതുമാണ്.
*ദൈവ-വിപ്ലവത്തോടെ സാമ്പത്തിക ശുദ്ധീകരണം ഉണ്ടാകുന്നതാണ്. സ്വന്തമായി അദ്ധ്വാനിച്ചു നേടാത്ത വാഹനങ്ങളെയും മൊബൈൽ ഫോണുകളെയും മറ്റു സമ്പത്തുകളെയും കുട്ടികളിൽ നിന്നും മുതിർന്നവരിൽ നിന്നും കണ്ടുകെട്ടുന്നതാണ്.
വില, ഗൗരവം എന്നിവ ഏറെയുള്ള വസ്തുക്കളുടെ കാര്യങ്ങളിൽ കർശനമായ നയമാവണമത്. കുട്ടികളും യുവജനങ്ങളും സ്വാശ്രയ ശീലങ്ങളോടെ വളരട്ടെ. കുട്ടികളെല്ലാം ഉപരിപഠനങ്ങൾ നടത്തേണ്ടത്, സ്വന്തമായി അദ്ധ്വാനിച്ചു വേണം; തൊഴിൽ അഭിരുചി അനുസരിച്ച് സ്വയം ഉപരിപഠനങ്ങളെ നിശ്ചയിക്കുകയും, അവ നേടാനായിട്ട് ഉറ്റവർ ഒഴികെയുള്ളവരുടെ കൂടെയോ/സ്ഥാപനങ്ങളിലോ സാത്വികമായിട്ട് ജോലി ചെയ്തു കൊണ്ട് പഠിക്കണം. ഗുരുകുല വിദ്യഭ്യാസത്തിലെ അടിസ്ഥാനപരമായ നടപടികൾ ഇങ്ങനെയാണ്. അദ്ധ്വാന മാഹാത്മ്യത്തെപ്പറ്റിയും വിഷമങ്ങളെയും അവയിലൂടെയെല്ലാം ലഭ്യമാവുന്ന അനന്തങ്ങളെന്നോണമുള്ള ആനന്ദങ്ങളെയും അനുഭവിച്ചും ആസ്വദിച്ചുംകൊണ്ട് കുട്ടികൾ സാത്വികമായിട്ട് വളരാനുള്ള വഴിയാണത്. കുട്ടികളെ ഇന്ന് വഴിതെറ്റിച്ചുപോരുന്നത് മുഖ്യമായും മാതാപിതാക്കളും ഭരണാധികാരികളുമാണ്.

ധർമ്മശാസ്ത്രപരമായിട്ട് ബാലവേല ആവശ്യമായ സന്ദർഭങ്ങളിൽ അതാവാം എന്ന അർത്ഥം തീർച്ചയായും ഉണ്ട്; ഭൂമിയിലെങ്ങുമുള്ള എല്ലാ രാജ്യങ്ങളിലെയും ഭരണാധികാരികൾ അധമങ്ങളായ ഭരണഘടനകളെയും അധമ-സംവിധാനങ്ങളെയും പിൻപറ്റുന്നതു കൊണ്ടാണ് ദുർവ്യാഖ്യാനങ്ങൾ ഉണ്ടാവുന്നത്. ദൈവ-വിപ്ലവത്തോടെ എല്ലാ രാജ്യങ്ങളിലെയും എല്ലാ ജീവികളുടെയും എല്ലാ വിഷയങ്ങൾക്കും ദൈവീകമായ പരിഹാരങ്ങൾ ഉണ്ടാകുന്നതാണ്. ഉടനെ എല്ലാം ശരിയാകും; എല്ലാം ശിവമാകും (മംഗളമാകും).

പ്രായപൂർത്തി, പ്രായപൂർത്തിയാവാത്ത, തുടങ്ങിയ പദങ്ങൾക്ക് മഹാശാസ്ത്രപരമായ വിശദീകരണമുണ്ട്. ജീവികളുടെ ജന്മഗുണങ്ങളായ സ്ത്രീ, പുരുഷൻ, ആയുസ്സ്, ആരോഗ്യം, ശരീര വളർച്ച, അവയവ വൈകല്യം, ഇന്ദ്രിയ വൈകല്യം, സൗന്ദര്യം, നിറം, ഉയരം, തൊഴിൽ അഭിരുചി, വിനോദ അഭിരുചി, ജനനസ്ഥലം, ബുദ്ധിശക്തി, ഓർമ്മശക്തി, തുടങ്ങിയവയെല്ലാം മഹാനീതിശാസ്ത്ര പ്രകാരം മഹാഭരിക്കുന്നത് സൃഷ്ടി-സ്ഥിതി-സംഹാര കർത്താവായ ദൈവമാണ്. മഹാനീതിശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്ന ജന്മഗുണങ്ങൾക്ക് സൃഷ്ടിപരമായ വിധി, സ്ഥിതിപരമായ വിധി എന്നിവ പ്രകാരം ജീവികളിലെല്ലാം ശാരീരികവും മാനസികവുമായ ഏറ്റക്കുറച്ചിലുകളെ ഉണ്ടാക്കാനാവും എന്നല്ലാതെ നിശ്ചിതമായ അളവുകൾ സാദ്ധ്യമല്ല. അക്കാരണത്താൽ പ്രായത്തിന് പൂർത്തിയില്ല. അതുകൊണ്ട് ദൈവശാസ്ത്രത്തിലും ദൈവത്തിനു മാത്രം അവകാശവും അധികാരവുമുള്ള കാര്യങ്ങളിലും മനുഷ്യൻ അർത്ഥമില്ലാത്ത നിയമങ്ങൾ ഉണ്ടാക്കുന്നത് അവസാനിപ്പിക്കണം. പ്രായത്തിന് പൂർത്തി ഉണ്ടെന്നും 35, 25, 21, 18, 16 തുടങ്ങിയ വയസ്സുകളിൽ പ്രായ പൂർത്തിയാവുന്നു എന്നും രാഷ്ട്രീയക്കാർക്കും മറ്റും തോന്നുമ്പോലെ നിശ്ചയിക്കുന്നത് അവസാനിപ്പിക്കണം. ദൈവീകമല്ലാത്ത നിയമങ്ങൾ തട്ടിക്കൂട്ടുന്നതിന് തീർച്ചയായും ദൈവ ശിക്ഷയുണ്ട്.
യുവജനങ്ങൾക്ക് വോട്ട് ചെയ്യാനുളള പ്രായപരിധിയെയും മറ്റും നിശ്ചയിക്കാൻ ബാദ്ധ്യസ്ഥരായ രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ള ഭരണാധികാരികൾ, അവകാശം ഇല്ലാത്ത കാര്യങ്ങളിൽ അധികാരം ചെലുത്തുന്ന കടുത്ത അധമ കാര്യമാണു ചെയ്യുന്നത്. സമ്മതി ദാനം, സമ്മതി ദാന അവകാശം എന്നിങ്ങനെ പദങ്ങളെ ചേർത്തതു പോലും തെറ്റാണെന്നും, മത്സരം ദൈവീകമല്ലെന്നും, ദൈവീകമായ തെരഞ്ഞെടുപ്പു സമ്പ്രദായങ്ങൾ എങ്ങനെയെല്ലാമെന്നും മുൻ വിശകലനം 2 - ലും, www.omsathyam.com എന്ന വെബ്സൈറ്റിൽ നിന്ന് സൗജന്യമായിട്ട് ഡൗൺലോഡു ചെയ്യാൻ കഴിയുന്ന മഹാഗ്രന്ഥത്തിലും മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.
പീഢനം, മോഷണം, കൊലപാതകം തുടങ്ങിയവയിൽ പ്രായം കുറഞ്ഞവർ പ്രതികളാവുമ്പോൾ, പ്രതികളുടെ ശാരീരിക മാനസിക വളർച്ചകളെ വിലയിരുത്താൻ ധർമ്മശാസ്ത്രത്തെ അറിയാവുന്ന സാധാരണ ജനങ്ങൾക്കും, മനശ്ശാസ്ത്രജ്ഞർക്കും കഴിയുന്നതാണ്; അതേസമയം ഭരണാധികാരികളും മറ്റും മൂലകാരണക്കാർ ആണെങ്കിൽ ഭരണാധികാരികളും ശിക്ഷിക്കപ്പെടണം. മത്സ്യം, സസ്യം, പക്ഷി, മൃഗം - പശു, കാള, കുതിര, ആന, പൂച്ച, തുടങ്ങിയ ജീവികളുടെയെല്ലാം പ്രായപൂർത്തിയെ മനുഷ്യർ നിശ്ചയിക്കുന്നത് അവയെല്ലാം പ്രത്യുല്പാദനത്തിനുള്ള ശാരീരിക വളര്‍ച്ച നേടുന്നതിനെ ആസ്പദമാക്കിയാണ് എന്നതിന് മനുഷ്യരുടെ കാര്യങ്ങളിലും വലിയ പ്രസക്തിയുണ്ട്; സമ്പൂർണ്ണമല്ല എന്നേയുള്ളൂ. (ഓരോ രാജ്യത്തിലും ഭരണകൂടത്തിന്റെ ചുമതലയിൽ ശാസ്ത്ര സാങ്കേതിക മികവുള്ള ഒരു ടെലിഫോൺ സ്ഥാപനം മാത്രമാകുമ്പോൾ, *പരസ്യ ആഭാസങ്ങൾ* ഇല്ലാതാവുന്നതാണ്; ജനങ്ങളുടെ ചെലവ് വളരെ വളരെ കുറയുന്നതാണ്. അദ്ധ്വാന മാഹാത്മ്യത്തെപ്പറ്റി അറിയാത്ത കുട്ടികൾക്ക് 'സിം' കൊടുക്കാൻ പാടില്ല).

ദൈവ-വിപ്ലവത്തോടെ, ദൈവീകമായ സാമ്പത്തിക കൈമാറ്റ നിരോധന നിയമവും, ദൈവീകമായ ഇഷ്ട ദാന നിയന്ത്രണ നിയമവും പ്രകാരം ജീവിക്കേണ്ടുന്നത് ഓരോ മനുഷ്യന്റെയും ആവശ്യമാകുന്നതാണ്. ജനങ്ങളുടെ ദാസരായ ഭരണാധികാരികളും മണ്ണിന്റെ നിയമങ്ങളെ അനുസരിച്ച് ജീവിക്കേണ്ടുന്നത് അവരുടെ ആവശ്യമാകുന്നതാണ് എന്നല്ലാതെ ഒരാളും മറ്റൊരാളെ നിർബ്ബന്ധിക്കേണ്ടുന്നതിന്റെ ആവശ്യം ഉണ്ടാകുന്നതല്ല. ദൈവത്തിന്റെ വാതക രൂപമായ ഓക്സിജൻ, മനുഷ്യർക്കെല്ലാം ശ്വസോച്ഛ്വാസം നിർബ്ബന്ധമാക്കുന്നതിലൂടെ
മനുഷ്യരുടെ ചിന്തകളെപ്പോലും മഹാശാസ്ത്രപരമായിട്ട് അറിയുന്നുണ്ട് എന്നിരിക്കെ ദൈവത്തോടു കള്ളം കാട്ടാനാവില്ലെന്ന് സുവ്യക്തമാണ്.

*കുടുംബ ജീവിതത്തിലും* സമൂഹ ജീവിതത്തിലും പുലർത്തുന്ന *സാമ്പത്തിക അധമത്തങ്ങളെ അവസാനിപ്പിക്കുവാനും; ദൈവീകമായ സാമ്പത്തിക കൈമാറ്റ നിരോധന നിയമവും, ദൈവീകമായ ഇഷ്ട ദാന നിയന്ത്രണ നിയമവും പാലിക്കുവാനും ഓരോ മനുഷ്യനും സ്വയം ബാദ്ധ്യസ്ഥമാകുന്നതാണ്*. ഉടനെ ദൈവ-വിപ്ലവം ആരംഭിക്കുകയും, ശേഷം സൃഷ്ടിചക്രത്തിലെ മനുഷ്യർക്കെല്ലാം സംഹാരം എന്ന ആത്മീയ സാക്ഷാത്ക്കാരം എന്ന മോക്ഷത്തെ മഹാശക്തിയായ ദൈവം മഹാഅനുഗ്രഹിച്ചു നൽകിത്തുടങ്ങുന്നതോടെ സംശയങ്ങളെല്ലാം അകലുന്നതും, ധർമ്മശാസ്ത്രപരമായിട്ട് ജീവിച്ചേ മതിയാവൂ എന്ന അവസ്ഥ ഓരോ മനുഷ്യനും ഉണ്ടാകുന്നതുമാണ്.
ജീവിച്ചിരിക്കുമ്പോൾ ധർമ്മശാസ്ത്രപരമായിട്ട് സ്നേഹിച്ചുകൊള്ളുക എന്നല്ലാതെ ഇഷ്ട ദാനമായിട്ട് സമ്പാദ്യങ്ങളെ കൈമാറ്റം ചെയ്യാൻ യാതൊരാൾക്കും അവകാശമോ അധികാരമോ ഇല്ലെന്ന് സാരം.

*കുട്ടികളും യുവജനങ്ങളും സ്വാശ്രയ ശീലങ്ങളോടെ വളരട്ടെ. കുട്ടികളെല്ലാം ഉപരിപഠനങ്ങൾ നടത്തേണ്ടതും, ആനന്ദ ഉപാധികളെ നേടുന്നതും സ്വന്തമായി അദ്ധ്വാനിച്ചു നേടിയ സമ്പാദ്യങ്ങളെ ചെലവഴിച്ച് ആനന്ദമായിട്ടു വേണം. ധർമ്മശാസ്ത്രപരമായിട്ടുള്ള വ്യക്തിസ്വാതന്ത്ര്യത്തെ അനുഭവിക്കുന്നവരായിട്ട് ദൈവം ഓരോ മനുഷ്യനെയും മഹാഅനുഗ്രഹിച്ചിട്ടുള്ളതിനെ മാതാപിതാക്കളുടെയും ഉറ്റവരുടെയും മറ്റും അധമ വാത്സല്യം കളങ്കപ്പെടുത്തുന്നതാണ് സമൂഹത്തിലെ ധാർമ്മിക അധഃപതനങ്ങൾക്ക് ഒരു മുഖ്യ കാരണം.*

മഹാനീതിശാസ്ത്ര പ്രകാരമുള്ള പുനർജ്ജന്മങ്ങൾ സത്യമാണെന്ന് ബോദ്ധ്യപ്പെടുന്നതോടെ, *മണ്ണായ ദൈവത്തിന്റെ നിയമങ്ങളെ അനുസരിക്കാതെ മക്കൾക്കും ഉറ്റവർക്കും സമ്പത്തിനെ ശേഖരിക്കുന്നത് തങ്ങൾക്കുതന്നെ വിനയാകുമെന്നും, മരണാനന്തരം കടുത്ത ദാരിദ്ര്യം ഉൾപ്പെടെയുള്ള സാഹചര്യങ്ങളിൽ തങ്ങൾ പുനർജ്ജനിച്ച് മഹാനീതിശാസ്ത്ര പ്രകാരമുള്ള വിഷമങ്ങളെ അനുഭവിക്കാൻ* ഇടവരുമെന്നും കൂടി സുവ്യക്തമാകുന്നതാണ്.

*കടപ്പാടുകളും* ധർമ്മശാസ്ത്രപരമായിട്ട് സംശുദ്ധമാവുന്നതാണ്.
ഓരോ മനുഷ്യനും അമ്മയോടും അച്ഛനോടും ഉറ്റവരോടുമുള്ള കടമകളിൽ വളർത്തി വലുതാക്കിയതിന്റെ സാമ്പത്തിക കടപ്പാട് ചേർക്കുന്നതല്ല. അതിന് മുഖ്യമായും 2 കാരണങ്ങളുണ്ട്. (1) വളർത്തി വലുതാക്കിയതിന്റെ മുഖ്യ പങ്ക് ദൈവത്തിന് അവകാശപ്പെട്ടതാണ്. (2) ഓരോ മനുഷ്യനും കുഞ്ഞ് - അമ്മ /അച്ഛൻ - മുത്തശ്ശി / മുത്തച്ഛൻ എന്നിങ്ങനെ തലമുറകളുടെ ഭാഗമാകയാൽ സാമ്പത്തിക കടപ്പാട് ഇല്ല. അതേസമയം ഒരു അമ്മ, വളർത്തി വലുതാക്കിയതിലെ കടപ്പാടിനെ സമ്പത്തായിട്ട് മടക്കി ലഭിക്കണമെന്ന് മകനോട് ശഠിച്ചാൽ, വളർത്തി വലുതാക്കിയതിലെ കടപ്പാടിനെ അളക്കാൻ ശ്രമിച്ചുകൂടാ എന്നതുകൊണ്ട് നാളതുവരെ മകൻ അദ്ധ്വാനിച്ചു നേടിയ സമ്പാദ്യങ്ങളെ മുഴുവൻ അമ്മയ്ക്കു സമർപ്പിക്കാൻ ബാദ്ധ്യസ്ഥനാണ്. മകളുടെ കാര്യത്തിൽ, അമ്മയോടും യാതൊരാളോടും ബാദ്ധ്യതയില്ല; എങ്ങനെയെന്നാൽ തജ്ജന്മത്തിൽ തന്നെ അമ്മയാവാനും വളർത്തി വലുതാക്കിയതിലെ കടപ്പാടിന് പകരം ചെയ്യാനും കഴിയുന്നതാണ്.
അതേസമയം ഒരു അച്ഛൻ, വളർത്തി വലുതാക്കിയതിലെ കടപ്പാടിനെ സമ്പത്തായിട്ട് മടക്കി ലഭിക്കണമെന്ന് മകനോട് ശഠിച്ചാൽ, താൻ അദ്ധ്വാനിച്ചു നേടിയ സമ്പാദ്യങ്ങളുടെ നാലിലൊന്ന് അച്ഛനു സമർപ്പിക്കാൻ ബാദ്ധ്യസ്ഥനാണ്. _ഒരിക്കൽ കടപ്പാടിന് സാമ്പത്തിക നിവൃത്തി വരുത്തിയാൽ മാതാപിതാക്കളെന്ന അവകാശവും അധികാരവും അവസാനിക്കുന്നതുമാണ്._ അമ്മയും (വളർത്തമ്മയും) അച്ഛനും (വളർത്തച്ഛനും) ഒഴികെയുള്ളവർക്ക് വളർത്തി വലുതാക്കിയതിലെ കടപ്പാടിനെ സമ്പത്തായിട്ട് മടക്കി ലഭിക്കണമെന്ന് ആവശ്യപ്പെടാൻ അവകാശമില്ല.
(സൃഷ്ടി-സ്ഥിതി-സംഹാര കർത്താവായ ദൈവം നേരിട്ട് ആവശ്യപ്പെടാതെ ചെയ്ത പ്രവൃത്തിക്കുള്ള പുണ്യത്തിനും, "കടപ്പാടിനു കണക്കു പറഞ്ഞ പാപത്തിനുമെല്ലാം" ദൈവമാണ് കണക്കു തീർക്കേണ്ടത്; മഹാനീതിപതിയായ ദൈവം തീർച്ചയായും ചെയ്യുന്നുമുണ്ട്. )
💓 💓 💓 💓 💓 💓

വ്യക്തിയെ വളർത്തി വലുതാക്കിയ മാതാപിതാക്കളെയും ഉറ്റവരെയും പരിചരിക്കുകയും ശുശ്രൂഷിക്കുകയും സഹായിക്കുകയും ചെയ്യേണ്ടുന്നത് വ്യക്തിയുടെ കടമയാണ്. *കടമകളെ സ്വയം ഉൾക്കൊണ്ടു ചെയ്യുമ്പോഴാണ് ഔന്നത്യം.* ജനങ്ങളുടെ ദാസന്മാരായ ഭരണാധികാരികൾ ഉൾപ്പെടെയുള്ളവർ നിർബ്ബന്ധിച്ചു ചെയ്യിക്കുന്ന കാര്യമായിട്ട് കടമകളെ അധഃപതിപ്പിച്ചുകൂടാ. ദൈവ-വിപ്ലവത്തോടെ, ദൈവീകമായ സാമ്പത്തിക കൈമാറ്റ നിരോധന നിയമവും, ദൈവീകമായ ഇഷ്ട ദാന നിയന്ത്രണ നിയമവും പ്രകാരം ജീവിക്കുമ്പോൾ, എല്ലാ ജനങ്ങൾക്കും *വാർദ്ധക്യ കാലത്ത്* ഉറ്റവരുടെ സ്നേഹവും പരിചരണവും ഉറപ്പാകുന്നതാണ്. വൃദ്ധ ഭവനങ്ങളുടെയും അനാഥാലയങ്ങളുടെയും മറ്റും ആവശ്യവും ഉണ്ടാകുന്നതല്ല.

*ധർമ്മശാസ്ത്രപരമല്ലാത്ത സമ്പത്തിനെ വ്യക്തികളിൽ നിന്ന് കണ്ടുകെട്ടേണ്ടത് പോലീസ് സേനയെ ഉപയോഗിച്ച് ഗ്രാമപഞ്ചായത്തുകളാവണം; പോലീസ് സേനയിലെയും പഞ്ചായത്തിലെയും അംഗങ്ങൾക്ക് ഒരേപോലെ ബാധകമാവുന്നതുമാണ്. ദൈവ-വിപ്ലവത്തോടെ സാമ്പത്തിക മുക്തിയുടെ ഭാഗമായി ഭൂമിയിലെങ്ങും നടപ്പാകുന്നതാണ്.*

ഭാര്യയും ഭർത്താവും മരണപ്പെട്ടു കഴിഞ്ഞാൽ, ധർമ്മശാസ്ത്രത്തെ രാജ്യത്തിലെ ഭരണഘടനയായിട്ട് സ്വീകരിച്ചിട്ടുള്ള ദാസന്മാരായ ഭരണാധികാരികൾ സമ്പത്ത് ഏറ്റെടുക്കേണ്ടതാണ്. മരിച്ചവരുടെ ആൺമക്കൾക്ക് പഠിക്കാനും തൊഴിൽ നേടാനും ധർമ്മശാസ്ത്രപരമായിട്ട് ആവശ്യമായ സമ്പത്ത് മാത്രം നൽകണം. പെൺമക്കളുടെ വിവാഹത്തിന് ധർമ്മശാസ്ത്രപരമായിട്ട് ആവശ്യമായ സമ്പത്തു നൽകുന്നതു കൂടാതെ സാധിക്കുമെങ്കിൽ അവരുടെ ഇഷ്ടത്തിന് സാത്വികമായിട്ട് എന്തും നൽകുക. ആൺകുട്ടികളോടും പെൺകുട്ടികളോടുമുള്ള മനോഭാവങ്ങളിലും പെരുമാറ്റത്തിലും പരക്കെ വ്യത്യാസമുണ്ട്. സ്ത്രീ ശക്തിയാണ്; ശക്തിയോടെ പുലരേണ്ടത് കുടുംബവും സമൂഹവും ശക്തമാവാൻ ആവശ്യവുമാണ്. മാത്രമല്ല, പുരുഷന്റെ യോഗ്യതകൾക്കൊത്തും മണ്ണിന്റെ നിയമങ്ങൾ പ്രകാരവും സ്ത്രീ, ശക്തികളെ പുരുഷന് നൽകുന്നതുമാണ്. കുട്ടികൾക്ക് വേണ്ടതായ സമ്പത്ത് ഉറ്റവരായ ബന്ധുജനങ്ങളെ ഏല്പിക്കേണ്ടതും, ബാക്കി വരുന്ന സമ്പത്തിനെ പൊതുഖജനാവിൽ ചേർക്കേണ്ടതുമാണ്. (മക്കൾക്കും ഉറ്റവർക്കും അവയവ വൈകല്യങ്ങളും ഇന്ദ്രിയ വൈകല്യങ്ങളും കടുത്ത രോഗങ്ങളും മറ്റ് അസാധാരണമായ സാഹചര്യങ്ങളും ഉള്ളപ്പോൾ, ആനുകൂല്യങ്ങളും ഉണ്ടാവണം.).
വീട്, പുരയിടം (പുര /വീട് സ്ഥിതിചെയ്യുന്നതും ഉൾപ്പെട്ടതുമായ ഇടം/സ്ഥലം) എന്നിവയെ ദാസന്മാരായ ഭരണാധികാരികളിൽ നിന്ന് പാട്ടത്തിന് അഥവാ വാടകയ്ക്ക് വാങ്ങാനുള്ള ആദ്യ അവകാശവും ധർമ്മശാസ്ത്രപരമായ സാവകാശവും തീർച്ചയായും മക്കൾക്കും ഉറ്റവർക്കും ലഭിക്കണം. മണ്ണായ ദൈവം സൃഷ്ടിച്ചിട്ടുള്ള മനുഷ്യന്, മണ്ണിനെ വിൽക്കാനോ വാങ്ങാനോ അവകാശമോ അധികാരമോ ഇല്ലെന്ന് സുവ്യക്തമായി അറിഞ്ഞുകൊള്ളണം. ആദിയും അന്തവുമില്ലാത്ത മണ്ണിനെ അഥവാ മണ്ണായ ദൈവത്തെ അളക്കാനും മനുഷ്യനു കഴിയുന്നതല്ല. ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളെ നിർവ്വഹിക്കാനായിട്ട് ചുമതലപ്പെടുത്തിയിട്ടുള്ള ജനങ്ങളുടെ ദാസന്മാരായ ഭരണാധികാരികൾ മണ്ണിനെ സ്നേഹിക്കുന്നവർക്കും യഥാര്‍ത്ഥമായ ആവശ്യക്കാർക്കും ആവശ്യമായ മണ്ണിനെ അഥവാ സ്ഥലത്തെ, ഉദാഹരണമായിട്ട് 25 സെന്റ് സ്ഥലം, പാട്ടത്തിന് നൽകുന്നു; ട്രെയിൻ പാളം പോലെയുള്ള അത്യാവശ്യങ്ങൾക്ക് പാട്ടത്തിന് നൽകിയ സ്ഥലങ്ങളെ തിരികെ നല്‍കേണ്ടതുമുണ്ട്. ധർമ്മശാസ്ത്രപരമായിട്ട് മാത്രമേ ഭൂമിയെ കൈവശം വയ്ക്കാൻ വ്യക്തികളെ അനുവദിക്കാവൂ. ഉദാഹരണമായിട്ട് 2 ഏക്കർ ഭൂമിയിൽ സ്വയം കൃഷി ചെയ്യുന്ന ആരോഗ്യവാനെ 2 ഏക്കർ ഭൂമി ഏല്പിക്കാനാവും; ആരോഗ്യമില്ലാത്തവർക്ക് അധിക ഭൂമിയുടെ ആവശ്യമില്ല.

മാതാപിതാക്കൾ ഉൾപ്പെടെയുള്ള ഉറ്റവരെയും മറ്റും അന്ത്യകാലം ഉൾപ്പെടെയുള്ള ജീവിതകാലത്ത് സഹായിക്കുകയും ശുശ്രൂഷിക്കുകയും പരിചരിക്കുകയും ചെയ്ത മക്കൾ ഉൾപ്പെടെയുള്ള ഏതൊരാൾക്കും *സേവനത്തിന് വേതനം* എന്ന നിലയ്ക്കും *സ്നേഹവായ്പ്പിന് ഉൽക്കൃഷ്ടമായ പാരിതോഷികം* എന്ന നിലയ്ക്കും *പുര, പുരയിടം,* എന്നീ സമ്പത്തുകളുടെ ഒരു ഭാഗം ഇഷ്ട ദാനമായി നൽകാവുന്നതാണ്; എന്നാൽ മാതാപിതാക്കളുടെ മരണാനന്തരം, ഉറ്റവരും ജനങ്ങളുടെ ദാസന്മാരായ ഭരണാധികാരികളും ധർമ്മ ശാസ്ത്ര പ്രകാരം നിർവ്വഹിക്കേണ്ടുന്ന കാര്യങ്ങളാണവ. _വലിയ കെട്ടിടങ്ങളെയും ആർഭാട മന്ദിരങ്ങളെയും കൊട്ടാരങ്ങളെയും ഒക്കെ പുരയായി കണക്കാക്കാൻ പാടില്ല._
മാതാപിതാക്കളെയും ഉറ്റവരെയും നഷ്ടപ്പെടുന്ന കുട്ടികളുടെ കാര്യത്തിലും ധർമ്മ ശാസ്ത്ര പ്രകാരം പ്രവർത്തിക്കുവാൻ ജനങ്ങളുടെ ദാസന്മാരായ ഭരണാധികാരികൾ ശ്രദ്ധിക്കേണ്ടതാണ്.

മക്കളെയും നാട്ടിലെ കുട്ടികളെയും ജനങ്ങളെയും ഉത്തമരായിട്ട് ഉയർത്താനാവണം ജനങ്ങളുടെ ദാസന്മാരായ രാജാവും മന്ത്രിമാരും പരിശ്രമിക്കേണ്ടത്.

💓 സാമ്പത്തിക കൈമാറ്റ നിരോധന നിയമം സുവ്യക്തമായി മണ്ണിലുണ്ട്. മണ്ണും ഭൂമിയുമായ ദൈവം, മനുഷ്യർ ഉൾപ്പെടെയുള്ള യാതൊരു ജീവികൾക്കും അവർ ജനിക്കുകയും ജീവിക്കുകയും ചെയ്യുന്ന മണ്ണോ പ്രദേശമോ ജില്ലയോ സംസ്ഥാനമോ രാജ്യമോ പതിച്ചു നല്‍കിയിട്ടില്ല. (ദൈവവും) ദൈവത്തിനു മാത്രം സ്വന്തമായ മണ്ണോ പ്രദേശമോ ജില്ലയോ സംസ്ഥാനമോ രാജ്യമോ വിൽക്കാനോ വാങ്ങാനോ കൈമാറ്റം ചെയ്യാനോ തങ്ങളുടേതെന്ന് അവകാശപ്പെടാനോ അധികാരം ചെലുത്താനോ മനുഷ്യർ തയ്യാറായാൽ ഭോഷത്തമാണ്; അപരാധമാണ്; ദൈവനിന്ദയുമാണ്. ജീവികളെല്ലാം ഉൾപ്പെടെയുള്ള മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാര കർത്താവായ ദൈവത്തിനു മാത്രം അവകാശവും അധികാരവുമുള്ള ഭൂമിയിൽ അദ്ധ്വാനിച്ച് അവകാശം നേടാൻ ഓരോ മനുഷ്യനെയും പ്രത്യേകമായി മഹാഅനുഗ്രഹിച്ച് അനുവദിച്ചിട്ടുള്ളതിനെ കൈമാറ്റംചെയ്യാൻ അവകാശമില്ല; അധികാരവുമില്ല.

മഹാപിതാവും മഹാമാതാവും മഹാനീതിപതിയും ഭൂമിയുമായ ദൈവത്തിന്റെ നിയമങ്ങളെ അറിയാൻ ശ്രമിക്കാതെയും മറ്റും തട്ടിക്കൂട്ടിയിട്ടുള്ളതും
തട്ടിക്കൂട്ടുന്നതുമായ *പ്രസ്ഥാനങ്ങളും ദൈവീകമായ സാമ്പത്തിക ശാസ്ത്ര പ്രകാരമുള്ള മഹാശുദ്ധീകരണത്തിന് വിധേയമാകുന്നതാണ്.* (മഹാഗ്രന്ഥത്തിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്). *പ്രസ്ഥാനങ്ങളുടെ സ്ഥാപക നേതാക്കൾ* മരിക്കുമ്പോഴും ജീവിച്ചിരിക്കുമ്പോഴും ഒക്കെ അവര്‍ക്ക് ശരിയെന്നു തോന്നിയ ആശയങ്ങളെ ചുമന്നുനടക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം അനുചരന്മാർക്കും മറ്റും തീർച്ചയായും ഉണ്ട്. എന്നാൽ നേതാക്കൾ തട്ടിക്കൂട്ടുന്ന പ്രസ്ഥാനങ്ങളിലെ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സമ്പത്തിനെ കൈവശം വയ്ക്കാൻ അവകാശമോ അധികാരമോ ഇല്ല. സ്ഥാപക നേതാക്കൾ മരിക്കുമ്പോൾ, അവർ നടത്തി വന്ന പ്രസ്ഥാനങ്ങൾ *ധർമ്മശാസ്ത്രപരമാണെങ്കിൽ,* ജനങ്ങളുടെ ദാസന്മാരായ ഭരണാധികാരികൾ പ്രസ്ഥാനങ്ങളെ ഏറ്റെടുത്തു നടത്തുകയും, *ധർമ്മ ശാസ്ത്രപരമല്ലാത്തതാണെങ്കിൽ* സ്ഥാപക നേതാക്കൾ മരിക്കുമ്പോഴെങ്കിലും *പിരിച്ചുവിടണം* അഥവാ അവസാനിപ്പിക്കണം.

*വ്യക്തിയാണ് വലുത്, പ്രസ്ഥാനമല്ല.*
ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ മത-ജാതി-ഉപജാതി -രാഷ്ട്രീയ പ്രസ്ഥാനങ്ങളും സ്വയമെന്നോണം ഇല്ലാതാവുന്നതാണ്. പ്രസ്ഥാനങ്ങളെ തട്ടിക്കൂട്ടാനോ, പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കാനോ യാതൊരാളും തയ്യാറാവുന്നതല്ല.

ദൈവത്തിന്റെ സൃഷ്ടിയിൽപെട്ട ഒരു ജീവിയല്ലാ ' പ്രസ്ഥാനം' എന്നും, 'പ്രസ്ഥാനം' എന്ന ഒരു ജീവിയെയോ, ഒരു എറുമ്പിനെപ്പോലുമോ സൃഷ്ടിക്കാനോ രക്ഷിക്കാനോ ഇന്നത്തെ പ്രസ്ഥാനങ്ങളിലെ മുഴുവൻ ആൾക്കാർ ഒന്നിച്ചു ശ്രമിച്ചാലും നടക്കുന്നതല്ലാ എന്നും; 'പ്രസ്ഥാനമല്ലാ വ്യക്തിയാണ് വലുതെന്നും' *ഓരോ വ്യക്തിയെയും പ്രത്യേകമായി സൃഷ്ടിക്കുകയും രക്ഷിക്കുകയുമാണ് ദൈവം ചെയ്യുന്നതെന്നും*, ദൈവം മഹാനീതിശാസ്ത്ര പ്രകാരം മഹാസമനീതിയെ മഹാനിർവ്വഹിക്കുന്നത് ഓരോരോ വ്യക്തിയോടുമാണെന്നും, *ദൈവീക ശിക്ഷകളെ വാരിക്കൂട്ടുന്നതും വ്യക്തികളാണെന്നും* (യഥാര്‍ത്ഥത്തിൽ അസ്തിത്വമില്ലാത്തതായ പ്രസ്ഥാനങ്ങളിലാണ് ഭ്രമിച്ചുപോന്നതെന്നും) വൈകിയാണെങ്കിലും തിരിച്ചറിയുന്നതാണ്.

ഇന്ത്യ ഉൾപ്പെടെയുള്ള അനേകം രാജ്യങ്ങളിൽ, ധർമ്മ ശാസ്ത്രത്തെ അറിയാതെയും അറിയാൻ ശ്രമിക്കാതെയും, ജനാധിപത്യം എന്ന കള്ളപ്പേരിൽ പ്രവർത്തിക്കുന്ന ഭരണ സമ്പ്രദായങ്ങളാണ് ഇന്നുള്ളത്. വ്യക്തികളും അനുചരന്മാരും തട്ടിക്കൂട്ടുന്ന പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന നേതാക്കളും മറ്റും പ്രകടന പത്രിക, നയരേഖ, പ്രവർത്തന പദ്ധതി, ഭരണഘടന, തുടങ്ങിയ പേരുകളിൽ ജനങ്ങൾക്ക് ധർമ്മ ശാസ്ത്രപരമല്ലാത്ത ബഹുവിധ വാഗ്ദാനങ്ങളെ നൽകുന്നു. ധനവും ഊര്‍ജ്ജവും സ്വസ്ഥതയും സമാധാനവും സമയവും ജീവനുമെല്ലാം നഷ്ടപ്പെടുത്തിക്കൊണ്ട്
തെരഞ്ഞെടുപ്പു മത്സരങ്ങളെ നടത്തി ഭരണാധികാരികളെ കപട-പ്രതിനിധികളിലൂടെ നിശ്ചയിക്കുകയും നിയമിക്കുകയും, അവരെയെല്ലാം ജനങ്ങൾ ഊട്ടുകയും ചെയ്യുന്നു.

💓 💓 💓 💓
(( *4* )) ദൈവ-വിപ്ലവത്തോടെ, മണ്ണിന്റെ നിയമങ്ങൾ നടപ്പാകുന്നതാണ്. മണ്ണിന്റെ നിയമങ്ങൾ പ്രകാരം ജീവിച്ചാൽ ഗുണങ്ങൾ മാത്രം ലഭിക്കുന്നു; മാനുഷികമായ നിയമങ്ങൾ പ്രകാരം ജീവിച്ചാൽ ദോഷങ്ങൾ മാത്രവും ലഭിക്കുന്നു. മണ്ണിന്റെ നിയമങ്ങൾ മാത്രമേ മണ്ണിൽ ജീവിക്കുന്നവർക്ക് ചേരുകയുള്ളൂ. മണ്ണിന്റെ നിയമങ്ങളെ അനുസരിച്ച് ജീവിക്കാത്തവരെ *മണ്ണും ഭൂമിയുമായ ദൈവം അനുസരിപ്പിക്കുന്നതാണ്; ശേഷം മാത്രമേ മോക്ഷം* നല്‍കൂ.

*മണ്ണിന്റെ നിയമങ്ങൾക്ക് ഭൗതിക അസ്തിത്വമുണ്ട്*. ജനിക്കുന്നത് ജീവിക്കാനാണ്, ജീവികളെല്ലാം ജീവിക്കുകയാണ് ചെയ്യുന്നത്, ജീവിക്കുന്നത് ആനന്ദിക്കാനാണ്, തങ്ങളുടെ ആനന്ദത്തെ വർദ്ധിപ്പിക്കാനാണ് ഓരോ മനുഷ്യനും പ്രവർത്തിച്ചുപോരുന്നത് എന്നിവയെ വിശകലനം ചെയ്താൽ മണ്ണിന്റെ നിയമങ്ങളെ ബന്ധിപ്പിച്ചിരിക്കുന്നത് ആനന്ദങ്ങളുമായിട്ടാണെന്നു വ്യക്തമാണ്. സുഖവും ദുഃഖവും ഒന്നിച്ചും വേറിട്ടും ആനന്ദമായിട്ടു പ്രവർത്തിക്കുന്നതാണ്. ജീവാത്മാവിന്റെ ആനന്ദങ്ങളെ ബന്ധിപ്പിച്ചിരിക്കുന്നത് ശരീരത്തിലെ ഇന്ദ്രിയങ്ങളുമായിട്ടാണ്.
ഇന്ദ്രിയ സുഖങ്ങളും, ഇന്ദ്രിയ സുഖങ്ങളെ ആസ്വദിക്കുവാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളും മണ്ണിലുണ്ട്; മണ്ണു കൊണ്ട് സൃഷ്ടിച്ചിട്ടുള്ളതായ (ജീവികളുടെയെല്ലാം) ശരീരങ്ങളിലും കായ്കളിലും ഫലങ്ങളിലും വിസർജ്ജ്യങ്ങളിലുമുണ്ട്. ഉദാഹരണമായിട്ട്, മത്സ്യത്തെ ഒരാളോ അനേകരോ ഭക്ഷണമാക്കുമ്പോൾ മത്സ്യത്തിന്റെ ശരീരംകൊണ്ട് രുചി അഥവാ ഭക്ഷണ ആനന്ദത്തെ വ്യക്തിക്ക് അഥവാ ജീവാത്മാവിന് ലഭിക്കുന്നു. അനന്തങ്ങളെന്നോണമുള്ള
ആനന്ദങ്ങളെ ജീവാത്മാവിന് നൽകിക്കൊണ്ട് ശരീരത്തിലെ കോശങ്ങളുടെ നിർമ്മാണം ഉൾപ്പെടെയുള്ള കാര്യങ്ങളെ മഹാഭരിക്കുന്നത് ജീവനായ ഓക്സിജനാണ്. ഭക്ഷണ സാധനങ്ങളായിട്ട് പരിണമിക്കുന്ന ജീവികൾക്കെല്ലാം പുണ്യത്തെ ലഭ്യമാക്കുവാനും; പാൽ, പഴം, പച്ചക്കറി തുടങ്ങിയവ നൽകുന്ന ജീവികൾക്കെല്ലാം മഹാഉചിതമായ അളവോടെയുള്ള പുണ്യത്തെ ലഭ്യമാക്കുവാനും ജീവികളുടെയെല്ലാം ജീവനും ദൈവത്തിന്റെ വാതകരൂപവുമായ ഓക്സിജൻ മഹാശ്രദ്ധിക്കുന്നുണ്ട്.

മുഖഛായ, സൗന്ദര്യം, നിറം, ഉയരം, തൊഴിൽ അഭിരുചി, വിനോദ അഭിരുചി, ജനനസ്ഥലം, ബുദ്ധിശക്തി, ഓർമ്മശക്തി, തുടങ്ങിയ ജന്മഗുണങ്ങളിലെ വ്യത്യാസങ്ങളെയും; ആരോഗ്യം, രോഗം, ചികിത്സ, രോഗമുക്തി, അനന്തങ്ങളെന്നോണമുള്ള ഭക്ഷണ രുചികളിലൂടെയുള്ള ഭക്ഷണ ആനന്ദം, കാഴ്ച, കേഴ്വി, സ്പർശനം, മണം എന്നീ
ഇന്ദ്രിയ സുഖങ്ങളെയും അനന്തങ്ങളെന്നോണമുള്ള അളവുകളോടെ ഓരോ ജീവാത്മാവും ആസ്വദിക്കുന്നത് ഇന്ദ്രിയങ്ങളിലൂടെയാണ്. ബഹുവിധങ്ങളായ മാമ്പഴങ്ങളിലൂടെ മാത്രം ജീവാത്മാവിന് ലഭ്യമാവുന്ന അനന്തങ്ങളെന്നോണമുള്ള ആനന്ദങ്ങളെപ്പറ്റി അല്പമൊന്ന് ചിന്തിച്ചാൽ *മണ്ണിന്റെ നിയമങ്ങളുടെ ഭൗതിക അസ്തിത്വം (മനുഷ്യർ ഉൾപ്പെടെയുള്ള) ജീവികളുടെയെല്ലാം ജീവിതത്തെ അഥവാ ധർമ്മത്തെ മഹാമംഗളമാക്കുന്നത് സുവ്യക്തമായി ബോദ്ധ്യപ്പെടുന്നതാണ്.* ജീവികളുടെയെല്ലാം ധർമ്മത്തെ സംബന്ധിക്കുന്ന കാര്യങ്ങളാണവ.

മനുഷ്യർ തങ്ങളുടെ കുട്ടികളെ ഉൾപ്പെടെയുള്ളവരെ ശിക്ഷിക്കുന്നതിലെ പോരായ്മകളെ തിരുത്തുവാനും എല്ലാ ജീവികൾക്കും - എല്ലാ മനുഷ്യർക്കും - മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു നൽകുവാനും മഹാശക്തിയായ ദൈവത്തിനു മാത്രമാണ് കഴിയുക. മുമ്പ് വിശദമാക്കിയ ജന്മഗുണങ്ങളെ സൃഷ്ടിച്ചുകൊണ്ടും ഇന്ദ്രിയ സുഖങ്ങളെ മഹാഒരുക്കിയും മഹാഭരിച്ചും ഭൗതിക അസ്തിത്വമുള്ളതായ മഹാനീതിശാസ്ത്ര പ്രകാരം 100 മനുഷ്യ ജന്മങ്ങളിലൂടെ മഹാസമനീതിയെ ഓരോ മനുഷ്യനും മഹാഅനുഗ്രഹിച്ചു നൽകുമ്പോൾ മാത്രമാണ് ദൈവം മഹാനീതിപതിയാവുന്നത്. സത്യം, ധർമ്മം, നീതി എന്നീ 3 മഹാകാര്യങ്ങളെ ദൈവത്തിന്റെ ഭാവങ്ങളായിട്ട് മഹാനിശ്ചയിച്ചത് മഹാപ്രപഞ്ചത്തിലെ ജീവികളോടെല്ലാം മഹാശക്തിയായ ദൈവം പുലർത്തുന്ന മഹാവാത്സല്യത്തെയും മഹാപ്രപഞ്ചത്തിന്റെ മഹാമംഗളമായ നിലനില്പിനെയും കണക്കാക്കിയാണ്. മഹാശക്തിയും മഹാപിതാവും മഹാമാതാവും മഹാദേവനും മഹാദേവിയും മണ്ണും ഭൂമിയുമായ ദൈവം മാത്രമാണ് ഏക മഹാഭരണാധികാരിയും ഏക മഹാനീതിപതിയും.

മനുഷ്യർ ഒഴികെയുള്ള ജീവികൾ, അവയ്ക്ക് ജീവിക്കാൻ ആവശ്യമായ സർവ്വതും നൽകി സംരക്ഷിക്കുന്ന മണ്ണിൽ ആനന്ദിച്ചു ജീവിക്കുവാൻ ശ്രദ്ധിക്കുന്നു എന്നല്ലാതെ നിയമങ്ങളെ ഉണ്ടാക്കാനോ മറ്റുള്ളവരെ ഭരിക്കാനോ നടക്കുന്നില്ല. മണ്ണും ഭൂമിയുമായ ദൈവം; ബുദ്ധിശക്തി, ഓർമ്മശക്തി എന്നിവ മനുഷ്യ ജീവിക്ക് അധികമായി നൽകിയതിനെ ബഹുവിധങ്ങളിലായിട്ട് മനുഷ്യർ ദുരുപയോഗം ചെയ്യുന്നുണ്ട്. ഭൂമിയുടെ അവയവങ്ങൾ മാത്രമായ രാജ്യങ്ങളിലെല്ലാം *ഭൗതികമായ അസ്തിത്വമില്ലാത്തതായ അധമ നിയമങ്ങളെയും പൂച്ചാണ്ടി ഭരണഘടനകളെയും പൈശാചിക സംവിധാനങ്ങളെയും* തട്ടിക്കൂട്ടിക്കൊണ്ട് രാഷ്ട്രീയ-മത-ജാതി-ഉപജാതി പ്പിശാചുക്കൾ ജനങ്ങളെ ബഹുവിധങ്ങളിലായിട്ട് ചൂഷണംചെയ്യുകയും ഉപദ്രവിക്കുകയുമാണ്; പാപവും ദൈവശിക്ഷകളും വാരിക്കൂട്ടുകയാണ് !

പരമമായിട്ട് നിർവ്വഹണം നടത്തുവാൻ മനുഷ്യർക്കു കഴിയുന്നതല്ല എന്ന ലളിതമായ വസ്തുത മനസ്സിലാക്കാനും, ധർമ്മ ശാസ്ത്ര പ്രകാരം ജീവിക്കാനും ഓരോ മനുഷ്യനും തയ്യാറാകുമ്പോൾ, ജീവിതം മംഗളമാകുന്നതാണ്.

*മണ്ണിന്റെ നിയമങ്ങളുടെ ഏതാനും ഗുണങ്ങൾ :-*

... ധർമ്മ ശാസ്ത്രപരമായ *വ്യക്തിസ്വാതന്ത്ര്യം*. മഹാനീതിശാസ്ത്ര പ്രകാരം ജനനത്തെയും മരണത്തെയും മഹാഭരിക്കുന്നത് ദൈവമാണ്; എന്നാൽ ആഗ്രഹങ്ങളെയും ജീവിതകാര്യങ്ങളെയും ഭരിക്കുന്നത് മനുഷ്യരാണ്. മനുഷ്യർക്കെല്ലാം വ്യക്തിസ്വാതന്ത്ര്യത്തെ മഹാഅനുഗ്രഹിച്ചു നൽകിയിരിക്കുകയാണ്. ഓരോ മനുഷ്യനും രാജാവാണെന്നും അവനെയോ അവളെയോ ഭരിക്കാൻ മറ്റുള്ളവർക്ക് ( രാജാക്കന്മാർക്ക് ) അവകാശമോ അധികാരമോ ഇല്ലെന്നും സുവ്യക്തമാകുന്നു. ഉൾപ്പെട്ട സമൂഹത്തിലെ അംഗങ്ങളുടെ ധർമ്മശാസ്ത്രപരമായ ജീവിതത്തിന് തടസ്സമുണ്ടാക്കാതെ തനിക്ക് ഇഷ്ടമുള്ളതെല്ലാം തിന്നാനും കുടിക്കാനും, ഇഷ്ടമുള്ള വസ്ത്രങ്ങളെ ധരിക്കാനും, ഇഷ്ടമുള്ളതെല്ലാം യാത്രകളിൽ കൂടെക്കൊണ്ടു പോവാനും, ഇഷ്ടമുള്ളതെല്ലാം ഉപയോഗിക്കാനും, ഇഷ്ടപ്രകാരം പാർപ്പിടം ഉണ്ടാക്കാനും, ഇഷ്ടപ്രകാരം തൊഴിൽ ചെയ്യാനും, ഇഷ്ടംപോലെ വസിക്കുവാനുമുള്ള വ്യക്തിസ്വാതന്ത്ര്യമുണ്ട്.

💓*മനുഷ്യൻ ഉൾപ്പെടെ എല്ലാ ജീവികളുടെയും ജീവിതത്തിന് നിർബ്ബന്ധമായിട്ടുള്ളതെല്ലാം ശരീരത്തിലെ അവയവങ്ങളായിട്ട് മണ്ണ് അഥവാ ദൈവം സൃഷ്ടിച്ചിട്ടുണ്ട്*. ശരീരത്തിലെ അവയവങ്ങളെ മാത്രമേ ജീവിക്ക് ജീവിക്കാൻ അത്യാവശ്യമുള്ളൂ എന്നും *അവയവങ്ങൾ അല്ലാത്തവ ജീവിക്ക് ജീവിക്കാൻ നിർബ്ബന്ധമല്ലാ* എന്നും ലളിതമായി മനസ്സിലാക്കാനാവും.💓

*ജനങ്ങളുടെ പൊതുവായ ഏതാനും ആവശ്യങ്ങളെ മാത്രമേ ഭരണാധികാരികൾ ചെയ്യേണ്ടൂ.* ദൈവം, ഓരോ വ്യക്തിയെയും പ്രത്യേകമായി സൃഷ്ടിക്കുകയും, സർവ്വസൃഷ്ടികൾക്കും സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും മഹാസമനീതിയെയും പ്രത്യേകം പ്രത്യേകമായിട്ട് മഹാഅനുഗ്രഹിച്ചു നൽകുകയും ചെയ്യുമ്പോൾ, ഒരു എറുമ്പിനെപ്പോലും സൃഷ്ടിക്കാനോ രക്ഷിക്കാനോ കഴിവില്ലാത്തവരായ മനുഷ്യ- ഭരണാധികാരികൾ, തങ്ങളുടെ ധർമ്മം മറന്നും തെറ്റിച്ചും, തങ്ങളെ ഊട്ടുന്നവരും ദൈവ-സൃഷ്ടികളുമായ മനുഷ്യരുടെ സ്വാതന്ത്ര്യങ്ങളെയും സാത്വികമായ ഇഷ്ടങ്ങളെയും തടയാനോ, തടയാൻ ശ്രമിക്കാനോ പാടില്ല. ദൈവം മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള വ്യക്തിസ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന കുറ്റത്തിന് ഒറ്റപ്പെട്ട കുറ്റങ്ങളേക്കാൾ അനേകം അനേകം മടങ്ങ് പാപവും ദൈവശിക്ഷകളും ഉണ്ട്. ഉദാഹരണമായിട്ട് സ്ത്രീ പീഢനം പോലെയുള്ള കുറ്റത്തിന് കടുത്ത ശിക്ഷയുണ്ട് എന്നിരുന്നാലും വാദികളും പ്രതികളും ഏതാനും പേർ മാത്രമാവും. അതായത് വിരലിലെണ്ണാവുന്ന പ്രതികൾ മാത്രമാണ് ശിക്ഷകളെ അനുഭവിക്കുക. അതേസമയം, സൃഷ്ടി-സ്ഥിതി-സംഹാര കർത്താവായ ദൈവം, എല്ലാ മനുഷ്യർക്കും മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള *ധർമ്മശാസ്ത്രപരമായ വ്യക്തിസ്വാതന്ത്ര്യത്തെ തടയുന്നതായ 'ഹെൽമെറ്റ്, ആധാർ, തുടങ്ങിയവ നിർബ്ബന്ധമാക്കുന്ന നിയമങ്ങളെ'* നടപ്പാക്കുന്ന രാജ്യങ്ങളിലെ പോലീസ് സേന ഉൾപ്പെടെയുള്ള ഭരണാധികാരികൾക്ക് വളരെ വളരെ വലിയ ശിക്ഷകളാണുള്ളത്. ഹെൽമെറ്റിന്റെ ആദ്യ ആവശ്യം മന്ത്രിമാരും ന്യായാധിപന്മാരും സർക്കാർ-ജീവനക്കാരും മറ്റും ഉൾപ്പെട്ട ഭരണാധികാരികൾക്കാണെങ്കിൽ, അവർ ഹെൽമെറ്റ് ഉപയോഗിക്കുക. ഹെൽമെറ്റിന്റെ *ആദ്യ ആവശ്യം ജനങ്ങൾക്കാണെങ്കിൽ അത് ഓരോ വ്യക്തിയുടെയും സ്വന്തമായ / സ്വകാര്യ വിഷയമാണ്.* ആവശ്യക്കാരായ വ്യക്തികൾക്ക് ഹെൽമെറ്റ് ഉപയോഗിക്കാം. എന്തും ധർമ്മശാസ്ത്രപരമായിട്ട് ഉപയോഗിക്കാനും ഉപയോഗിക്കാതിരിക്കാനുമുള്ള സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയാണ് ദൈവം ഓരോ മനുഷ്യനും മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ളത്. തലയിലെ താടിഭാഗം മറയ്ക്കുന്നതോടെ മുഖംമൂടിയായിട്ട് ഹെൽമെറ്റിന് പരിവർത്തനം ഉണ്ടാവുന്നതിനാൽ അത്തരം അധമ കാര്യത്തിനു കാരണമായതിന് ഭരണാധികാരികൾക്കെല്ലാം ശിക്ഷകൾ വേറെയുണ്ട്. ജനങ്ങളെ ഭയപ്പെടുത്തിയതിനും വേദനിപ്പിച്ചതിനും സാമ്പത്തിക ഭാരമുണ്ടാക്കിയതിനും ഒക്കെ ശിക്ഷകളുണ്ട്. *വാദികളുടെ എണ്ണം, രാജ്യത്തെ ജനസംഖ്യയുടെ 3 മടങ്ങിനോട് 1 കൂട്ടിയാൽ ലഭിക്കുന്ന സംഖ്യയാണ്*. ഭൂതകാലം, വർത്തമാനകാലം, ഭാവികാലം എന്നിവ കണക്കാക്കിയാണ് 3 മടങ്ങ്. ദൈവവും ദൈവഭാഗമായ ഏകദാസനും വാദിയാവുന്നതിനാലാണ് 1 കൂട്ടുന്നത്. ആദിയും അന്തവുമില്ലാത്ത ഏകമഹാശക്തിയായ ദൈവത്തെ കൂട്ടുമ്പോൾ വാദികളുടെ എണ്ണം അനന്തമാവുന്നതാണ്. മഹാനീതിയെയും മഹാവാത്സല്യത്തെയും കണക്കാക്കി ജീവിയല്ലാത്തതും എണ്ണമില്ലാത്തതുമായ മഹാശക്തിയും മഹാശാസ്ത്രവുമായിട്ട് ദൈവം മഹാഒതുങ്ങുന്നു. അപ്പോഴും രാജ്യത്തെ ജനസംഖ്യയുടെ 3 മടങ്ങിനോട് 1 കൂട്ടിയാൽ ലഭിക്കുന്നത്ര പേരോട് കടുത്ത അപരാധം കാട്ടിയ കുറ്റത്തിന് ശിക്ഷകളുണ്ട്.

മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം പ്രതികളാവുമെങ്കിലും *ജനങ്ങളെ നേരിട്ട് വേദനിപ്പിക്കാനും അധമ പിഴ ഈടാക്കാനും മറ്റും പ്രവർത്തിക്കുന്ന പോലീസ് സേനാംഗങ്ങൾ ഉൾപ്പെടെയുള്ളവർ മുഖ്യപ്രതികളാണ്.* മഹാപുനർജ്ജന്മസിദ്ധാന്തം പ്രതികൾക്കും ബാധകമാകയാൽ രാജ്യങ്ങളിലെ ജനസംഖ്യയിൽ നിന്ന് പ്രതികളുടെ തലയെണ്ണം കുറയ്ക്കുന്നതല്ല.
ആദിയും അന്തവുമില്ലാത്ത മഹാശക്തിയും മഹാനീതിപതിയുമായ ദൈവം വാദിയുടെ സ്ഥാനത്ത് എത്തുകയാൽ, മഹാനീതിശാസ്ത്രമനുസരിച്ച് ദൈവം പക്ഷം ചേര്‍ന്ന ഭാഗം മാത്രമാണ് മഹാശരി.
മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭദ്രപ്പെടുത്തിയിട്ടുള്ള മഹാനീതിപതിയായ ദൈവം, സൃഷ്ടികൾക്കെല്ലാം മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള വ്യക്തിസ്വാതന്ത്ര്യത്തെ നിഷേധിച്ച കടുത്ത കുറ്റത്തിന് പ്രതികളെല്ലാം കടുത്ത ദൈവശിക്ഷകളെ അനുഭവിക്കേണ്ടതുണ്ട്. *ശിക്ഷകളെ മഹാവിധിക്കുന്നതും നടപ്പാക്കുന്നതും മഹാനീതിപതിയായ ദൈവം തന്നെയാണ്*. വ്യക്തിസ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന കുറ്റത്തിനുള്ള ദൈവശിക്ഷകൾക്ക് ഇളവില്ല. എന്നാൽ, *ദൈവശിക്ഷകളിൽ നിന്ന് പോലീസ് സേനയ്ക്കും മറ്റും ഇളവുകളോ മോചനമോ, പകരം പുണ്യമോ ലഭിക്കുന്നതിന് ലളിതമായ മാർഗ്ഗം* എപ്പോഴുമുണ്ട് : ദൈവം മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള *വ്യക്തിസ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന വാഹനനിയമങ്ങളെയും മറ്റും തട്ടിക്കൂട്ടുന്ന അധമരായ മന്ത്രിമാരും ന്യായാധിപന്മാരും സർക്കാർ-ജീവനക്കാരും മറ്റും ഉൾപ്പെട്ട മനുഷ്യ - ഭരണാധികാരികളെ ധിക്കരിക്കാനും, അത്യാവശ്യമെങ്കിൽ പരസ്യമായി കെട്ടിയിടാനും, വേണ്ടിവന്നാൽ പരസ്യമായി തല്ലാനും, ജനങ്ങളുടെ ദാസന്മാരും സംരക്ഷകരും ജനങ്ങൾ ഊട്ടുന്നവരുമായ പോലീസ് സേനയ്ക്ക് ധർമ്മശാസ്ത്രപരമായ ചുമതലയുള്ളത് നിറവേറ്റണം.* അപ്പോഴാണ് പോലീസ് സേന, ജനങ്ങളുടെ ഭാഗമാവുന്നതും, സഹായികളാവുന്നതും. പകരം അജ്ഞാനികളായോ അജ്ഞാനികളെപ്പോലെയോ ജീവിക്കുകയും, അധമരായ മന്ത്രിമാരെയും മറ്റും സല്യൂട്ട് ചെയ്യുകയും, ഊട്ടുന്ന ജനങ്ങളെ മർദ്ദിക്കുകയും വേദനിപ്പിക്കുകയും ചെയ്യുമ്പോൾ, പാപവും ദൈവശിക്ഷകളും വാരിക്കൂട്ടുകയാണ്. ഹെൽമെറ്റ് പിടിത്തംപോലുള്ള അധമ-നീച കോപ്രായങ്ങൾ നടത്തുന്ന പോലീസ് സേനാംഗങ്ങൾക്കും മറ്റും നാണമില്ലാത്തത് കഷ്ടം തന്നെ. *ദൈവീകമായ - ധർമ്മശാസ്ത്രപരമായ - ഭൗതിക അസ്തിത്വമുള്ളതായ മണ്ണിന്റെ നിയമങ്ങളെ മാത്രമേ അനുസരിക്കുകയുള്ളൂ* എന്ന ഉറച്ച നിലപാട് പോലീസ് സേന ഉൾപ്പെടെയുള്ള എല്ലാ ജനങ്ങളും എല്ലായ്പ്പോഴും സ്വീകരിക്കുന്നതോടെ ഭൂമിയിലെ എല്ലാ രാജ്യങ്ങളിലെയും എല്ലാ ജനങ്ങളുടെയും ജീവിതം ആനന്ദകരമാവുന്നതാണ്.

അധമ-നീച കോപ്രായങ്ങളിലൂടെ ജനങ്ങളെ കഷ്ടപ്പെടുത്തുന്നതിന്, ചെയ്യുന്നവർക്കും ചെയ്യിക്കുന്നവർക്കും കടുത്ത ശിക്ഷകളുണ്ട് എന്നതു കൂടാതെ, *അധമ-നീച കോപ്രായങ്ങളെ 'തൊഴിൽ' എന്ന് പേരുപറയുന്നതിനുപോലും ദൈവശിക്ഷ ഉണ്ടെന്നും* അറിഞ്ഞുകൊള്ളണം.

വാഹനപ്പുക പരിശോധനയും, പിഴകൂടാതെയുള്ള പരിഹാരങ്ങളും ആവശ്യമാകുന്നത് അധികമായി പുക തള്ളുന്ന വാഹനങ്ങൾക്കു മാത്രമാണ്. ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ ഭരണാധികാരികളും പോലീസുകാരും ഉൾപ്പെടെയുള്ള ജനങ്ങളെല്ലാം ധർമ്മശാസ്ത്രപരമായിട്ട് ശുദ്ധരാവുന്നതും, വാഹന അപകടങ്ങൾ ശൂന്യത്തോട് അടുക്കുന്നതുമാണ്.

*... ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ സമൂഹ ജീവിതത്തിലും ഭരണകൂടത്തിലും ഇന്നുള്ള അധമ ചെയ്തികളും അധമ സ്ഥാപനങ്ങളും അധമ സംവിധാനങ്ങളും അവസാനിക്കുന്നതാണ്.* (യഥാര്‍ത്ഥത്തിൽ അധമമായ തൊഴിലുകൾ ഇല്ല. ചുവടെ തൊഴിൽ വിഭജനങ്ങളെ സൂചിപ്പിച്ച ശേഷം വിഷയമാക്കാം. )

ദൈവമായ *മണ്ണിൽ അഥവാ ഭൂമിയിൽ നേരിട്ടോ നേരിട്ടല്ലാതെയോ അദ്ധ്വാനിച്ചു ജീവിക്കുന്നവരായും വ്യക്തിസ്വാതന്ത്ര്യത്തെ അനുഭവിക്കുന്നവരായും മനുഷ്യരെല്ലാം രൂപപ്പെടണം.*
മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുളളതായ *തൊഴിൽ ശാസ്ത്രം* പഠിക്കുമ്പോൾ *ശുചിത്വം, അത്യാവശ്യം, ആവശ്യം, വിനോദം* എന്നിങ്ങനെ മഹാശാസ്ത്രപരമായ *4* വിഭാഗങ്ങളായിട്ട് ഭൂമിയിലെ എല്ലാ തൊഴിലുകളെയും തരം തിരിക്കാനാവും എന്നു കാണാം.

*ശുചിത്വം :* സംഗീതം ശുചിത്വ വിഭാഗത്തിലെ ആദ്യ തൊഴിലാണ്. ദൈവീക അനുഗ്രഹത്തെ വിളിച്ചറിയിക്കുന്ന ആദ്യ വിനോദവും സംഗീതം തന്നെയാണ്. ചൂലും ബക്കറ്റ് - വെള്ളവുമായി നടന്ന് വീടും പരിസരങ്ങളും സ്ത്രീകൾ ശുചിയാക്കുന്നതും, പുരുഷന്മാർ ആനന്ദത്തോടെ തോട്ടിപ്പണി ചെയ്യുന്നതും ശുചിത്വ ജോലികളാണ്.
വൈദ്യം, അദ്ധ്യാപനം, പത്രം, ഗതാഗത സൗകര്യങ്ങള്‍, വാർത്താ വിനിമയം, റേഡിയോ, ടെലിഫോൺ, ടെലിവിഷൻ, കമ്പ്യൂട്ടർ, തുടങ്ങിയവയുമായി ബന്ധപ്പെട്ട തൊഴിലുകൾ കാലഘട്ടത്തിലെ ആവശ്യങ്ങളെ അനുസരിച്ച് ശുചിത്വം, ആവശ്യം എന്നീ വിഭാഗങ്ങളായി മാറുന്ന ജോലികളാണ്.

*അത്യാവശ്യം :* കൃഷി, കച്ചവടം, നെയ്ത്ത്, തയ്യൽ, ആശാരിപ്പണി, മേശിരിപ്പണി, കൊല്ലൻപണി, തണ്ടാൻ, പൊതു- തൊഴിലാളി, തുടങ്ങിയവ അത്യാവശ്യ - വിഭാഗത്തിലെ ജോലികളാണ്. പശു, കാള, എരുമ, ആട്, കോഴി തുടങ്ങിയവയെ വളർത്തുന്നത് കൃഷിയിലെ ആദ്യ ഇനമാണ്.

*ആവശ്യം :* ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളെ നിർവ്വഹിക്കാനായിട്ട് നിയമിക്കുകയും ഊട്ടുകയും ചെയ്യുന്ന ജനങ്ങളുടെ ദാസന്മാരായ മന്ത്രിമാരും സർക്കാർ-ജീവനക്കാരും പോലീസുകാരും ഉൾപ്പെടെയുള്ള ഭരണാധികാരികൾ ആവശ്യം - വിഭാഗത്തിലെ ജോലികളാണ്. പൊതുസ്ഥാപനങ്ങളായ ആശുപത്രികളും ബസ്സ് സ്റ്റേഷനുകളും ഒക്കെ ചൂലും ബക്കറ്റ് - വെള്ളവുമായി നടന്ന് സ്വയം ശുചിയാക്കുന്നതും, ആനന്ദത്തോടെ തോട്ടിപ്പണി ചെയ്യുന്നതും ജനങ്ങളുടെ ദാസരായ ഭരണാധികാരികളുടെ തൊഴിലിന്റെ ഭാഗമാണ്. *ഒരു ജന്മത്ത് ഏറ്റവുമധികം പുണ്യം നേടാൻ കഴിയുന്നത് ഭരണാധികാരിയുടെ അഥവാ രാജാവിന്റെ അഥവാ മന്ത്രിയുടെ അഥവാ പോലീസിന്റെ ജോലി ചെയ്യുമ്പോഴാണ്*, ധാർമ്മികമായിട്ട് ഉയര്‍ന്നവർക്ക് പെട്ടെന്ന് തിരിച്ചറിവ് ഉണ്ടാകുന്നതാണ്. ഉടനെ ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ സർവ്വരും വിശ്വസിക്കുന്നതാണ്.

*വിനോദം :* സംഗീതം, സാഹിത്യം, കല, ഫുട്ബാൾ തുടങ്ങിയവ സാത്വികമായ വിനോദങ്ങളാണ്. വിനോദങ്ങളെ ഇഷ്ടപ്പെടുന്ന വ്യക്തികളും ആസ്വാദകരും വിനോദിക്കുന്നതും കളികളിൽ പങ്കെടുക്കുന്നതും പങ്കെടുക്കാത്തതും വ്യക്തികളുടെ വിഷയമാണ്. കളിക്കുന്നതും കളിപ്പിക്കുന്നതും രാജ്യത്തിനു വേണ്ടിയാണെന്നും വിജയിച്ചു കിട്ടിയ അവാര്‍ഡും മടലും കുമ്പളങ്ങായുമൊക്കെ രാജ്യത്തിനു വേണ്ടിയാണെന്നും /സമർപ്പിക്കുകയാണെന്നും പ്രസ്താവിക്കുന്നത് കടുത്ത ദൈവനിന്ദയാണ്. ദൈവ ശിക്ഷകളും ഉറപ്പാണ്. ഭൗതികമായിട്ട് രാജ്യത്തിനു മുഴുവനായി സമർപ്പിക്കാൻ കഴിയുന്നവർ ചെയ്യട്ടെ! രാജ്യവും ഭൂമിയും, ജീവികളുടെയെല്ലാം മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ ദൈവത്തിനു വേണ്ടി സൃഷ്ടികളായ മനുഷ്യർ യാതൊന്നും ചെയ്യേണ്ടതില്ല. *അറിയുക: യാതൊരു മത്സരങ്ങളും ദൈവീകമല്ല*. മന്ത്രിമാർക്കും മറ്റും കലാകായിക മത്സരങ്ങളിലെ കളിക്കാർക്കും വിജയികൾക്കും ജയ് വിളിക്കാനും സ്വന്തമായ സമ്പാദ്യങ്ങളിൽ നിന്ന് സമ്മാനങ്ങൾ കൊടുക്കാനും വ്യക്തിസ്വാതന്ത്ര്യമുണ്ട്; പൊതുഖജനാവിൽ നിന്നു പാടില്ല.

ക്രിക്കറ്റ്, കുതിരപ്പന്തയം തുടങ്ങിയവ അധമ ചെയ്തികളാണ്; വിനോദങ്ങൾ പോലുമല്ല.

💓 💓

*ശാസ്ത്ര സാങ്കേതിക വികസനങ്ങളും* അവ പ്രകാരമുള്ള അനന്തങ്ങളെന്നോണമുള്ള വ്യവസായങ്ങളും, അവയിലെല്ലാം പുതിയ പുതിയ ജോലി ചെയ്യുന്ന പുതിയ നാമത്തോടെയുള്ള തൊഴിലാളികളും നിരന്തരം ഉണ്ടാകുന്നുണ്ട്. ഉദാഹരണമായിട്ട് വിമാനവുമായി ബന്ധപ്പെട്ട് പൈലറ്റ്, സഹ പൈലറ്റ്, എയർ ഹോസ്റ്റസ്; കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട് സോഫ്റ്റ് വെയർ എഞ്ചിനീയർ, ... എന്നാൽ പുതിയതും പഴയതുമായ എല്ലാ തൊഴിലുകളും എല്ലാ കാലത്തും ശുചിത്വം, അത്യാവശ്യം, ആവശ്യം, വിനോദം എന്നിങ്ങനെയുള്ള 4 വിഭാഗങ്ങളിൽ പെടുന്നതാണ്.

മഹാശക്തിയായ ദൈവം, *തൊഴിലുകൾക്കെല്ലാം തുല്ല്യപദവിയാണ് മഹാശാസ്ത്ര പ്രകാരം മഹാനിശ്ചയിച്ചിട്ടുളളത് എന്നതും തുല്യങ്ങളിൽ ഒന്നാമത്തേതായിട്ട് കൃഷിയെയും കൃഷിക്കാരെയും മഹാഉയർത്തുന്നു* എന്നതും മഹനീയമാണ്. ആധുനിക കാലത്ത്, "ആവശ്യം" വിഭാഗത്തിലെ *മന്ത്രിമാരെയും* ന്യായാധിപന്മാരെയും മറ്റും "അത്യാവശ്യം" വിഭാഗമാക്കാനും, സമൂഹത്തിലെ *പ്രധാനികളാക്കാനും* ശ്രമങ്ങളുണ്ട്. അധമ സംവിധാനങ്ങളെ ഉപയോഗിച്ചും, ജനങ്ങളുടെ പണത്തെ പിടിച്ചുപറിച്ചും മറ്റും ഭരണാധികാരികൾ കാട്ടിക്കൂട്ടുന്ന ശ്രമങ്ങൾക്ക് മണ്ണിൽ അഥവാ ഭൂമിയിൽ സ്ഥാനം പിടിക്കാൻ കഴിയുന്നതല്ല. ഏതു കാലത്തും, എവിടെയും കൃഷിക്കാർ പണിമുടക്കിയാൽ സമൂഹത്തില്‍ ഭക്ഷണത്തിനു വേണ്ടിയുളള പരാക്രമങ്ങൾ ഉണ്ടാകുന്നതാണ്. രാജാവും മന്ത്രിമാരും ന്യായാധിപന്മാരും സർക്കാർ-ജീവനക്കാരും പോലീസുകാരും പട്ടാളക്കാരും ഉൾപ്പെടെയുള്ള ജനങ്ങളെല്ലാം സർവ്വതും ഉപേക്ഷിച്ചുകൊണ്ട് ഭക്ഷണത്തിനു വേണ്ടി പായുന്നതാണ്. തുല്യങ്ങളിൽ ഒന്നാമത്തേതായിട്ട് കൃഷിയെയും കൃഷിക്കാരെയും (ദൈവം) മഹാഉയർത്തിയിട്ടുള്ളതിനെ *മാറ്റിമറിക്കാൻ മന്ത്രിമാർക്കോ ഭൂമിയിലെ മുഴുവൻ ജനങ്ങൾക്കുമോ കഴിയുന്നതല്ല.* മന്ത്രിമാരും ശാസ്ത്രജ്ഞന്മാരും ഡോക്ടർമാരും എഞ്ചിനീയർമാരും ഒക്കെ കേമത്തം കളിച്ചു ജീവിക്കുമ്പോൾ അറിയണം : ഭൂമിയിലെങ്ങുമുള്ള എല്ലാ ജനങ്ങളെയും (ദൈവം) തീറ്റിപ്പോറ്റുന്നത് കൃഷിക്കാരിലൂടെയാണ്.
*യാതൊരാളും ഭൂമിയിലെ ഏറ്റവും ശ്രേഷ്ഠനായി അറിയപ്പെടുന്ന രാജാവിനേക്കാളും / പ്രസിഡന്റിനേക്കാളും / പ്രധാനമന്ത്രിയെക്കാളും ചെറിയവരല്ലെന്നും ഭിക്ഷക്കാരനേക്കാൾ വലിയവരല്ലെന്നും സുവ്യക്തമായി അറിഞ്ഞുകൊള്ളണം.*

അധമ-നീച കോപ്രായങ്ങളിലൂടെ ജനങ്ങളെ കഷ്ടപ്പെടുത്തുന്നതിന്, ചെയ്യുന്നവർക്കും ചെയ്യിക്കുന്നവർക്കും കടുത്ത ശിക്ഷകളുണ്ട് എന്നതു കൂടാതെ, *അധമ-നീച കോപ്രായങ്ങളെ 'തൊഴിൽ' എന്ന് പേരുപറയുന്നതിനുപോലും ദൈവശിക്ഷ ഉണ്ടെന്നും* അറിഞ്ഞുകൊള്ളണം.

*മോഷണം, കൊലപാതകം, കൊള്ള, പീഢനം* തുടങ്ങിയവ തൊഴിലുകൾ അല്ല. കള്ളന്മാരുടെ ജോലിയാണ് മോഷണം, ഗുണ്ടകളുടെ തൊഴിലാണ് കൊലപാതകം, എന്നിങ്ങനെയെല്ലാം വിശ്വസിക്കുന്നവർ ഭൂമിയിൽ വളരെയുണ്ട്; എന്നാൽ അതു ശരിയല്ല. *മോഷണം*, കൊലപാതകം, കൊള്ള, സ്ത്രീപീഢനം, മദ്യപാനം, പുകവലി, തുടങ്ങിയവ *അധമ പ്രവൃത്തികൾ അഥവാ അധമ ചെയ്തികൾ* ആണ്. ക്രിക്കറ്റ്, കുതിരപ്പന്തയം തുടങ്ങിയവ *അധമ ചെയ്തികൾ* എന്ന ശരിയായ പേര് വീണ്ടെടുക്കുന്നു. ക്രിക്കറ്റ് കളിക്കാനോ കാണാനോ പോയ യുവാവിനോട്, "മോനേ ഓടി വാ, നിന്റെ അമ്മ കിണറ്റിൽ വീണു", എന്നു വിളിച്ചു പറഞ്ഞാൽ; "2 ഓവർ കൂടി കഴിഞ്ഞുവരാം" എന്ന മറുപടിയാണ് കിട്ടുക! .... ഓവറുകൾ കഴിഞ്ഞ് യുവാവ് എത്തുമ്പോൾ "അമ്മ ഓവറായിട്ടുണ്ടാവും". വികാരത്തെ ഇളക്കിവിട്ട്, വിവേകത്തെ ഇല്ലാതാക്കുന്ന കളികൾ കളികളല്ല; അധമ ചെയ്തികളാണ്.

*ധർമ്മശാസ്ത്രപരമായ പ്രവൃത്തികൾ മാത്രമാണ് "തൊഴിൽ"*. ധർമ്മശാസ്ത്രപരമായ പ്രവൃത്തികൾക്കെല്ലാം അഥവാ തൊഴിലുകൾക്കെല്ലാം ഭൗതിക അസ്തിത്വം ഉണ്ട്. ശുചിത്വം, അത്യാവശ്യം, ആവശ്യം, വിനോദം എന്നിങ്ങനെ യഥാര്‍ത്ഥവും ശാസ്ത്രീയവുമായ 4 വിഭാഗങ്ങളായിട്ട് എല്ലാ തൊഴിലുകളും വിഭജിക്കപ്പെട്ടിരിക്കുന്നതു കൂടാതെ, തൊഴിലുകളെല്ലാം മണ്ണുമായിട്ട് അഥവാ ഭൂമിയുമായിട്ട് അഥവാ ദൈവവുമായിട്ട് നേരിട്ടും അർത്ഥപുഷ്ടമായും ബന്ധപ്പെട്ടിരിക്കുന്നു.
*ധർമ്മശാസ്ത്രപരമല്ലാത്ത അഥവാ മണ്ണുമായിട്ട് നേരിട്ടും അർത്ഥപുഷ്ടമായും ബന്ധമില്ലാത്തതായ പ്രവൃത്തികൾ "തൊഴിലുകൾ" എന്ന പേരിൽ സമൂഹത്തില്‍ വേരുറപ്പിച്ചിട്ടുണ്ടെങ്കിൽ അവയെല്ലാം "അധമ ചെയ്തികൾ" മാത്രമാണെന്നും "തൊഴിലുകൾ അല്ലാ" എന്നും സുവ്യക്തമാകുന്നു.*

അനേകം അധമ കാര്യാലയങ്ങളും അധമ പ്രവൃത്തികൾ ചെയ്യുന്നവരും ഭൂമിയിലെങ്ങും ധാരാളമാണ്. ഊട്ടുന്നവരും യജമാനന്മാരുമായ ജനങ്ങളെ ഭരിച്ചു-കൊള്ളയടിക്കാനും മർദ്ദിക്കാനും വേദനിപ്പിക്കാനും തയ്യാറാവുന്ന അതിനീചമായ അവസ്ഥയാണ് ഇന്ന് ഭൂമിയിലെങ്ങുമുള്ള എല്ലാ രാജ്യങ്ങളിലെയും ഭരണാധികാരികൾക്ക് ഉള്ളത്. അവർ തട്ടിക്കൂട്ടുന്ന *ഭൗതിക അസ്തിത്വമില്ലാത്തതായ നിയമങ്ങളെ* അഥവാ *മാനുഷികമായ (അധമ) നിയമങ്ങളെ* അനുസരിക്കാൻ ജനങ്ങളെ നിർബ്ബന്ധിക്കുന്നു. രാഷ്ട്രങ്ങളിലെയും രാഷ്ട്രീയ-മത-ജാതി-ഉപജാതി പ്രസ്ഥാനങ്ങളിലെയും മറ്റും നേതാക്കളായി മാറിയിട്ടുളള അവരെ ഊട്ടുന്നത് ജനങ്ങളാണെന്നതും, അവർ ജനങ്ങളുടെ ദാസന്മാർ ആണെന്നതും, ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളെ നിർവ്വഹിക്കാനായിട്ട് മാത്രം നിയമിക്കപ്പട്ട *ജനങ്ങളുടെ ദാസന്മാരായ ഭരണാധികാരികൾ എന്ന ഭൗതിക അസ്തിത്വം* മറന്നും മറച്ചും തെറ്റിച്ചും *ഭരണാധികാരികൾ എന്നൊരു ഭൗതിക അസ്തിത്വം ഇല്ലാത്തതായ* വർഗ്ഗമായിരിക്കുകയാണവർ. നീചങ്ങളായ നിയമങ്ങളെ അനുസരിക്കാൻ കഴിയാതെ ജനങ്ങൾ കഷ്ടപ്പെടുമ്പോൾ, ഊട്ടുന്ന ജനങ്ങൾക്ക് പിഴ ചുമത്തുവാൻ (ജനങ്ങളുടെ ദാസരായ) ഭരണാധികാരികൾ തയ്യാറാകുമ്പോൾ ഭരണാധികാരികളെല്ലാം *പിഴച്ചവരുടെ/അധമരുടെ സങ്കേതമായിരിക്കുന്നു* എന്ന് സുവ്യക്തമാകുന്നു. ജനങ്ങളുടെ സഹായികളും ജനങ്ങളുടെ ഭാഗവുമായിട്ട് പ്രവർത്തിക്കാൻ ധർമ്മശാസ്ത്രപരമായിട്ട് ബാദ്ധ്യസ്ഥരും ജനങ്ങൾ ഊട്ടുന്നവരുമായ പോലീസ് സേനയും ഉന്നതരെന്നു വിചാരിക്കുന്ന പോലീസ് അധികാരികളും, യജമാനന്മാരായ ജനങ്ങളെ മറന്നുകൊണ്ട് *പിഴച്ചവരായ ഭരണാധികാരികളെ* അനുസരിക്കുന്ന* മറ്റൊരു *അധമ-നീച സങ്കേതമായിരിക്കുന്നു*. കടുത്ത ദൈവനിന്ദയും അപരാധവുമാണ്; ദൈവശിക്ഷകളെ വാരിക്കൂട്ടുന്നതുമാണ്. മുമ്പ് വ്യക്തമാക്കിയതുപോലെ *ദൈവശിക്ഷകളിൽ നിന്ന് പോലീസ് സേനയ്ക്കും മറ്റും ഇളവുകളോ മോചനമോ, പകരം പുണ്യമോ ലഭിക്കുന്നതിന് ലളിതമായ മാർഗ്ഗം* എപ്പോഴുമുണ്ട് : ദൈവം മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള *ധർമ്മശാസ്ത്രപരമായ വ്യക്തിസ്വാതന്ത്ര്യ പ്രകാരം കടമകളെയും കടപ്പാടുകളെയും നിറവേറ്റണം. ധർമ്മശാസ്ത്രപരമല്ലാത്ത നിയമങ്ങളെയും മറ്റും തട്ടിക്കൂട്ടുന്ന അധമരായ മന്ത്രിമാരും ന്യായാധിപന്മാരും സർക്കാർ-ജീവനക്കാരും മറ്റും ഉൾപ്പെട്ട മനുഷ്യ - ഭരണാധികാരികളെ ധിക്കരിക്കാനും, അത്യാവശ്യമെങ്കിൽ നീചരെ പരസ്യമായി കെട്ടിയിടാനും, വേണ്ടിവന്നാൽ പരസ്യമായി തല്ലാനും, ജനങ്ങളുടെ ദാസന്മാരും സംരക്ഷകരും ജനങ്ങൾ ഊട്ടുന്നവരുമായ പോലീസ് സേനയ്ക്ക് ധർമ്മശാസ്ത്രപരമായ ചുമതലയുള്ളത് നിറവേറ്റണം.* അപ്പോഴാണ് പോലീസ് സേന, ജനങ്ങളുടെ ഭാഗമാവുന്നതും, സഹായികളാവുന്നതും.
*ധർമ്മ ശാസ്ത്ര പ്രകാരം, പോലീസ് സേന ഗ്രാമപഞ്ചായത്തുകളുടെ ഭാഗമായാണ് പ്രവർത്തിക്കേണ്ടുന്നത്. സംശുദ്ധമായിട്ട് പ്രവർത്തിക്കാനും ജനങ്ങൾക്കെല്ലാം ആവശ്യമായ നിരവധി സഹായങ്ങൾ ചെയ്തു കൊണ്ട് പുണ്യം വാരിക്കൂട്ടാനും പോലീസ് സേനയ്ക്ക് കഴിയുന്നതാണ്. ഗ്രാമപഞ്ചായത്തുകളാണ് പോലീസ് സേനയ്ക്ക് വേതനം കൊടുക്കുന്നത്.* സംസ്ഥാനത്തെ ഭരണാധികാരികളെയും *ഉദ്യോഗസ്ഥ മേധാവികൾ ഉൾപ്പെടെയുള്ളവരെയും അനുസരിക്കാൻ പോലീസ് സേനയ്ക്ക് ബാദ്ധ്യതയില്ല.* ധർമ്മ ശാസ്ത്ര പ്രകാരം, സ്വയം പ്രവർത്തിക്കുകയും, ധർമ്മ ശാസ്ത്രപരമല്ലാത്ത കാര്യങ്ങളെ തിരുത്താനും എതിർക്കാനും തയ്യാറാവുകയും ധർമ്മശാസ്ത്രപരമായിട്ടു പ്രവർത്തിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നത് *ശരിക്കും ജനങ്ങളുടെ ഭാഗമാവുന്ന പോലീസ് സേനയുടെ ചുമതലയാണ്.*

ഊട്ടുന്ന ജനങ്ങളെ മർദ്ദിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നവരെല്ലാം പാപവും ദൈവശിക്ഷകളും വാരിക്കൂട്ടുകയാണ്! *ദൈവ-വിപ്ലവം ഉടൻ* ആരംഭിക്കുന്നതാണ്!

*തൊഴിലുകൾ* എന്ന തെറ്റായ പേരിൽ ഏറെക്കുറെ 4500 വർഷങ്ങൾ കൊണ്ട് ഭൂമിയിലെങ്ങുമുള്ള രാജ്യങ്ങളിൽ ക്രമേണയായി വേരുറപ്പിച്ചിട്ടുള്ള *അധമ-നീച ചെയ്തികളെ*, ദൈവ-വിപ്ലവത്തോടെ *ജനങ്ങൾ തന്നെ "തൊഴിലുകളിൽ" നിന്ന് നീക്കംചെയ്യുന്നതാണ്.* ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളെ നിർവ്വഹിക്കാനായിട്ട് "ദാസന്മാരായ ഭരണാധികാരികളെ" നിയമിച്ചപ്പോൾ, ഊട്ടുന്ന ജനങ്ങളെ കൊള്ളയടിക്കാനും മർദ്ദിക്കാനും വേദനിപ്പിക്കാനും ഭരണാധികാരം നിലനിർത്താനുമായിട്ട് ദാസന്മാരായ ഭരണാധികാരികൾ
തനിച്ചും സമൂഹത്തിലെ മറ്റുള്ള അധമരുമായിട്ട് കൂട്ടുചേർന്നും തട്ടിക്കൂട്ടിയ *അധമ-നീച ചെയ്തി*കളാണ് അവസാനിക്കുന്നത്.

... മണ്ണിൽ നേരിട്ടോ അർത്ഥപുഷ്ടമായോ ജോലി ചെയ്യുമ്പോഴാണ്, ധർമ്മശാസ്ത്രപരമാവുക. യാതൊരു നികുതികളും ദൈവീകമല്ല. നികുതികളെന്ന പേരിൽ പണം പിരിക്കാൻ നടക്കുന്നത് *മോഷണത്തേക്കാൾ മോശമായ പിടിച്ചുപറിയും കൊള്ളയുമാണ്.*
ജനാധിപത്യ ഭരണം, സോഷ്യലിസ്റ്റ് ഭരണം, കമ്മ്യൂണിസ്റ്റ് ഭരണം, മുതലാളിത്ത ഭരണം, മതഭരണം, ജാതി ഭരണം, വർഗ്ഗ ഭരണം, തുടങ്ങിയ കള്ളപ്പേരുകളോടെ ജനങ്ങളെ പറ്റിച്ച് ഭരണകൂടങ്ങളെന്ന "കൊള്ളസംഘങ്ങളെ" സ്ഥാപിച്ചിരിക്കുകയാണ് ഭൂമിയിലെങ്ങും! അഭ്യസ്തവിദ്യരെന്ന വിചാരത്തോടെ ജീവിക്കുന്ന വിവരദോഷികൾ "കൊള്ളസംഘങ്ങൾ" നൽകുന്ന ഉയര്‍ന്ന വേതനങ്ങളെയും ജീവിത സൗകര്യങ്ങളെയും നക്കാപ്പിച്ചകളെയും കൈപ്പറ്റിക്കൊണ്ട് ജനങ്ങളെ കൊള്ളയടിച്ച് "കൊള്ളത്തലവന്മാർക്ക്" നൽകുന്നു. ഊട്ടുന്ന ജനങ്ങളെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുവാൻ ബാദ്ധ്യസ്ഥരായ പോലീസ് സേന, ഒരു കാര്യവുമില്ലാതെ "കൊള്ളസംഘങ്ങളായ" ഭരണാധികാരികളെ സംരക്ഷിക്കുന്നതിനു വേണ്ടി ജീവൻ കളഞ്ഞും ഊട്ടുന്ന ജനങ്ങളുമായി അടിപിടിയും വെടിവെപ്പും യുദ്ധങ്ങളും ഒളിപ്പോരുകളുമെല്ലാം നടത്തുന്നു. കൊള്ളത്തലവന്മാരായ മന്ത്രിമാരും ന്യായാധിപന്മാരും മറ്റും നല്ലപിള്ള ചമയുന്നു. കൊള്ളസംഘങ്ങളെ നയിക്കുന്ന രാഷ്ട്രീയക്കാരും മത-ജാതി നേതാക്കളും മറ്റും ധാർമ്മികമായിട്ട് അധഃപതിക്കുവാനുള്ള മുഖ്യ കാരണം മതപണ്ഡിതന്മാർക്കു പോലും *ദൈവം എന്താണെന്നും ദൈവീകമായ നീതി നിർവ്വഹണം എങ്ങനെയാണെന്നും അറിയാതെ പോയി. ദൈവഭയം ഇല്ലാതെ വന്നു. വ്യത്യസ്ത മതങ്ങളിലെ പരസ്പര വിരുദ്ധങ്ങളും അശാസ്ത്രീയങ്ങളുമായ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം ചേര്‍ന്ന്, ദൈവത്തെയും ദൈവീക നീതിയെയും _ അറിയാതെയും വിഷയമാക്കാതെയും _ തങ്ങൾക്ക് തോന്നുമ്പോലെയെല്ലാം ജീവിക്കുന്ന മത-ജാതി-ഉപജാതി-രാഷ്ട്രീയ ജീവികളായിട്ട് മനുഷ്യ സമൂഹം അധഃപതിച്ചു.

*മണ്ണിൽ ജോലി ചെയ്തും അല്ലാതെയും ജനങ്ങൾ നേടുന്ന സമ്പത്തിനെ "നികുതി / നികുതികൾ" എന്നിങ്ങനെയുള്ള പേരുകളിട്ട് "നികുതി കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥർ" എന്ന കള്ളപ്പേരോടെ കൊള്ളയടിക്കുന്നതും "ഭരണകൂടം" എന്ന കൊള്ളസംഘത്തിൽ പണിയെടുത്ത് അധമരായ ഭരണാധികാരികളുടെ ദുസ്വാർത്ഥങ്ങളെ സംരക്ഷിക്കുന്നതും, അക്കൂടെ അധമ ചെയ്തികളും അധമ സ്ഥാപനങ്ങളും കൊണ്ട് തങ്ങളും കുടുംബങ്ങളും ജീവിക്കുന്നതും ദൈവീകമല്ല*. അധമ ചെയ്തികൾ ചെയ്യുന്നവർക്കും തങ്ങളെ കൊള്ളയടിക്കുന്നവർക്കും കൂലിപ്പണം വേറെ കൊടുക്കുന്നവരാണ് ജനങ്ങൾ! 💓 ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ നികുതികളും, നികുതി പിരിവ് കാര്യാലയങ്ങളും അവസാനിക്കുന്നതാണ്.
ദൈവത്തിന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളെ, ദൈവ-വിപ്ലവം ഉടൻ ആരംഭിക്കുന്നതോടെ മഹാനീതിശാസ്ത്ര പ്രകാരം ഭൂമിയിലെ എല്ലാ രാജ്യങ്ങളിലെയും എല്ലാ മനുഷ്യരെയും മഹാഅനുഗ്രഹിച്ച് മഹാസമനീതിയെന്ന മഹാസമആനന്ദങ്ങളെ നൽകുന്നത് എങ്ങനെയെല്ലാമെന്ന് പ്രത്യക്ഷമായും ബോദ്ധ്യമാവുന്നതാണ്.

... *എല്ലാ പലിശകളും അവസാനിക്കുന്നു*. ഉറ്റവരെയും ചുറ്റുമുള്ളവരെയും ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങളെയും സഹായിക്കുകയും ശുശ്രൂഷിക്കുകയും പരിചരിക്കുകയും ചെയ്യേണ്ടുന്നത് വ്യക്തിയുടെ ധർമ്മശാസ്ത്രപരമായ ആവശ്യമാണ്. മറ്റുള്ളവരുടെ അദ്ധ്വാനത്തെ ചൂഷണംചെയ്ത് ജീവിക്കുന്നത് കടുത്ത ദൈവനിന്ദയും കൊടുംകൊള്ളയുമാണ്. *കടം വാങ്ങിയ വ്യക്തികളിൽ നിന്ന് പലിശ വാങ്ങുന്നവർ അവശ്യം ശ്രദ്ധിക്കേണ്ടതായ കാര്യമുണ്ട്. കടംവാങ്ങിയ വ്യക്തികളിൽ നിന്ന് ലാഭത്തിന്റെ പങ്കെന്നപോലെ പലിശ വാങ്ങുന്നവർ വ്യക്തികളായാലും, ബാങ്കുകളോ അതുപോലെയുള്ള അധമ സ്ഥാപനങ്ങളോ ആയാലും, കടംവാങ്ങിയ വ്യക്തികൾക്കു നഷ്ടം ഉണ്ടായാൽ, നഷ്ടം സഹിക്കുവാനും* തയ്യാറാവണം.
... *മറ്റുള്ളവരുടെ അദ്ധ്വാനത്തെ ചൂഷണംചെയ്ത് ജീവിക്കുന്നവരാണ്
ബാങ്കുകൾ, ഇൻഷ്വറൻസ് സ്ഥാപനങ്ങൾ തുടങ്ങിയവയിൽ പ്രവർത്തിക്കുന്നത്.* അത്തരം അധമ സ്ഥാപനങ്ങളും സംവിധാനങ്ങളും എല്ലാ രാജ്യങ്ങളിലും ഏറെയുണ്ട്. പബ്ലിക് സർവീസ് കമീഷൻ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ലോട്ടറി, കോടതി, സംസ്ഥാന-കേന്ദ്രനിയമസഭകൾ, മത-സ്ഥാപനങ്ങൾ, മതപുരോഹിതന്മാർ, മതപണ്ഡിതന്മാർ, മതഗ്രന്ഥങ്ങളുമായി ബന്ധപ്പെട്ട അച്ചടിശാലകൾ, രാഷ്ട്രീയപാര്‍ട്ടികളും പ്രസ്ഥാനങ്ങളും, തുടങ്ങിയവയെല്ലാം അധമ സ്ഥാപനങ്ങളും അധമ സംവിധാനങ്ങളുമാണ്; അവയെല്ലാം ദൈവ-വിപ്ലവത്തോടെ അവസാനിക്കുന്നതാണ്.

.. വലിയ ബാങ്കുകൾ "ലയനം" എന്ന കള്ളപ്പേരോടെ ചെറിയ ബാങ്കുകളെ വിഴുങ്ങുന്നത് സാധാരണമായിട്ടുണ്ട്. ടൈപ്പ് റൈറ്ററിനെ കാലഘട്ടത്തിനൊത്ത് കമ്പ്യൂട്ടർ തൂത്തെറിഞ്ഞതുപോലെയുള്ള പരിഷ്ക്കാരങ്ങൾ എല്ലാ ജീവിത മേഖലകളിലും ഉണ്ടാകുന്നതാണ്. ദൈവ-വിപ്ലവ വിശകലനം - 2 ലും മഹാഗ്രന്ഥത്തിലും ഭരണകൂടം അച്ചടിക്കുന്നത് കള്ളനോട്ടാണെന്ന് വിശദീകരിച്ചിരുന്നു. *തീകത്തുന്നവയും, വെള്ളത്തിൽ വീണാൽ കുതിർന്നു നശിക്കുന്നവയും, ചിതലു തിന്നുന്നവയും, ദ്രവിക്കുന്നവയും, അഴുക്കുപിടിക്കുന്നവയും, പുരളുന്ന അഴുക്കുകളെ നീക്കംചെയ്യാൻ കഴിയാത്തവയും, തുടർച്ചയായിട്ട് ഉപയോഗിച്ചാൽ പെട്ടെന്ന് നശിക്കുന്നവയും, നിർമ്മാണത്തിന് ആവശ്യമാകുന്ന അദ്ധ്വാനത്തെയും യന്ത്ര സാമഗ്രികളെയും പാഴാക്കുകയും, മറ്റും ചെയ്യുന്ന കടലാസ് കറൻസി യഥാര്‍ത്ഥത്തിൽ കള്ളനോട്ടാണ്. ബഹുവിധങ്ങളിലായിട്ട് തുടർച്ചയായിട്ടുള്ള എടിഎം തട്ടിപ്പുകൾ ശരിവയ്ക്കുന്ന കാര്യവുമാണത്*. ജനങ്ങളുടെ നിക്ഷേപങ്ങളെയും മറ്റും ഏകപക്ഷീയവും ധാർമ്മിക പൊരുത്തമില്ലാത്തതുമായ നിയമങ്ങളെ തട്ടിക്കൂട്ടിക്കൊണ്ട് *ബാങ്ക് അധികാരികൾ കൊള്ളയടിച്ച് തുടങ്ങിയതിനു തുടർച്ചയായ കാര്യങ്ങൾ* മാത്രമാണ് യഥാര്‍ത്ഥത്തിൽ സംഭവിക്കുന്നത്. *കൊള്ളസംഘങ്ങളായ ഭരണാധികാരികൾ ആധാർ കാർഡ് ഉപയോഗിച്ച് ജനങ്ങളുടെ സമ്പത്തിനെ അറിയാനും കൊള്ളയടിക്കാനുള്ള സംവിധാനങ്ങളെ വിപുലീകരിക്കാനും തയ്യാറാകുമ്പോൾ ജനങ്ങളുടെ ആശ്വാസം ദൈവ-വിപ്ലവം മാത്രമാണ്.* ദൈവ-വിപ്ലവത്തോടെ അദ്ധ്വാന മൂല്യമുള്ള സ്വർണ്ണം, വെള്ളി, ചെമ്പ് നാണയങ്ങളെ സാമ്പത്തികമായ ക്രയവിക്രയങ്ങൾക്ക് ഉപയോഗിക്കുമ്പോൾ വിഷയം മംഗളമാകുന്നതാണ്. മറ്റുള്ളവരുടെ അദ്ധ്വാനത്തെ ചൂഷണംചെയ്ത് ജീവിക്കുന്നത് കടുത്ത ദൈവനിന്ദയും കൊടുംകൊള്ളയുമാണെന്ന് ബാങ്കുകളിലെ ഉദ്യോഗസ്ഥരും ജനങ്ങളുമെല്ലാം തിരിച്ചറിയുന്നതാണ്, ദൈവ-വിപ്ലവത്തോടെ സ്വയം പിരിഞ്ഞു പോകുന്നതാണ്. ജനങ്ങൾക്കെല്ലാം തങ്ങളുടെ സമ്പത്തിനെ സ്വന്തമായി സൂക്ഷിക്കാം. കൊള്ളസംഘങ്ങളായ ഭരണാധികാരികൾ സംശുദ്ധമാവുന്നതാണ്, നികുതികളും മറ്റ് അധമത്തങ്ങളും അവസാനിക്കുന്നതിനാൽ ജനങ്ങൾക്ക് സ്വന്തമായ ഇഷ്ടപ്രകാരം സമ്പത്തിനെ, തങ്ങളുടെ പൊതുവായ ആവശ്യങ്ങളെ നിറവേറ്റാൻ നിയമിച്ചിട്ടുള്ള ദാസന്മാരായ ഭരണാധികാരികളെയും സൂക്ഷിക്കാൻ ഏല്പിക്കാനാവും. *ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നവരായിട്ട് ഭരണകൂടം പ്രവർത്തിച്ചുതുടങ്ങുന്നത് ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ മാത്രമാണ്! കൊള്ളത്തലവന്മാരായ മന്ത്രിമാരും മറ്റും ജനങ്ങളുടെ ദാസന്മാരും സംരക്ഷകരുമായ ഭരണാധികാരികളായിട്ട് പരിവർത്തനപ്പെടുകയാണ്.* ബാങ്കുകളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ അനേകം മടങ്ങ് സൗകര്യങ്ങളും സൗജന്യങ്ങളും സ്വകാര്യതയും സംരക്ഷണവും ഓരോ മനുഷ്യന്റെയും സ്വന്തമായ "പൊതുഖജനാവിൽ" നിന്നു ലഭിക്കുന്നതാണ്. ആവക കാര്യങ്ങളെ മഹാശാസ്ത്രപരമായിട്ട് വിശദീകരിക്കാൻ കമ്പ്യൂട്ടർ വിദഗ്ധരായ സാമ്പത്തിക ശാസ്ത്രജ്ഞന്മാർക്ക് നിസ്സാരമായിട്ട് സാധിക്കുന്നതാണ്. സശ്രദ്ധം (( 6 )) പഠിച്ചാൽ നല്ലത്.

ചില രാജ്യങ്ങളിൽ, വിസാ, വർക് പെർമിറ്റ്, വ്യാപാര വ്യവസായ ലൈസന്‍സ് ഫീസ്, പുതുക്കൽ ഫീസ്, ഡ്രൈവിങ് ടെസ്റ്റ് ഫീസ്, ഡ്രൈവിങ് ലൈസന്‍സ് ഫീസ്, വിമാന ടിക്കറ്റ്, തുടങ്ങിയവയുടെ പേരിൽ അദ്ധ്വാനവുമായിട്ട് ബന്ധമില്ലാത്തതായ വൻകൊള്ളയാണ് നടക്കുന്നത്. ദൈവ-വിപ്ലവത്തോടെ, ഭൂമി ഒരു ദേശംപോലെ ആവുന്നതാണ്, ധർമ്മശാസ്ത്രപരമായിട്ട് പരിഹാരമുണ്ടാകുന്നതാണ്.

*സമൂഹത്തിലെ പൊതുവായ ആവശ്യങ്ങളെ നിർവ്വഹിക്കാനായിട്ട് ധാർമ്മികമായിട്ട് പ്രവർത്തിക്കുന്ന ഭരണാധികാരികളുടെ ആവശ്യം* തീർച്ചയായും ഉണ്ട്.
*ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളെ നിർവ്വഹിക്കാനായിട്ട് ഏതാനും നല്ലവരായ വ്യക്തികളോട് അപേക്ഷിക്കേണ്ടത് ജനങ്ങളാണ്. പകരം; വളരെയധികം വ്യക്തികളും അനുചരന്മാരും ജനങ്ങളോട് വോട്ട് യാചിക്കുമ്പോൾ, ആവശ്യം അവർക്കാണെന്നും ലക്ഷ്യം അധികാരങ്ങളും അവരുടെയെല്ലാം സ്വാർത്ഥങ്ങളുമാണെന്നും സുവ്യക്തമാകുന്നു*. അതായത് ഇന്ത്യയെപോലെയുള്ള രാജ്യങ്ങളിൽ *ജനങ്ങളുടെ നികുതിപ്പണവും ഊര്‍ജ്ജവും സ്വസ്ഥതയും സമാധാനവും സമയവും ജീവനുമെല്ലാം നഷ്ടപ്പെടുത്തിക്കൊണ്ട് തെരഞ്ഞെടുപ്പു മത്സരങ്ങളെ നടത്തി ഭരണാധികാരികളെ കപട-പ്രതിനിധികളിലൂടെ നിശ്ചയിക്കുകയും നിയമിക്കുകയും ഊട്ടുകയും ചെയ്യുന്നത് അധമ ചെയ്തികളാണ്*. അധമ ചെയ്തികൾക്ക് ശമ്പളം വാങ്ങുന്നവരാണ് എംഎല്‍എ-മാരും എംപി -മാരും. സംസ്ഥാനത്തെ ജനങ്ങളുടെ ശുചിത്വം, അത്യാവശ്യം, ആവശ്യം, വിനോദം എന്നിങ്ങനെയുള്ള കാര്യങ്ങളെ ശ്രദ്ധിക്കുവാൻ 4 അഥവാ5 മന്ത്രിമാരും ഒരു രാജാവും മതിയാകും.
ജനങ്ങളുടെ ദാസന്മാരായ മന്ത്രിമാരും സർക്കാർ-ജീവനക്കാരും പോലീസുകാരും ഉൾപ്പെടെയുള്ള ഭരണാധികാരികളെ നിയമിക്കേണ്ടത് എങ്ങനെ വേണമെന്ന് ദൈവ-വിപ്ലവ വിശകലനം 2 - ൽ വിശദീകരിച്ചിട്ടുണ്ട്.

*കോടതി* കൊണ്ട് ഉദ്ദേശിക്കുന്നത് നീതിന്യായങ്ങളെ നിർവ്വഹിക്കുക എന്നതാണെങ്കിൽ മണ്ണിന്റെ നിയമങ്ങൾ പ്രകാരം നീതിന്യായ ശാസ്ത്രം കൈകാര്യം ചെയ്യേണ്ടുന്നത് രാജാവും മന്ത്രിമാരുമാണ്. ദൈവ-വിപ്ലവത്തോടെ ഇന്നത്തെ പൂച്ചാണ്ടിക്കോടതികളുംഅനുബന്ധങ്ങളായ അധമ സംവിധാനങ്ങളും അവസാനിക്കുന്നതാണ്. *അധമ പ്രവൃത്തികൾക്ക് ശമ്പളവും അലവൻസുകളും മറ്റും കൈപ്പറ്റുന്നത്* അവസാനിക്കാറായി : ഉടനെ ദൈവ-വിപ്ലവം ആരംഭിക്കുന്നതാണ്.

... പെൻഷനുകളെയും മറ്റും ദൈവീകമായിട്ട് ശുദ്ധിചെയ്യുന്നതാണ്. *വ്യക്തി തൊഴിൽ ചെയ്യുന്നതും താൽക്കാലികമായിട്ടോ സ്ഥിരമായിട്ടോ തൊഴിലിൽ നിന്ന് വിരമിക്കുന്നതോ വ്യക്തിയുടെ സ്വകാര്യ വിഷയമാണ്; ധർമ്മശാസ്ത്രപരമായിട്ട് വ്യക്തിസ്വാതന്ത്ര്യത്തെയും ആരോഗ്യത്തെയും ആവശ്യങ്ങളെയും ആനന്ദങ്ങളെയും കണക്കാക്കി വ്യക്തി നിശ്ചയിക്കേണ്ടുന്ന കാര്യമാണ്.* *ന്യായാധിപന്മാർ, ജില്ലാ കലക്ടറന്മാർ, ഗവ:സെക്രട്ടറിമാർ, ഉന്നത പോലീസ് അധികാരികൾ*, ഉദ്യോഗസ്ഥ മേധാവികള്‍, സാഹിത്യ അക്കാദമിക്കാർ, ലക്ചറന്മാർ, കോളേജ് പ്രിൻസിപ്പാളന്മാർ, സർവ്വകലാശാല വൈസ് ചാൻസലന്മാർ, ശാസ്ത്രജ്ഞന്മാർ, തുടങ്ങിയവർക്ക് പോലും തങ്ങൾക്ക് സൃഷ്ടി-സ്ഥിതി-സംഹാര കർത്താവായ ദൈവം മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള വ്യക്തിസ്വാതന്ത്ര്യത്തെ വിവരദോഷികളായ ഭരണാധികാരികൾ നിഷേധിച്ചതും നിഷേധിക്കുന്നതും വിഷയമാവാഞ്ഞത് മേല്പടിയാന്മാരും ഭരണാധികാരികളും കാട്ടിയ *കടുത്ത ദൈവനിന്ദയാണ്;* ദൈവശിക്ഷകളും ഉണ്ടാകുന്നതാണ്. ദൈവം ബുദ്ധിശക്തികളെ കുറച്ചു നൽകിയിട്ടുള്ള മൃഗങ്ങൾ ഒരു പക്ഷേ കൂടുതൽ ശ്രേഷ്ഠമായി പെരുമാറുന്നുണ്ട്! ഗവ:ജോലിക്കു സ്ഥിരത കൊടുക്കുന്നതും ജനങ്ങൾക്ക് തൊഴിൽ നൽകുന്നതും ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളെ നിർവ്വഹിക്കാനായിട്ട് ചുമതലപ്പെടുത്തിയിട്ടുള്ള ജനങ്ങളുടെ ദാസന്മാരായ ഭരണാധികാരികളുടെ പണിയല്ല. ശരീരം ഉൾപ്പെടെ ജീവിക്കാൻ ആവശ്യമായ സർവ്വതും നൽകി സംരക്ഷിക്കുന്ന മണ്ണായ ദൈവത്തെ സ്നേഹിക്കുന്നവരോട് മണ്ണ് കനിയുന്നതാണ്; ഓരോ മനുഷ്യനും ഉചിതമായ തൊഴിൽ കൊടുക്കുന്നതാണ്.
പെൻഷനുകൾ എന്ന കള്ളപ്പേരിലും മറ്റും അന്യരുടെ, പ്രത്യേകിച്ചും 'കൃഷിക്കാരുടെ' അദ്ധ്വാനത്തെ, ചൂഷണംചെയ്ത് ജീവിക്കാൻ പാടില്ല. മുമ്പ് വ്യക്തമാക്കിയതുപോലെ,
ദൈവീകമായ സാമ്പത്തിക കൈമാറ്റ നിരോധന നിയമവും, ദൈവീകമായ ഇഷ്ട ദാന നിയന്ത്രണ നിയമവും പ്രകാരം ജീവിക്കുമ്പോൾ, എല്ലാ ജനങ്ങൾക്കും *വാർദ്ധക്യ കാലത്ത് * ഉറ്റവരുടെ സ്നേഹവും പരിചരണവും ഉറപ്പാകുന്നതാണ്. വൃദ്ധ ഭവനങ്ങളുടെയും അനാഥാലയങ്ങളുടെയും, പെൻഷനുകളുടെയും മറ്റും ആവശ്യം ഉണ്ടാകുന്നതല്ല പൊതുഖജനാവ് സമ്പന്നമാണെങ്കിൽ സാമ്പത്തിക ദാരിദ്ര്യവും ധാർമ്മിക യോഗ്യതകൾക്കൊത്തും സഹായിക്കാവുന്നതാണ്. പൊതുഖജനാവ് സംശുദ്ധമാവണം. അതും ഭരണാധികാരികളുടെ ചുമതലയാണ്.

*... ഭൂമിയുടെ അവയവങ്ങൾ മാത്രമായ രാജ്യങ്ങളുടെ പേരിലുള്ള, വാക്കേറ്റങ്ങളും യുദ്ധങ്ങളും ആയുധ നിർമ്മാണങ്ങളും കരാറുകളും അവസാനിക്കുന്നു.*

ദൈവ-വിപ്ലവത്തോടെ ഭൂമിയിലെങ്ങുമുള്ള ജനങ്ങൾക്ക് തങ്ങളെപ്പറ്റിയും, മണ്ണും ഭൂമിയുമായ ദൈവത്തെപ്പറ്റിയും സുവ്യക്തമായ ജ്ഞാനം ലഭിക്കുന്നു. രാജ്യങ്ങളുടെയും അതിർത്തികളുടെയും ഭരണാധികാരികളുടെയും മറ്റും പേരിൽ ഭൂമിയിലെങ്ങുമുള്ള വാക്കേറ്റങ്ങളും അടിപിടികളും യുദ്ധങ്ങളും ഒളിപ്പോരുകളുമെല്ലാം അവസാനിക്കുന്നതാണ്.

രാജ്യങ്ങളുടെ അതിർത്തികളെ മണ്ണിന്റെ അഥവാ ദൈവത്തിന്റെ നിയമങ്ങൾ പ്രകാരം നിശ്ചയിക്കുന്നത് ജനങ്ങൾക്ക് വൈവിധ്യങ്ങളായ ആനന്ദങ്ങളെ ആസ്വദിക്കുവാനും, ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളെ ആനന്ദത്തോടെ നിറവേറ്റുവാനും മാത്രമാണെന്നു മനുഷ്യർ തിരിച്ചറിയുന്നതാണ്.

💓 ആയുധങ്ങളെയും, ആയുധ നിർമ്മാണങ്ങളെയും എല്ലാ രാജ്യങ്ങളിലെയും ജനങ്ങൾ ഉപേക്ഷിക്കുന്നതാണ്; ഇന്നത്തെ പട്ടാള ജോലിക്ക് ജനങ്ങളെ ലഭിക്കുന്നതല്ല; എന്നീ വചനങ്ങളുടെ ആഴം വളരെ വളരെ വലുതാണ്. മോഷണം, കൊലപാതകം, കൊള്ള, സ്ത്രീപീഢനം, മദ്യപാനം, പുകവലി, തുടങ്ങിയവ തൊഴിലുകല്ലെന്നും *അധമ പ്രവൃത്തികൾ അഥവാ അധമ ചെയ്തികൾ* ആണെന്നും മുമ്പ് വിശദമാക്കിയതാണ്. *ഭൂമിയിലെ രാജ്യങ്ങളിലെല്ലാമുള്ള പട്ടാളക്കാരിൽ വലിയൊരു വിഭാഗം തൊഴിൽ എന്ന കള്ളപ്പേരിൽ ചെയ്യുന്നത് മേല്പറഞ്ഞ അധമ പ്രവൃത്തികളാണ്.* പട്ടാളക്കാർ ചെയ്യുന്ന അധമ ചെയ്തികളിൽ ഏതെല്ലാം തങ്ങൾ ചെയ്യുന്നില്ലായെന്നും, എന്തെല്ലാം കൂടുതലായി ചെയ്യുന്നുവെന്നും പോലീസ് സേന, സർക്കാർ ആഫീസുകളിലും മറ്റുമുള്ള ഉദ്യോഗസ്ഥർ, മന്ത്രിമാർ തുടങ്ങിയവർക്ക് സ്വയം കണക്കെടുപ്പു നടത്തുകയും ശുദ്ധീകരണത്തിന് ഉപയോഗപ്പെടുത്താവുന്നതുമാണ്.

രാജ്യം അഥവാ ഭൂമി അഥവാ ദൈവം, ജനങ്ങളെയാണ് സദാ രക്ഷിക്കുന്നതെന്നും, രാജ്യത്തെ രക്ഷിക്കുന്നുവെന്ന് ഭരണാധികാരികളും പട്ടാളക്കാരും ജനങ്ങളും മറ്റും ചിന്തിച്ചുപോരുന്നത് കടുത്ത അജ്ഞാനവും അവിവേകവും നിമിത്തമാണെന്നും മനസ്സിലാക്കുന്നതാണ്.

പൊതുജനങ്ങളുടെ സമ്പത്തിനെ ദുരുപയോഗം ചെയ്ത്, അധമ സംവിധാനങ്ങളെയും, അധമരായ ഭരണാധികാരികളുടെ ദുസ്വാർത്ഥങ്ങളെയും സംരക്ഷിക്കുന്നതിന് രാജ്യ രക്ഷയെന്നും പ്രതിരോധമെന്നും പറയുന്നത് കടുത്ത ദൈവനിന്ദയാണ്. അനേകം നൂറ്റാണ്ടുകളായിട്ട്, അധമങ്ങളും അസംബന്ധങ്ങളുമായ വിചാരങ്ങളെ വസ്തുതകളാണെന്നും അത്യാവശ്യങ്ങളാണെന്നും തെറ്റിദ്ധരിച്ച് ഭൂമിയിലെ എല്ലാ രാജ്യങ്ങളിലും നഷ്ടപ്പെടുത്തിയ സമ്പത്തും ഊര്‍ജ്ജവും സമാധാനവും മനുഷ്യജീവിതങ്ങളും ജീവതാനന്ദവും സമയങ്ങളുമെല്ലാം കണക്കാക്കുന്നതു തന്നെ അതികഠിനമാണ്.

ഭാവിയിലെ ജീവിതത്തിൽ, ദൈവ-വിപ്ലവത്തോടെ, ലോകത്തിലെ കൊടും അധമങ്ങളായ മേല്പറഞ്ഞ നഷ്ടങ്ങളും കഷ്ടങ്ങളും ഒഴിവാകുമ്പോൾ ഉണ്ടാവുന്ന സാമ്പത്തിക നേട്ടങ്ങളെ കണക്കാക്കുമ്പോൾ തന്നെ ഞെട്ടുന്നതാണ്, അതിശയിക്കുന്നതാണ്, ആനന്ദിക്കുന്നതാണ്, ഭൂമിയിലെങ്ങുമുള്ളവർ ചെയ്തുകൂട്ടിയ കൊടും അപരാധങ്ങളെ ഓർത്ത് കുറെ പേർ കുണ്ഠിതപ്പെടുന്നതുമാണ്. ആയുധങ്ങൾക്കും ആയുധ വാഹിനികൾക്കും കര-വായു-നാവിക സേനകൾക്കും അവരുടെയെല്ലാം വാഹനങ്ങൾക്കും ബന്ധപ്പെട്ട കാര്യങ്ങൾക്കുമായിട്ട് ഭൂമിയിലെ രാജ്യങ്ങളിലെല്ലാം പാഴാക്കുന്ന ധനവും ഊര്‍ജ്ജവും സമയങ്ങളും മനുഷ്യ ജീവിതങ്ങളുമെല്ലാം ലാഭിക്കുമ്പോൾ തന്നെ ഭൂമിയിലെങ്ങും സ്വർഗ്ഗ സുഖങ്ങളെ ഒരുക്കാൻ കഴിയുന്നതാണ്.

*രാജ്യങ്ങളുടെ പേരിലുള്ള കരാറുകളും അവസാനിക്കുന്നു.* മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അവയവങ്ങൾ മാത്രമായ രാജ്യങ്ങളുടെ അഥവാ രാഷ്ട്രങ്ങളുടെ രൂപഘടനകളും പ്രവർത്തനങ്ങളും അടിസ്ഥാനപരമായിട്ട് മഹാനിശ്ചയിക്കുന്നത് ഭൂമി തന്നെയാണ്. പർവ്വതങ്ങളെയും വനങ്ങളെയും കരപ്രദേശങ്ങളെയും മരുഭൂമികളെയും സമുദ്രങ്ങളെയും നദികളെയും തോടുകളെയുമൊക്കെ മാത്രമല്ല; ഭൂകമ്പം, സുനാമി, വേലിയേറ്റം, വേലിയിറക്കം, ജലപ്രഭാവം, അഗ്നി പർവ്വതം, കാട്ടുതീ, കൊടുങ്കാറ്റ്, മഞ്ഞ്, മഴ, വെയിൽ, കാലാവസ്ഥ, തുടങ്ങിയവകളെയും മഹാനീതിശാസ്ത്ര പ്രകാരം മഹാസൃഷ്ടിക്കുന്നതും മഹാഭരിക്കുന്നതും സൃഷ്ടി-സ്ഥിതി-സംഹാര കർത്താവും ഭൂമിയുമായ ദൈവമാണ്. ജലം, കൽക്കരി, ലോഹങ്ങൾ, പെട്രോളിയം, തുടങ്ങിയവയുടെ ഖനനം, ജലസേചനം, അണക്കെട്ട്, എന്നിങ്ങനെയുള്ള ഏതാനും കാര്യങ്ങളെ ചില കാലങ്ങളിൽ (മണ്ണും ഭൂമിയുമായ ദൈവം) മഹാഅനുഗ്രഹിച്ച് അനുവദിച്ചിട്ടുള്ളതിനെ മനുഷ്യരുടെ കേമത്തങ്ങളായും, ഭൂമിയുടെ കാര്യങ്ങളെ മനുഷ്യർ ഭരിക്കുന്നതായും മറ്റും കണക്കാക്കിയാൽ വലിയ ഭോഷത്തമാണ്; അപരാധവുമാണ്. (ഭൂമിയായ) ദൈവത്തിന് മനുഷ്യർ ഉൾപ്പെടെയുള്ള യാതൊരു സൃഷ്ടികളുടെയും സഹായം യാതൊരു കാര്യങ്ങൾക്കും ആവശ്യമില്ല. (ഭൂമിയായ) ദൈവത്തിന്റെ അവയവങ്ങളായ രാജ്യങ്ങളുടെ പേരിൽ കരാറുകളും, വാക്കേറ്റങ്ങളും, യുദ്ധങ്ങളും മറ്റും ഉണ്ടാക്കുവാൻ മനുഷ്യർക്കു കഴിയുന്നതല്ല; വിഡ്ഢികളായ മനുഷ്യർ തങ്ങൾ കാട്ടിക്കൂട്ടുന്ന കോനാമ്പീച്ചികൾ രാജ്യങ്ങളുടെ പേരിലാണെന്നും രാജ്യത്തിനു വേണ്ടിയാണെന്നും തെറ്റിദ്ധരിച്ചിരിക്കുകയാണ്. മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അവയവങ്ങൾ മാത്രമായ രാജ്യങ്ങളുടെ പേരിനെ ദുരുപയോഗം ചെയ്യുന്നതും കോനാമ്പീച്ചികളായ കരാറുകളും, വാക്കേറ്റങ്ങളും, യുദ്ധങ്ങളും മറ്റും ഉണ്ടാക്കുന്നതും കടുത്ത ദൈവനിന്ദയാണ്; ദൈവശിക്ഷകളും വാരിക്കൂട്ടുകയാണ്.

മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അവയവങ്ങൾ മാത്രമായ രാജ്യങ്ങളിലെ ജനങ്ങളുടെയും വളർത്തു മൃഗങ്ങളുടെയും മറ്റും ക്ഷേമം കണക്കാക്കി, ജനങ്ങളുടെ ദാസന്മാരായ ഭരണാധികാരികൾക്ക് മറ്റു രാജ്യങ്ങളിലെ ഭരണാധികാരികളുമായി ധർമ്മശാസ്ത്രപരമായിട്ട് ഒത്തൊരുമിച്ചു പ്രവർത്തിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യമുണ്ട്. സംഹാരം പുരോഗമിക്കുമ്പോൾ ജനങ്ങളുടെ സംഖ്യ കുറയുന്നതും, ഭരണച്ചിലവുകൾ കുറയ്ക്കാനുള്ള ദൈവീകമായ നടപടിയായി ചില രാജ്യങ്ങളിലെ ഭരണത്തെ മറ്റു രാജ്യങ്ങളിലെ ഭരണകൂടവുമായിട്ട് കൂട്ടിച്ചേർക്കുന്നതാണ്. ആവക കാര്യങ്ങളെല്ലാം ജനങ്ങൾക്കു വേണ്ടി ജനങ്ങൾ ചെയ്യുന്നതാണ്; (മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അവയവങ്ങൾ മാത്രമായ) രാജ്യങ്ങൾക്കു വേണ്ടിയല്ലായെന്ന് സുവ്യക്തമാണ്. *ക്ഷേമമായി ജീവിക്കുന്ന ജനങ്ങൾക്കെല്ലാം*, ദാരിദ്ര്യത്തിലും മറ്റും കഴിയുന്ന ചുറ്റുമുള്ളവരുടെയും ഭൂമിയിലെ എല്ലാ രാജ്യങ്ങളിലെയും ജനങ്ങളുടെയും അഭിവൃദ്ധിയെയും ആനന്ദങ്ങളെയും വർദ്ധിപ്പിക്കാനുള്ള ബാദ്ധ്യതയുണ്ട്; *അവരവർക്കു വേണ്ടിയാണത്.* എന്തുകൊണ്ടെന്നാൽ, *ഇന്ന് ക്ഷേമമായി ജീവിക്കുന്ന ജനങ്ങളെ ഏതു രാജ്യങ്ങളിലെ എങ്ങനെയെല്ലാമുള്ള അവസ്ഥകളിൽ പുനർജ്ജനിപ്പിക്കണമെന്ന്* മഹാനീതിശാസ്ത്ര പ്രകാരം മഹാനിശ്ചയിച്ചിക്കുന്നത് മഹാനീതിപതി കൂടിയായ *ഭൂമിയാണ്.*

... ജയിലുകളുടെ ആവശ്യം ഉണ്ടാകുന്നതല്ല; കുറ്റവാളികളെ ശിക്ഷിക്കുന്നത് ഉടുതുണിയോടെ കാട്ടിലേക്കും, ദ്വീപിലേക്കും അയച്ചാണ്.
.....

*... ഭൂമിയിലെങ്ങും സാമ്പത്തിക സമത്വം സ്ഥാപിതമാകുന്നു.*
💓 ദൈവ-വിപ്ലവത്തോടെ ഭൂമിയിലെ എല്ലാ രാജ്യങ്ങളിലും *മഹാസാമ്പത്തിക വിപ്ലവം* ഉണ്ടാകുന്നതാണ്. മുതലാളിത്ത വ്യവസ്ഥിതിയിലെ വ്യക്തിസ്വാതന്ത്ര്യവും, സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലെ സമത്വവും സമന്വയിക്കുമ്പോൾ, യഥാര്‍ത്ഥത്തിൽ അവ രണ്ടും ദൈവീകമായ സാമ്പത്തിക ശാസ്ത്രത്തിന്റെ അംശങ്ങൾ മാത്രമാണെന്നും സുവ്യക്തമാകുന്നു.

💓 എല്ലാ രാജ്യങ്ങളിലുമുള്ള നേതാക്കൾ ഉൾപ്പെടെയുള്ള എല്ലാ ജനങ്ങളും "രാഷ്ട്രീയ-മത-ജാതി-ഉപജാതി ജീവികൾ" എന്ന അധമമായ അവസ്ഥയെ ഉപേക്ഷിച്ചുകൊണ്ട് "ദൈവം സൃഷ്ടിച്ചിട്ടുള്ള മനുഷ്യരാവുന്നതാണ് ". അതോടെ പ്രസ്ഥാനങ്ങളെല്ലാം അവസാനിക്കുന്നതാണ്; മിഥ്യകളാവുന്നതാണ്.

ധർമ്മ ശാസ്ത്ര പ്രകാരം ജീവിച്ചാൽ എല്ലാവർക്കും ആനന്ദിച്ചു മാത്രം ജീവിക്കുവാൻ സാധിക്കുന്നതാണ്.
ധാർമ്മികമായിട്ട് ഉയര്‍ന്ന പ്രവൃത്തികൾക്ക് പുണ്യം ലഭിക്കുന്നതാണ്. അധമ പ്രവൃത്തികൾ ചെയ്ത കുഞ്ഞുങ്ങളെ ശിക്ഷിച്ചു തിരുത്തുന്നതും ശേഷം മഹാവാത്സല്യത്തോടെ ഉയർത്തുന്നതുമാണ്.
ആധാർ, വോട്ടർ ഐഡി, ഹെൽമെറ്റ്, തുടങ്ങിയ യാതൊരു കാര്യവും മനുഷ്യനു നിർബ്ബന്ധമാക്കാൻ ജനങ്ങളുടെ ദാസന്മാരായ ഭരണാധികാരികൾക്ക് അധികാരമില്ലെന്ന് മുമ്പ് മഹാശാസ്ത്രപരമായിട്ട് തെളിയിക്കുകയും, വെബ്സൈറ്റിലൂടെയും (www.omsathyam.com), വാട്സ്ആപ്പിലൂടെയും (+919037176007) ഫേസ്ബുക്കിലൂടെയും (ParamaSivan MahaaDaasan), ഓംസത്യം omsathyam എന്ന blogger-ലൂടെയും പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ദൈവത്തെയും മഹാപ്രപഞ്ചത്തെപ്പറ്റിയുമുള്ള എല്ലാ കാര്യങ്ങളും ചോദ്യങ്ങളും ഉത്തരങ്ങളും www.omsathyam.com എന്ന വെബ്സൈറ്റിൽ നിന്ന് സൗജന്യമായിട്ട് ഡൗൺലോഡു ചെയ്യാൻ കഴിയുന്ന മഹാഗ്രന്ഥത്തിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്;
വാട്സ്ആപ് മുഖേന പ്രസിദ്ധീകരിച്ചുകഴിഞ്ഞ ദൈവ-വിപ്ലവ വിശകലനങ്ങളും മഹാഗ്രന്ഥത്തിന്റെ ഭാഗമായിട്ട് കണക്കാക്കേണ്ടതാണ്.

... *യഥാര്‍ത്ഥമായ 4 വേദങ്ങളെയും വീണ്ടെടുക്കുന്നു.*
എല്ലാ സൃഷ്ടിചക്രങ്ങളിലും മായ പ്രത്യക്ഷമാവുകയും ദൈവ-വിപ്ലവം ആരംഭിക്കുകയും ചെയ്യുന്നതിനു തൊട്ടു മുമ്പ് വേദങ്ങളെ വീണ്ടെടുക്കുന്നുണ്ട്.
മഹാശക്തിയായ ദൈവത്തിന്റെ മഹാജ്ഞാനമാകുന്ന മഹാശാസ്ത്രം പ്രകാരമാണ് ജീവികളെല്ലാം ഉൾപ്പെട്ട മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭദ്രമാക്കിയിട്ടുള്ളത്.
ഭൗതിക ശാസ്ത്രം, ധർമ്മ ശാസ്ത്രം, ആത്മീയ ശാസ്ത്രം, വർജ്ജ്യമായ മന്ത്ര ശാസ്ത്രം എന്നിങ്ങനെ മഹാപ്രപഞ്ചത്തിന്റെ മഹാശാസ്ത്രത്തിന് 4 ശാഖകളും ഉപശാഖകളുമുണ്ട്. മേല്പറഞ്ഞ 4 ശാസ്ത്ര ശാഖകളാണ് യഥാര്‍ത്ഥമായ 4 വേദങ്ങൾ. 4 വേദങ്ങളെയും അവ പ്രകാരമുള്ള ശക്തികളെയും കൂട്ടിയിണക്കുമ്പോൾ മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളായി. അവയെല്ലാം പരസ്പര പൂരകങ്ങളാണ്. മേല്പറഞ്ഞ യഥാര്‍ത്ഥമായ വേദങ്ങൾ, സ്മൃതി, പുരാണം എന്നിവയെ മുമ്പ് പ്രസിദ്ധീകരിച്ചുകഴിഞ്ഞ ദൈവ-വിപ്ലവ വിശകലനങ്ങളിലും മഹാഗ്രന്ഥത്തിലും മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.

ഭൂമിയിൽ അഥവാ മണ്ണിൽ ജനിക്കുകയും ജീവിക്കുകയും മരണത്തോടെ മണ്ണിൽ അടിയുകയും, മണ്ണ് നൽകുന്ന ശരീരത്തെയും സമ്പത്തുകളെയും ആനന്ദങ്ങളെയും കൊണ്ട് ജീവിക്കുകയും ചെയ്യുന്ന മനുഷ്യർ, *ദൈവവും ഭൂമിയുമായ മണ്ണിന്റെ നിയമങ്ങളെ* കണ്ടെത്താനും മനസ്സിലാക്കാനും ഉള്‍ക്കൊണ്ടു പ്രവർത്തിക്കാനും ബാദ്ധ്യസ്ഥരാണ്.

*സാമ്പത്തിക കൈമാറ്റ നിരോധന നിയമം നടപ്പാവുന്നതോടെ ധന ആർത്തി അവസാനിക്കുന്നതാണ്. യാതൊരു വ്യക്തിക്കും/കുടുംബത്തിനും സ്വയം അദ്ധ്വാനിക്കാതെ, മുൻഗാമികളുടെ സമ്പത്തിനെ ആസ്വദിച്ചുകൊണ്ട് അലസന്മാരായിട്ട് തുടരാൻ കഴിയാതെ വരുന്നതാണ്.* സമ്പത്തിനെ ദുരുപയോഗം ചെയ്യാൻ കഴിയുന്നതല്ല. *അതോടെ ഭൂമിയിലെങ്ങും സാമ്പത്തിക സമത്വം സ്ഥാപിതമാകുന്നതാണ്.* ജനങ്ങളുടെ ഇടയിൽ സ്നേഹവും വിശ്വാസവും സമാധാനവും വർദ്ധിക്കുന്നതാണ്. ഭൂമിയിലെങ്ങുമുള്ള സമസ്ത ജീവിത മേഖലകളിലും ശുചിത്വം വർദ്ധിക്കുന്നതാണ്. ജീവിത കാര്യങ്ങളിലെല്ലാം ശുചിത്വം വേണമെന്ന് ഭൂമിയിലെങ്ങുമുള്ള ഓരോ മനുഷ്യനും സ്വയം ബോദ്ധ്യമാവുന്നതാണ്; ഉൾക്കൊണ്ട് ജീവിക്കുന്നതാണ്; അതോടെ ഭൂമിയിലെങ്ങുമുള്ള ജനങ്ങൾക്ക് ലഭിക്കുന്ന പുണ്യവും വർദ്ധിക്കുന്നതാണ്.

*സാമ്പത്തിക കൈമാറ്റ നിരോധന നിയമം ഭാവനയായി തുടരുമെന്നോ, നടപ്പാക്കാൻ തുനിഞ്ഞാൽ രക്തച്ചൊരിച്ചിൽ ഉണ്ടാവുമെന്നോ ചിന്തിക്കേണ്ട.* ദൈവ-വിപ്ലവത്തോടെ സാമ്പത്തിക കൈമാറ്റ നിരോധന നിയമം യാഥാർത്ഥ്യമാകുന്നതാണ്; സ്വർഗ്ഗ സുഖങ്ങളെ ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങൾക്കും ആസ്വദിക്കുവാനുള്ള ആധാരമായി തീരുന്നതുമാണ്.

സദാചാര ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, തൊഴിൽ ശാസ്ത്രം, ഭരണ ശാസ്ത്രം, നീതിന്യായ ശാസ്ത്രം, യുക്തി ശാസ്ത്രം തുടങ്ങിയ ശാഖകളും ഉപശാഖകളും ചേര്‍ന്ന *ധർമ്മ ശാസ്ത്രത്തെ* ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങളുടെയും അഥവാ അന്താരാഷ്ട്രപരമായ ഭരണഘടനയായിട്ട് സ്വീകരിക്കുന്നതാണ്.
ചുരുക്കി പറയുമ്പോൾ, ദൈവ രാജ്യം സ്ഥാപിക്കപ്പെടുകയും, പരമാനന്ദത്തോടെ ജീവിക്കാനുള്ള മഹാഭാഗ്യത്തെ ഭൂമിയിലെങ്ങുമുള്ള എല്ലാ മനുഷ്യർക്കും ലഭിക്കുകയും ചെയ്യുന്നതാണ്

ദൈവം, തന്റെ *ആദിയും അന്തവുമില്ലാത്ത മഹാശക്തിയുടെയും മഹാജ്ഞാനത്തിന്റെയും* അല്പാല്പം കൊണ്ട് മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭദ്രപ്പെടുത്തിയിട്ടുള്ളത് കുഞ്ഞുങ്ങളായിട്ട് സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ജീവികളെയെല്ലാം അനന്തങ്ങളെന്നോണമുള്ള ആനന്ദങ്ങളെ അനുഭവിപ്പിക്കാൻ ആണെന്ന തിരിച്ചറിവ് കുഞ്ഞുങ്ങൾ പ്രകടിപ്പിക്കണ്ടേ ?
മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മണ്ണും ഭൂമിയുമായ ദൈവത്തിൽ നിന്നും, മാനുഷികമായ ബന്ധങ്ങളിൽ നിന്നും *മോക്ഷം* അഥവാ *മുക്തി* നേടുന്നതിനു മുമ്പ്; ദൈവത്തോടും, ഉറ്റവരോടും, ചുറ്റുമുള്ളവരോടും, മറ്റുള്ള ജീവികളോടും ഒക്കെ ചെയ്ത പിഴവുകൾക്കും ദ്രോഹങ്ങൾക്കുമുള്ള പരിഹാരമുണ്ടാക്കണം : ദൈവശിക്ഷകളായിട്ട് അനുഭവിച്ചും, നന്മകളെ വർദ്ധിപ്പിച്ചും വേണം *മുക്തി* നേടേണ്ടത് എന്ന് മഹാനീതിശാസ്ത്ര പ്രകാരം മഹാനിശ്ചയിച്ചിട്ടുളളത് ആർക്കു വേണ്ടിയാണ് ? കുഞ്ഞുങ്ങളോടുള്ള മഹാവാത്സല്യത്തെ തന്റെ മഹാആനന്ദമായിട്ട് മഹാനിശ്ചയിച്ചുകൊണ്ട് കുഞ്ഞുങ്ങൾക്കെല്ലാം സമമായിട്ട് എല്ലാ ആനന്ദങ്ങളെയും ലഭ്യമാക്കുന്ന മഹാപിതാവും മഹാമാതാവും മഹാനീതിപതിയും ഭൂമിയുമായ ദൈവത്തിന്റെ ധർമ്മശാസ്ത്ര പ്രകാരം കുഞ്ഞുങ്ങൾ ജീവിച്ചാൽ മണ്ണും ഭൂമിയുമായ ദൈവം മഹാവാത്സല്യത്തോടെ കുഞ്ഞുങ്ങളുടെയെല്ലാം കാല്പാദത്തെ നക്കി-ശുദ്ധമാക്കുന്നതാണ്; ഗോമാതാവ് (പശു), കിടാവിനെ നക്കുമ്പോലെ; അപ്പോൾ മനുഷ്യർക്ക് ഇക്കിളിയോടെ ചിരിക്കാം.

💓 💓 💓 💓 💓
(( *5* )) എല്ലാ ജനങ്ങൾക്കും സൗജന്യമായിട്ട് ജലം ലഭിക്കുന്നതാണ്. എല്ലാ സാധനങ്ങളുടെയും വില ഏറെക്കുറെ പത്തിലൊന്നു മുതൽ ആയിരത്തിലൊന്നു വരെയായി കുറയുന്നതാണ്. എല്ലാ സേവനങ്ങളുടെയും കൂലി/വേതനം പത്തിലൊന്നു മുതൽ ആയിരത്തിലൊന്നു വരെയായി കുറയുന്നതാണ്. നികുതികളും പലിശകളും മറ്റ് അധമത്തങ്ങളും അവസാനിക്കുമ്പോൾ സാധനങ്ങളുടെ വില കുത്തനെ താഴുന്നതും മൂല്യം ധർമ്മശാസ്ത്രപരമായിട്ട് ക്രമപ്പെടുന്നതുമാണ്.

വായു, വെളളം, മണ്ണ് എന്നിവ ജീവികളുടെയെല്ലാം ജീവഘടകങ്ങളാണ്. സൂക്ഷ്മമായ അപഗ്രഥനത്തിൽ വായു, വെള്ളം എന്നിവയെ സൃഷ്ടിച്ചിട്ടുള്ളത് മണ്ണാണെന്നു കാണാം. എങ്ങനെയെന്നാൽ മണ്ണിലെ വസ്തുക്കളിലുള്ള ഓക്സൈഡുകൾ, സൾഫേറ്റുകൾ, നൈട്രേറ്റുകൾ തുടങ്ങിയവയെ വിഘടിപ്പിച്ച് മഹാഉചിതമായ സമയത്ത് വാതകങ്ങളാക്കി മാറ്റാൻ അവയിലെല്ലാം ഉൾപ്പെട്ട ഓക്സിജന് കഴിയുന്നതാണ്. ദൈവത്തിന്റെ വാതക രൂപവും, ജീവികളുടെയെല്ലാം ജീവനും ശക്തിയുമാണ് ഓക്സിജൻ. ഓക്സിജൻ എങ്ങനെയെല്ലാം പ്രവർത്തിക്കണമെന്നു മഹാനിശ്ചയിക്കുന്നത് ഓക്സിജൻ തന്നെയാണ്. സൂര്യനെ സൃഷ്ടിച്ചിട്ടുള്ളത് ഭൂമിയാണെന്ന സത്യത്തെ ശാസ്ത്ര സാങ്കേതിക വികസനത്തിലൂടെ വൈകാതെ ബോദ്ധ്യപ്പെടുന്നതാണ്. സൂര്യനിൽ നിന്ന് ഭൂമിയിൽ എത്തുന്ന" ഭൂമിയുടെ ദാസനും പരമാത്മാവുമായ വാതകരൂപത്തിലുള്ള ഹൈഡ്രജനുമായി " ചേര്‍ന്ന് ധർമ്മാവസ്ഥയിലുള്ള ജലത്തെ ഭൂമിയിൽ സൃഷ്ടിക്കുന്നത് ഓക്സിജനാണ്. ദൈവത്തിന്റെ ദ്രാവക രൂപമാണ് ജലം. പരമാത്മാവിൽ നിന്ന് ജീവാത്മാവായിട്ട് പുതിയൊരു ഹൈഡ്രജനെ സൃഷ്ടിക്കുന്നതും ഓക്സിജനാണ്. ദൈവത്തിന്റെ ഖര രൂപമായ മണ്ണിന്റെ ഘടകങ്ങളെ മഹാഉചിതമായി സംയോജിപ്പിച്ചുകൊണ്ട്, ജലത്തിലെ ജീവനായ ഓക്സിജനാണ് ജീവാത്മാവിന് ശരീരത്തെ മഹാഅനുഗ്രഹിച്ചു നൽകുന്നതും ആദ്യ ജീവിയായിട്ട് മത്സ്യത്തെ സൃഷ്ടിക്കുന്നതും.

ജീവനും ശക്തിയും ദൈവത്തിന്റെ വാതകരൂപവുമായ ഓക്സിജൻ, പരമാത്മാവായ ഹൈഡ്രജൻ, ജീവനും പരമാത്മാവും ചേര്‍ന്ന് ജലം ഉണ്ടാകുന്നു, ഭൂമി സൂര്യനെ സൃഷ്ടിച്ചു എന്നിങ്ങനെയുള്ള വാചകങ്ങൾ അനേകർക്ക് *ആശയക്കുഴപ്പം* ഉണ്ടാക്കുന്നതാണ്. ഗ്രഹിക്കാൻ കഴിയുമാറാവട്ടെ; അല്പം വിശദീകരിക്കാം.
.. മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാര കർത്താവായ ദൈവം ഒന്നേയുള്ളൂ.
.. (സൃഷ്ടികളായ) ജീവികളെയെല്ലാം കുഞ്ഞുങ്ങളായിട്ട് സൃഷ്ടിക്കുകയും ആത്മാവിനെയും ശരീരത്തെയും സ്ത്രീ, പുരുഷൻ എന്നിങ്ങനെ രണ്ടായിട്ടു വിഭജിച്ച് ജീവികൾക്കെല്ലാം പരമാനന്ദത്തോടെ ജീവിക്കാനുള്ള സംവിധാനങ്ങളെ മഹാഒരുക്കുകയും ചെയ്തിട്ടുണ്ട്.
.. ജീവിയല്ലാത്ത ദൈവം, ഒരു മഹാജീവിയെന്നോണം മഹാപ്രപഞ്ചത്തിലെ കാര്യങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കുന്നതിനാൽ, കുഞ്ഞുങ്ങളുടെയെല്ലാം സന്തോഷത്തെയും കണക്കാക്കി തനിക്കും ഒരു ആനന്ദത്തെ മഹാനിശ്ചയിച്ചിട്ടുണ്ട്, കുഞ്ഞുങ്ങളായ ജീവികളോടുള്ള മഹാവാത്സല്യം.
.. ജീവിയല്ലാത്ത ദൈവം, ഒരു മഹാജീവിയെന്നോണം പ്രവർത്തിക്കുമ്പോൾ കുഞ്ഞുങ്ങളുടെയെല്ലാം മഹാപിതാവും മഹാമാതാവുമായ ദൈവം ആവുന്നതോടൊപ്പം, മഹാമാതാവ് എന്ന രൂപത്തെ സ്വീകരിക്കാനും, പ്രപഞ്ച പിതാവായും ദാസനായും നിർജ്ജീവമെന്നോണം പ്രവർത്തിക്കുന്ന ഒരു രണ്ടാം ഭാഗത്തെ സൃഷ്ടിക്കുന്നു. ഏകദൈവത്തിന്റെ ഭാഗമായ ഏകദാസനെ നിർജ്ജീവമെന്നോണം പങ്കെടുപ്പിച്ചുകൊണ്ട് മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭദ്രപ്പെടുത്തുമ്പോൾ, ദൈവം ഒന്നേയുള്ളൂ എന്ന് സുവ്യക്തമാണ്.
.. ഒന്നായ ദൈവം, ഒന്നായിരുന്നുകൊണ്ട്, യഥാര്‍ത്ഥമായ ദൈവ ശാസ്ത്രം വീണ്ടെടുക്കുന്നതും മനുഷ്യരുടെ *മോക്ഷം* ഉൾപ്പെടെയുള്ള ദൈവകാര്യങ്ങൾ മഹാമംഗളമാക്കുന്നതിനും മഹാഉചിതമായ സമയത്ത്, തന്റെ ഭാഗമായ ഏകദാസനെ ദൈവ പ്രതിനിധി, സംഹാര ദേവൻ, മഹാദാസൻ, 50 വർഷത്തിലൊരിക്കൽ ഒരു രാത്രിനേരം മഹാദേവൻ (ദൈവം) എന്നിങ്ങനെ മഹാശക്തിപ്പെടുത്തുന്നുണ്ട്. ഏകമഹാശക്തിയും മഹാപിതാവും മഹാമാതാവുമായ ദൈവം, മഹാഭീമമായ മഹാപ്രപഞ്ചത്തിലെ കാര്യങ്ങളെ മഹാശാസ്ത്രപരമായിട്ട് മഹാനിർവ്വഹിക്കുന്നതിന്റെ സംവിധാനങ്ങൾ കൂടിയാണ് ഓക്സിജൻ, ഹൈഡ്രജൻ, ജലം തുടങ്ങിയവ.

ദൈവത്തിന്റെ ദ്രാവക രൂപമാണ് ജലം. ജീവനായ ഓക്സിജനും പരമാത്മാവായ ഹൈഡ്രജനും ചേര്‍ന്ന്, ദൈവത്തിന്റെ ദ്രാവക രൂപമായ ജലം ഉണ്ടാകുന്നു എന്നതിൽ, പരമാത്മാവായ ഹൈഡ്രജനെ നിർജ്ജീവമെന്നോണം പങ്കെടുപ്പിക്കേണ്ടത് സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാശാസ്ത്രപരമായിട്ട് മഹാഭദ്രപ്പെടുത്തുവാൻ ഏക മഹാശക്തിയായ ദൈവത്തിന് ആവശ്യമാണ്. ജീവികളുടെയെല്ലാം ജീവാത്മാവിനെയും ജലത്തിൽ പ്രവേശിപ്പിക്കുന്നുണ്ട്. ജീവികളുടെയെല്ലാം ശരീരത്തിലെ ജലത്തിലൂടെയാണ് ജീവാത്മാവിനെ ശരീരത്തിന്റെ ഭാഗമല്ലാത്ത ഭാഗമാക്കുന്നത്.
.. ദൈവത്തിന്റെയും ജീവികളുടെയെല്ലാം ജീവാത്മാക്കളുടെയും ഭൗതിക ശാസ്ത്ര പരമായ പ്രവർത്തനങ്ങളെ മുമ്പ് പ്രസിദ്ധീകരിച്ചുകഴിഞ്ഞ ദൈവ-വിപ്ലവ വിശകലനങ്ങളിലും മഹാഗ്രന്ഥത്തിലും വിമർശന ബുദ്ധികളോടെ വായിക്കാവുന്നതാണ്. മഹാപ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളും മഹാഉചിതമായ സമയത്ത് ദൈവം വെളിപ്പെടുത്തുന്നതാണ്. ((6))-ൽ സൂചിപ്പിച്ചതുപോലെ, ദൈവ-വിപ്ലവത്തോടെ കൂടുതൽ കൂടുതൽ ശാസ്ത്ര സത്യങ്ങളെ മഹാശക്തിയായ ദൈവം മഹാഅനുഗ്രഹിച്ചു വെളിപ്പെടുത്തുന്നതാണ്.

.. ദൈവത്തിന്റെ ദ്രാവക രൂപമാണ് ജലം എന്നതോടൊപ്പം, ധർമ്മത്തെ അഥവാ ജീവിതത്തെയാണ് ദ്രാവകം പ്രതിനിധാനം ചെയ്യുന്നത് എന്നുമറിയണം. ദ്രാവകം ഉയരത്തിൽ നിന്ന് താഴേക്ക് ഒഴുകുമ്പോൾ, ജീവിയുടെ അഥവാ മനുഷ്യന്റെ ഹൃദയത്തിൽ നിന്ന് ഉയരത്തിലുള്ള ശിരസ്സിലെ ഞരമ്പുകളിലേക്കും മറ്റും രക്തത്തെ പമ്പുചെയ്യുന്നത് ദൈവത്തിന്റെ വാതകരൂപമായ ഓക്സിജൻ ആണെന്നും, വ്യക്തിയുടെ താല്പര്യങ്ങൾ പ്രകാരമല്ലാ ഓക്സിജൻ ശരീരത്തിൽ പ്രവർത്തിക്കുന്നത് എന്നും; ഓക്സിജൻ പ്രവർത്തിക്കുന്നത് ഓക്സിജന്റെ ഇഷ്ട പ്രകാരമാണ് അഥവാ മഹാനീതിശാസ്ത്ര പ്രകാരമാണ് എന്നും ലളിതമായി മനസ്സിലാക്കിയാൽ നല്ലത്. 💓

.. വ്യക്തിയുടെ ജീവാത്മാവിനെ ശരീരവുമായി ബന്ധിപ്പിക്കുന്നത് രക്തവും, ആധാരമായിരിക്കുന്നത് ജലവുമാണ്. ജീവാത്മാവിന് ശരീരത്തിലൂടെ ജീവിക്കാൻ, ആനന്ദങ്ങളെ അനുഭവിക്കാൻ ജലം കൂടിയേ കഴിയൂ. ജീവനായ ഓക്സിജനും പരമാത്മാവായ ഹൈഡ്രജനും ചേര്‍ന്ന് ഉണ്ടായിട്ടുള്ള ജലം ഭൂമിയിലെങ്ങും അനന്തമായ അളവുകളിലുണ്ട്. ജലം എല്ലാവർക്കും എല്ലായ്പ്പോഴും വേണം! എല്ലാ ജീവികൾക്കും വേണം. അങ്ങനെയുള്ള ജലത്തെ ജീവികളെല്ലാം, പ്രത്യേകിച്ചും മനുഷ്യർ, പരസ്പരം നൽകേണ്ടത് പണം ഉപയോഗിച്ചാണോ ? ജലം വിൽക്കാൻ പാടില്ല. ജനങ്ങൾക്കെല്ലാം ആവശ്യമായ ജലത്തെ സൗജന്യമായിട്ട് നൽകാൻ ജനങ്ങളുടെ ദാസന്മാരായ ഭരണാധികാരികൾക്ക് കഴിയുന്നതാണ്; കഴിയണം. പഴയ കാലത്ത് പാതയോരങ്ങളിൽ കിണറുകളും ഫല-തണൽ വൃക്ഷങ്ങളും സംരക്ഷിക്കുന്നതിന് രാജാക്കന്മാരും ജനങ്ങളും ശ്രദ്ധിക്കുവാനുള്ള മൂലകാരണമാണ് വ്യക്തമാക്കിയത്. *ദൈവ-വിപ്ലവത്തോടെ എല്ലാ രാജ്യങ്ങളിലെയും എല്ലാ ജനങ്ങൾക്കും സൗജന്യമായിട്ട് ജലം ലഭിക്കുന്നതാണ്... ജനങ്ങളുടെ ദാസന്മാരായ ഭരണാധികാരികൾ തീർച്ചയായും ശ്രദ്ധിക്കുന്നതാണ്.*

(( *6* )) ശാസ്ത്ര സാങ്കേതിക വികസനങ്ങളും അവ പ്രകാരം ആനന്ദങ്ങളെ ധർമ്മശാസ്ത്രപരമായിട്ട് വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളും ദൈവ-വിപ്ലവ കാലത്തും ശേഷവും തുടരുന്നതാണ്.

മഹാശക്തിയായ ദൈവം, മഹാപ്രപഞ്ചത്തിലെങ്ങും *ഓം* എന്ന് മഹാചിരിച്ച് ദൈവ-വിപ്ലവം ആരംഭിക്കുമ്പോഴും ശാസ്ത്ര സാങ്കേതിക വികസനങ്ങൾ പൂർണ്ണമാവുന്നതല്ല. ശാസ്ത്ര സാങ്കേതിക വികസനങ്ങളോടുള്ള മാനുഷിക താല്പര്യങ്ങൾ വർദ്ധിപ്പിക്കാനാണ് ഓരോ മനുഷ്യനും ശ്രദ്ധിക്കേണ്ടത്. അനന്തങ്ങളെന്നോണമുള്ള ആനന്ദങ്ങളെ ഇനിയും കണ്ടെത്താനും അനുഭവിക്കാനും ബാക്കി വച്ചിരിക്കുന്നു എന്നറിയണം. മാത്രമല്ല ദൈവത്തിന്റെ മഹാജ്ഞാനമാകുന്ന മഹാശാസ്ത്രത്തിന് ആദിയും അന്തവുമില്ല, മഹാശാസ്ത്ര മൂലം കൂടിയായ *ഓം* പഠിക്കുമ്പോൾ സുവ്യക്തമാകുന്നതാണ്. ആദിയും അന്തവുമില്ലാത്ത മഹാശക്തിയായ ദൈവത്തിന്റെ ആദിയും അന്തവുമില്ലാത്ത മഹാജ്ഞാനത്തിന്റെ ചെറിയ ഒരു ഭാഗമായിട്ട് മഹാപ്രപഞ്ചത്തിന്റെ മഹാശാസ്ത്രത്തെ മനസ്സിലാക്കാനാവും; മഹാലളിതവും ഒപ്പം മഹാസങ്കീർണ്ണവും മഹാവിപുലവുമായ മഹാശാസ്ത്രത്തെ
ഗ്രന്ഥങ്ങളിലോ വെബ്സൈറ്റിലോ മറ്റു വിധങ്ങളിലോ പരിമിതപ്പെടുത്താൻ കഴിയുന്നതല്ല എന്നും ബോദ്ധ്യമാവുന്നതാണ്.

(( *7* )) 💓 *ദൈവ-വിപ്ലവം ആരംഭിക്കുന്നത് എപ്പോൾ ?*

ദൈവ-വിപ്ലവത്തിൽ, മഹാപിതാവും മഹാപിതാവും മഹാനീതിപതിയുമായ ദൈവം *ഓം* എന്ന് *മഹാചിരിക്കുക* മാത്രമാണ് ചെയ്യുന്നത്; മനുഷ്യരുടെ ശരീര കോശങ്ങൾ ഉൾപ്പെടെ മഹാപ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളിൽ നിന്നും 3 വർഷക്കാലമോ, 33 വർഷക്കാലമോ തുടർച്ചയായിട്ട് മഹാചിരി മുഴങ്ങുന്നതാണ്; ദൈവം *മായ* പ്രത്യക്ഷമാക്കുന്നതിന്റെ മഹാആരംഭമാണ് മഹാചിരി. *ആദിവചനം, സൃഷ്ടിമന്ത്രം, സംഹാര കാഹളം, ദൈവ-വിപ്ലവ ഗാനം, ശബ്ദബ്രഹ്മം, അക്ഷരബ്രഹ്മം, മഹാശാസ്ത്ര മൂലം, മഹാശബ്ദം, മഹാസംഗീതം,* തുടങ്ങിയ മഹാനാമങ്ങളും ദൈവത്തിന്റെ മഹാചിരിയെ കുറിക്കുന്നു. ദൈവം മഹാചിരിക്കുമ്പോൾ ഭൂമിയിലെങ്ങും ധർമ്മ സംസ്ഥാപനം മഹാനിർവ്വഹിക്കപ്പെടുന്നത് ഉടന്‍തന്നെ ഭൂമിയിലെ ജനങ്ങളെല്ലാം അനുഭവിച്ചറിയുന്നതാണ്.

ദൈവ-വിപ്ലവം ആരംഭിക്കുന്നത് എപ്പോൾ ?
"ഭൂമിയിൽ വൈകാതെ മായ പ്രത്യക്ഷമാവുകയും ദൈവ-വിപ്ലവം ആരംഭിക്കുകയും ചെയ്യുമെന്ന്" വെളിപാട് പ്രകാരം പ്രസ്താവന നടത്തിയ ഈയുള്ളവൻ, 2016 ജനുവരി മാസം മുതലാണെന്നു തോന്നുന്നു, "ഉടൻ ദൈവ-വിപ്ലവം ആരംഭിക്കുമെന്ന് " (വെളിപാട് പ്രകാരം) പ്രസ്താവന നടത്തുന്നു.

ദൈവത്തിന്റെ കാര്യങ്ങളെ മഹാ ഇഷ്ടപ്രകാരം, ഏക ദാസനും മഹാദാസനുമായിട്ട് മഹാഉയർത്തിയിട്ടുള്ള
ഈയുള്ളവനെ അറിയിച്ചേക്കാം; "അറിയുന്ന കാര്യങ്ങളെ (ദൈവത്തിന്റെ) മഹാ ഇഷ്ടപ്രകാരം ഈയുള്ളവൻ വെളിപ്പെടുത്തിയേക്കാം" എന്നല്ലാതെ ദൈവ-വിപ്ലവം ആരംഭിക്കുന്നത് എപ്പോൾ തുടങ്ങിയ കാര്യങ്ങൾ ഈയുള്ളവന്റെ വിഷയമായിക്കൂടാ. 💓 ഇന്നോളമുള്ള ദൈവ ദർശനങ്ങളെയും ദിവ്യമായ മഹാഅനുഭവങ്ങളെയും വിശകലനം ചെയ്യുന്ന ഈയുള്ളവന് മഹാഅനുഗ്രഹത്തോടെ ഉറപ്പിച്ച് പറയാനാവും "ദൈവ-വിപ്ലവം ഉടൻ ആരംഭിക്കുന്നതാണ്."

ദൈവ ദാസനായ ഈയുള്ളവന് ദൈവശാസ്ത്രം അഥവാ മഹാശാസ്ത്രം അവതരിപ്പിക്കുന്നതിന് മഹാശാസ്ത്രപരമായ നിയന്ത്രണങ്ങളും പരിമിതികളുമുണ്ട്.

മഹാപിതാവും മഹാമാതാവുമായ ദൈവത്തിന്റെ മഹാവാത്സല്യത്തെ അനുഭവിക്കാനുള്ള ഭാഗ്യത്തെ ജനങ്ങൾക്കെല്ലാം (കുഞ്ഞുങ്ങൾക്കെല്ലാം) ദൈവശാസ്ത്ര-കാര്യത്തിലും മഹാഅനുഗ്രഹിച്ചു നൽകിയിട്ടുണ്ട്. അതെങ്ങനെയെന്നാൽ മഹാശാസ്ത്രപരമായിട്ട് ജീവിത-മഹാകാര്യങ്ങളെ അറിയിക്കുമ്പോൾ, ഉൾക്കൊണ്ട് പ്രവർത്തിക്കാനുള്ള ഊറ്റത്തെ അഥവാ ആർജ്ജവത്തെ പ്രകടിപ്പിക്കാൻ തയ്യാറാവുന്നവർക്ക് (കുഞ്ഞുങ്ങൾക്കെല്ലാം) സമയം അനുവദിക്കേണ്ടതും ദൈവത്തിന്റെ ചുമതലയാണ്, ദൈവം നൽകുന്നുമുണ്ട്.

ഈയുള്ളവന്റെ അറിയിപ്പുകൾ മലയാള ഭാഷയിലാണ് എന്നതും വാട്സ്ആപ് മുഖേന ഏതാനും പേർക്കാണെന്നതും വിഷയമല്ല. പ്രസ്തുത ഏതാനും പേരുടെ ജന്മപരവും ചരിത്രപരവുമായ ഔന്നത്യത്തെ അറിയുന്ന മഹാശക്തിയായ ദൈവത്തിന്റെ മഹാപ്രവർത്തനമുണ്ട്; മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭദ്രപ്പെടുത്തിയിട്ടുള്ള ഉന്നതമായ മഹാശാസ്ത്ര പാഠങ്ങൾ വാട്സ്ആപ്പിലൂടെയും മറ്റും ഇലക്ട്രോണിക് തരംഗങ്ങളായും മറ്റും പ്രസരിക്കുമ്പോൾ മഹാപ്രപഞ്ചത്തിലെ ജീവികളുടെയും വസ്തുക്കളുടെയും കാര്യങ്ങളിൽ ഉണ്ടാവുന്ന മാറ്റങ്ങളും ആഴവും ദൈവത്തിനു മാത്രമേ അറിയൂ; എന്നാൽ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട് എന്നത് ഉറപ്പാണ്. ഭൂമിയിലെ ന്യൂനശക്തികളുമായും മറ്റും ബന്ധപ്പെട്ട മഹാ-ദിവ്യാനുഭവങ്ങൾ ഈയുള്ളവനുണ്ട്. www.omsathyam.com എന്ന വെബ്സൈറ്റിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുളള കാര്യങ്ങൾ വിഷയത്തെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ((ഇന്ന് 2016 ആഗസ്റ്റ് മാസം 23 ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് മുമ്പ്, *മോക്ഷം* വിശദീകരിക്കുന്ന "ദൈവ-വിപ്ലവ വിശകലനം 4" പ്രസിദ്ധീകരിക്കാൻ മഹാഅനുഗ്രഹത്തോടെ സാധിക്കുമ്പോൾ നാളത്തെ ദിവസം പ്രധാനമായ ഒരു ദുഷ്ട ദേവതയ്ക്കും, മൂലനായ മനുഷ്യനും, തകർച്ച ഉറപ്പാണ്. ഇതെഴുതുമ്പോൾ വൈകിട്ട് 4.13, പണി തീരാനുണ്ട്.)).

മഹാശക്തിയായ ദൈവത്തിന്റെ മഹാജ്ഞാനമാകുന്ന മഹാശാസ്ത്ര പ്രകാരം അഥവാ ദൈവാനുഗ്രഹത്തോടെ ജീവിക്കുന്നവർക്ക്, ഈയുള്ളവനിലൂടെ വെളിപ്പെടുന്ന കാര്യങ്ങൾ സത്യം മാത്രമാണ് എന്നും ദൈവ-വിപ്ലവം ഉടൻ യാഥാർത്ഥ്യമാകുമെന്നും ബോദ്ധ്യമാവുന്നതാണ്. അതായത്, മഹാശക്തിയായ ദൈവം, ഈയുള്ളവനിലൂടെ വെളിപ്പെടുത്തിയ പാഠങ്ങളെ മഹാശാസ്ത്രപരമായിട്ട് പഠിച്ചവർ ഉണ്ടെങ്കിൽ അവർക്ക് ഉറപ്പിച്ച് പറയാനാവും "ദൈവ-വിപ്ലവം ഉടൻ ആരംഭിക്കുന്നതാണ്."
ഉൾക്കൊണ്ടു ജീവിക്കുന്നതും, (ദൈവം നൽകിയിട്ടുള്ള ശക്തികൾക്കൊത്ത്) ചുറ്റുമുള്ളവരെ സ്നേഹിക്കുകയും പരിചരിക്കുകയും ശുശ്രൂഷിക്കുകയും സഹായിക്കുകയും ചെയ്യുന്നതും വ്യക്തിസ്വാതന്ത്ര്യത്തിൽ പെടുന്നു.

ദൈവത്തിന് യാതൊരു കാര്യങ്ങൾക്കും യാതൊരു മനുഷ്യരുടെയും യാതൊരു സഹായങ്ങളും യാതൊരിക്കലും ആവശ്യമില്ലാ എന്നറിയുക. മഹാശക്തിയായ ദൈവം, സൃഷ്ടികളായ മനുഷ്യർക്കെല്ലാം ജ്ഞാനവും സമ്പത്തും ഊര്‍ജ്ജവും സമയങ്ങളുമെല്ലാം നൽകുന്നതു കൂടാതെ നല്ലതു ചെയ്ത് പുണ്യം വർദ്ധിപ്പിക്കാനുള്ള അവസരങ്ങളെയും മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട്. അഹംഭാവങ്ങളും, അജ്ഞാനവും കൊണ്ട് അനേകം പേർ അവസരങ്ങളെ തിരിച്ചറിയാതെ പോകുന്നു; നഷ്ടപ്പെടുത്തുന്നു. ദൈവത്തിന്റെ കുഞ്ഞുങ്ങൾ മാത്രമായ, ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങൾക്കും എല്ലാ ജീവികൾക്കും എല്ലാ മംഗളങ്ങളും മഹാഅനുഗ്രഹിച്ചു നൽകുമാറാകട്ടെ !

എന്ന്,
മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മണ്ണും ഭൂമിയുമായ ദൈവത്തിന്റെ ഏകദാസൻ.
C/o www.omsathyam.com
2016 ആഗസ്റ്റ് 23 ചൊവ്വാഴ്ച.

ദൈവം ഈയുള്ളവന് പരമശിവൻ എന്ന മഹാപദവിയെ മഹാഅനുഗ്രഹിച്ചു നൽകിയിട്ടുണ്ട്. ആകയാൽ മഹാശക്തിയായ ദൈവത്തിന്റെ ഏകദാസനായ ഈയുള്ളവന്റെ മഹാനാമം *പരമശിവൻ* എന്നാണ്. ക്രൈസ്റ്റ്, റസൂൽ, പ്രപഞ്ച പിതാവ്, ദൈവത്തിന്റെ ഏക പ്രതിനിധി, വ്യവസ്ഥാപിതമായ അർദ്ധ-മഹാദേവി, ബ്രഹ്മദേവൻ, സംഹാര ദേവൻ, മഹാദാസൻ, 50 വർഷത്തിലൊരിക്കൽ ഒരു രാത്രിനേരം മഹാദേവൻ, തുടങ്ങിയ മഹാനാമങ്ങളെയും മഹാപദവികളെയും മഹാശക്തികളെയും ഏകദാസന് മഹാശക്തിയായ ദൈവം, ഓരോ കാലഘട്ടത്തിലെയും ആവശ്യങ്ങളെ അനുസരിച്ച് മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട്, ഈയുള്ളവന് പണ്ടേ മഹാഅനുഗ്രഹിച്ചു നൽകിക്കഴിഞ്ഞ കാര്യങ്ങളാണവ. സംഹാരത്തിന്റെ ഭാഗമായിട്ട് പരമശിവനെ "പശുപതി"യായ കാളയായി പരിണമിപ്പിക്കുകയും ശേഷം "മുക്തി" നൽകുന്നതും സംബന്ധിച്ച് 1991-ൽ വെളിപാടും മായാശക്തികൾ ഉൾപ്പെട്ട ചടങ്ങുകൾ ഈയുള്ളവന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. കാളയുടെ കൊമ്പ് കിളിർക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചടങ്ങ് 2016 ആഗസ്റ്റ് മാസം 17 നു രാവിലെ തീർത്തും അവിചാരിതമായിട്ട് സംഭവിക്കുകയുണ്ടായി. ഈ ജന്മത്ത് ഈയുള്ളവന് കാളയായി മാറ്റമുണ്ടായേക്കാം; ദൈവത്തിനു മാത്രം അറിയാവുന്ന കാര്യമാണത് - മഹാശക്തിയായ ദൈവത്തിനു മാത്രം മഹത്വം.

*മഹാശക്തിയായ ദൈവം* മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള മഹാശക്തികളെന്നു വിശേഷിപ്പിക്കാവുന്ന ശക്തികളെ *മഹാഉചിതമായ സമയത്ത്* ദൈവം ആക്ടിവേറ്റ് ചെയ്യുന്നതാണ്. www.omsathyam.com വെബ്സൈറ്റിൽ മഹാശാസ്ത്രപരവും സമ്പൂർണ്ണവുമായ വിശദീകരണമുണ്ട്.

*ദൈവത്തിനു വേണ്ടിയോ, ഏക ദൈവദാസനായ ഈയുള്ളവനു വേണ്ടിയോ*, വാട്സ്ആപ് - സന്ദേശം പോലെ തയ്യാറാക്കിയിട്ടുള്ള 'ദൈവശാസ്ത്ര കാര്യങ്ങളെ' ഷെയർ ചെയ്യരുത്. *ദൈവത്തിന് യാതൊരു കാര്യങ്ങൾക്കും യാതൊരു സൃഷ്ടികളുടെയും യാതൊരു സഹായവും ആവശ്യമില്ല.* ഷെയർ ചെയ്യാൻ *ഏതൊരാൾക്കും വ്യക്തിസ്വാതന്ത്ര്യമുണ്ട്.* വ്യക്തികൾക്ക് ധർമ്മശാസ്ത്രപരമായ ആനന്ദം ലഭിക്കുന്നുവെങ്കിൽ, ഷെയർ ചെയ്യാവുന്നതാണ്. *സ്വന്ത ചുമതലയായി ഷെയർ ചെയ്താൽ പുണ്യം ലഭിക്കുന്നതാണ്.*💓 പുണ്യത്തെ ആഗ്രഹിച്ചു ഷെയർ ചെയ്താൽ, പുണ്യം ലഭിക്കുന്നതുമല്ല.

💓ദൈവത്തിനു മാത്രം മഹത്വം. ദൈവത്തിനു മാത്രം മഹത്വം. ദൈവത്തിനു മാത്രം മഹത്വം. 💓