Thursday, May 4, 2017

ദൈവത്തിന്റെ മഹാചിരി കൂടിയായ *ഓം* ഉടൻ മഹാആരംഭിക്കുന്ന *ദൈവ-വിപ്ലവത്തിൻ്റെ ഭാഗമായി ഭൂമിയിലെങ്ങും മഹാധ്വനിക്കുമ്പോൾ,* ഇന്ത്യയിലെ ജനങ്ങളെയാണ് ഏറ്റവുമധികം ബാധിക്കുന്നത്. *അതിഗൗരവമായ മാറ്റങ്ങളാണ് ഇന്ത്യയിലെ ദേവാലയങ്ങളിലും മറ്റും മഹാസംഭവിക്കുന്നത്.* " *ദൈവ-വിപ്ലവം ഉടൻ* "

Published on 05 May 2017, 00.55 a.m. in Malayalam Unicode language.



ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി ദിവ്യ ദിവ്യ ദിവ്യ ദിവ്യമഹാദേവിക്കു മാത്രം മഹത്വം.

ദൈവത്തിന്റെ മഹാചിരി കൂടിയായ *ഓം* ഉടൻ മഹാആരംഭിക്കുന്ന *ദൈവ-വിപ്ലവത്തിൻ്റെ ഭാഗമായി ഭൂമിയിലെങ്ങും മഹാധ്വനിക്കുമ്പോൾ,* ഇന്ത്യയിലെ ജനങ്ങളെയാണ് ഏറ്റവുമധികം ബാധിക്കുന്നത്. *അതിഗൗരവമായ മാറ്റങ്ങളാണ് ഇന്ത്യയിലെ ദേവാലയങ്ങളിലും മറ്റും മഹാസംഭവിക്കുന്നത്.*
" *ദൈവ-വിപ്ലവം ഉടൻ* " 
ദൈവ-വിപ്ലവ വിശകലനം -9 (PDF- ഫയലും മുൻ വിശകലനങ്ങളും *omsathyam* എന്ന ബ്ലോഗിലും, *www.omsathyam.com* എന്ന വെബ്സൈറ്റിലും ലഭ്യമാണ്.)

*(1.)* *സൃഷ്ടിമന്ത്രവും,* ആദിവചനവും, *ശബ്ദബ്രഹ്മവും, അക്ഷരബ്രഹ്മവും, മഹാശാസ്ത്രമൂലവും,* സംഹാരകാഹളവും, *മഹാസംഗീതവും*, ദൈവത്തിന്റെ *മഹാചിരി* യുമായ *ഓം* തുടർച്ചയായി *3 മുതൽ 33 വർഷങ്ങളിൽ ഭൂമിയിലെങ്ങും* മഹാധ്വനിക്കുന്നതാണ്. *മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അംശമാണ് ജീവികളുടെ ശരീരം* എന്നതിനാൽ, *മണ്ണ്, കല്ല്, മനുഷ്യരുടെ ശരീരം,* മത്സ്യം-സസ്യം-പക്ഷി-മൃഗം എന്നിവയുടെ ശരീരം, ഭക്ഷണ സാധനങ്ങൾ, തുടങ്ങിയ​ഭൂമിയിലെ സർവ്വ ഖരവസ്തുക്കളിൽ നിന്നും, *മഹാസംഗീതം* കൂടിയായ *ഓം* മഹാപാടുന്നതാണ്. ഭൂമിയിലെങ്ങുമുള്ള ജനങ്ങൾ ഞെട്ടുന്നതും, അതിശയിക്കുന്നതും, ഭയക്കുന്നതും, സന്തോഷിക്കുന്നതുമാണ്.
മഹാദൈവ-വിപ്ലവം മഹാസംഭവിക്കുവാൻ *ദൈവത്തിന്റെ മഹാചിരി* കൂടിയായ *ഓം* മഹാഅനുഗ്രഹമായി പ്രവർത്തിക്കുന്നതാണ്. *'ഭൗതിക ശാസ്ത്രം, ധർമ്മ ശാസ്ത്രം, ആത്മീയ ശാസ്ത്രം, മന്ത്ര ശാസ്ത്രം'* എന്നീ *യഥാർത്ഥമായ 4 വേദങ്ങൾ* പ്രകാരം *ധർമ്മ സംസ്ഥാപനത്തെ* സ്വയം നിർവ്വഹിക്കുവാൻ, ധാർമ്മിക അധഃപതനങ്ങൾക്കു കാരണക്കാരായ മതജാതിരാഷ്ട്രീയക്കാരും ദേവാലയ നടത്തിപ്പുകാരും മറ്റ് അധർമ്മികളും വിരണ്ടും പശ്ചാത്തപിച്ചും സന്തോഷിച്ചും ഉത്സാഹിക്കുന്നതാണ്.
*(2.)* *ഓം* മഹാധ്വനിക്കുന്നത് മഹാശാസ്ത്ര പ്രകാരം മാത്രമാണ്. മഹാശാസ്ത്രമൂലമാണ് *ഓം*. മഹാപ്രപഞ്ചത്തിലെ സർവ്വ വസ്തുക്കളുടെയും ആറ്റങ്ങളിലെ പ്രോട്ടോണിനെ ഇലക്ട്രോൺ ചുറ്റുമ്പോൾ ഉണ്ടാകുന്ന അതിസൂക്ഷ്മമായ ശബ്ദം ബധിരർ ഉൾപ്പെടെ സർവ്വർക്കും ഉച്ചത്തിൽ കേൾക്കാനും അനുഭവിക്കാനും കഴിയും വിധം പരിണമിക്കുന്നു എന്നതാണ് മുഖ്യ വസ്തുത. *രണ്ടു വസ്തുക്കൾ തമ്മിലോ, ഒരു വസ്തുവിനെ സാക്ഷിയാക്കി മറ്റൊരു വസ്തുവോ പ്രവർത്തിക്കുമ്പോൾ* അഥവാ 'ആറ്റങ്ങളിലെല്ലാം മഹാസൂക്ഷ്മരൂപത്തിൽ *ഇലക്ട്രോൺ പ്രോട്ടോണിനെ' ചുറ്റുമ്പോൾ ശബ്ദം ഉണ്ടാകുന്നതാണ്* എന്ന *ശാസ്ത്രനിയമത്തെ സൃഷ്ടിച്ചുകൊണ്ട്,* മഹാപ്രപഞ്ചത്തിന് അതീതമായ *മഹാബ്രഹ്മം, ഓം എന്ന ശബ്ദബ്രഹ്മമായിട്ട്* മഹാപ്രപഞ്ചത്തിലേക്ക് മഹാപ്രവേശിക്കുകയാണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്. ആറ്റങ്ങളിലെല്ലാം മഹാസൂക്ഷ്മമായിട്ട് മഹാചിരിച്ചു കൊണ്ടിരിക്കുന്ന ശക്തിചക്രം മഹാഉച്ചത്തിൽ മഹാചിരിക്കുന്നു. *ഓം* മഹാപ്രകടമാവുന്നു; ദൈവത്തിന്റെ മഹാജ്ഞാനം കൂടിയായ *മഹാശാസ്ത്രത്തിൻ്റെ-മൂലം* കൂടിയാണ് *ഓം* എന്നും ലളിതമായി മനസ്സിലാക്കാൻ കഴിയുന്നു. (ഉദാഹരണത്തിന് 2 കൈകൾ കൂട്ടിയടിക്കുമ്പോഴും, ഫാൻ കറങ്ങുമ്പോഴും ഒക്കെ ശബ്ദം ഉണ്ടാകുന്നു.).
മേൽ വിവരിച്ചപോലെ, *ഓം* മഹാധ്വനിക്കുന്നത് *മതങ്ങൾ പ്രകാരമല്ലാ* എങ്കിലും, ഹിന്ദു മതങ്ങളിലെ സൃഷ്ടിമന്ത്രവും ശബ്ദബ്രഹ്മവും അക്ഷരബ്രഹ്മവും ആണെന്നും; ഇസ്ലാം മതം പ്രകാരമുള്ള *സംഹാര കാഹളം* ആണെന്നും; ക്രിസ്തു-യഹൂദ മതങ്ങൾ പ്രകാരമുള്ള *ആദിവചനം* ആണെന്നും; *പ്രമുഖ മതങ്ങളിലെ അബദ്ധ-ഭണ്ഡാരങ്ങളുടെ ഇടയിൽ ഒരല്പം ശരി കൂടി ഉണ്ടെന്നും*; മതവിശ്വാസികൾക്ക് അല്പം ആശ്വസിക്കാൻ കഴിയുന്നു.
*(3.)* ഉടൻ മഹാആരംഭിക്കുന്ന *ദൈവ-വിപ്ലവം* ഇന്ത്യയിലെ ജനങ്ങളെയാണ് ഏറ്റവുമധികം ബാധിക്കുന്നത്.
മഹാശബ്ദം *ഓം* എന്നാകയാൽ, ഇന്ത്യ മഹാവിഷയമാകുന്നതാണ്. ദൈവം ശരിവച്ചിരിക്കുന്നത് ഹിന്ദുമതങ്ങളെ മാത്രമാണ് എന്നും, ഇന്ത്യയിലെ ഹിന്ദു മതങ്ങൾ മാത്രമാണ് ശരിയെന്നും, ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും വളരെ ജനങ്ങൾ *അല്പനേരം* തെറ്റിദ്ധരിക്കുന്നതാണ്. ആയതിനെ ദൈവം മഹാഅനുവദിക്കുന്നത് ഇന്ത്യൻ പ്രദേശങ്ങൾക്ക് ദൈവം മഹാനിശ്ചയിച്ചിട്ടുള്ള ആത്മീയ വൈശിഷ്ട്യവും സംഹാര ബന്ധവും പ്രകാരമാണ്.
ഇന്ത്യൻ പ്രദേശങ്ങൾക്കും, ഇന്ത്യയിലെ തമിഴ്നാടിനും, അതിന്നും ഉപരിയായി കേരളത്തിനും, മഹാപ്രാധാന്യമാണ് മഹാനിശ്ചയിച്ചിട്ടുള്ളത്. സൃഷ്ടിചക്രത്തിലെ ജനങ്ങളുടെ *മോക്ഷം* എന്ന സംഹാരത്തിന് ആവശ്യമായ ബ്രഹ്മകേന്ദ്രമായ *മണ്ണടി* എന്ന സ്ഥലത്തെയും, 'മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മഹാദേവനുമായ *മഹാദേവിയുടെയും;'* മഹാദാസനും പ്രപഞ്ചപിതാവുമായ *പരമശിവന്റെയും* മനുഷ്യ-അവതാരങ്ങൾക്ക് ആവശ്യമായ സ്ഥലങ്ങളെയും മഹാഒരുക്കിയിട്ടുള്ളത് *കേരളത്തിൽ* ആണ്; *ദൈവത്തിന്റെ സ്വന്തം നാട്* എന്നു വിശേഷിപ്പിക്കാൻ യഥാർത്ഥ കാരണവും അതാണ്; ദേവ/വേദ ഭാഷ മലയാളവുമാണ്. (ദൈവീകമായ ചുരുക്കെഴുത്ത് shorthand മാത്രമാണ് സംസ്കൃതം.)
മഹാനീതിശാസ്ത്രമായ *ഓംകാര നീതിശാസ്ത്രം* പ്രകാരം ജനങ്ങളെല്ലാം ഭൂമിയുടെ വ്യത്യസ്ത ദേശങ്ങളിലും പ്രദേശങ്ങളിലും പുനർജ്ജനിച്ചു കൊണ്ടിരിക്കും എന്നതിനാൽ, മണ്ണും ഭൂമിയുമായ ദൈവത്തിന്റെ ഒരു പ്രധാന അംശമായ ഇന്ത്യയുടെയോ, ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെയോ *അടൂരിന്റെയോ മണ്ണടിയുടെയോ* മാഹാത്മ്യത്തിൽ *കേമത്തം ഭാവിക്കാൻ* ഇന്ത്യയിലെയോ കേരളത്തിലെയോ ജനങ്ങൾക്ക് അവകാശമില്ല. *വലിയ അഹങ്കാരികളെ അനവധി ജന്മങ്ങളിൽ ഇന്ത്യക്കു വെളിയിൽ ജനിപ്പിച്ചെന്നും വരാം.* മഹാലിംഗത്തിന് ഉള്ളിലാണ് എല്ലാവരും യഥാർത്ഥത്തിൽ ജനിക്കുന്നത് എന്നതിനാലും, ദൈവത്തിന്റെ മഹാരൂപമാണ് ഭൂമി എന്നതിനാലും, മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അംശങ്ങളെ ക്കൊണ്ടാണ് ജീവികളുടെയെല്ലാം ശരീരത്തെ സൃഷ്ടിച്ചിട്ടുള്ളത് എന്നതിനാലും, യാതൊരു പ്രദേശത്തെയും തങ്ങളുടെ രാജ്യം എന്നു വിശേഷിപ്പിക്കാൻ യാതൊരാൾക്കും യോഗ്യതയില്ല എന്ന് ദൈവ-വിപ്ലവ വിശകലനം -7, 8 എന്നിവയിൽ വിശദീകരിച്ചിരുന്നു.
*(4.)* *ദൈവ-വിപ്ലവം* ഉടൻ മഹാആരംഭിക്കുമ്പോൾ, *ഭൂമിയിലെ എല്ലാ പ്രദേശങ്ങളിലെയും എല്ലാ ദേവാലയങ്ങളെയും ധർമ്മശാസ്ത്ര പ്രകാരം ശുദ്ധീകരിക്കാൻ​ ജനങ്ങളെല്ലാം ഉത്സാഹിക്കുന്നതാണ്.*
ഭൂമിയും, ഭൂമി ഉൾപ്പെടെയുള്ള - ആദിയും അന്തവുമില്ലാത്ത മഹാപ്രപഞ്ചവും - ദൈവത്തിന്റെ മഹാരൂപമാകുമ്പോൾ, *ദൈവത്തിനു (വേണ്ടി) വീട് /ആലയം വേണമെന്ന ചിന്ത ഭോഷത്തമാണ്.* സഞ്ചാരികൾ ഉൾപ്പെടെയുള്ള ജനങ്ങൾക്ക് വിശ്രമിക്കാനും, ശരീരശുദ്ധി വരുത്താനും, മനക്ലേശങ്ങളെ അകറ്റാനും, ദൈവചിന്തകൾ മുട്ടി നിൽക്കുന്നവർക്ക് പ്രാർത്ഥിക്കാനും, ദൈവീകമായ യോഗ്യതകൾ ഉള്ളവർക്ക് 'മഹാദേവനും മഹാദേവിയുമായ ഏകദൈവത്തെ ആരാധിക്കാനും', ഓരോ പ്രദേശങ്ങളിലും വലിയ വീട് (ആലയം) പോലെ 'പൊതുവായ കേന്ദ്രങ്ങൾ' വേണമെന്നത് ജനങ്ങളുടെ ആവശ്യമാണ്.
ജനങ്ങളുടെ ആവശ്യങ്ങൾക്കു വേണ്ടി പണികഴിപ്പിക്കുന്ന ആലയങ്ങളെയും അവയിലെ സൗകര്യങ്ങളെയും, 'ആചാരങ്ങളും അനുഷ്ഠാനങ്ങളും പ്രസാദ-വില്പനയും മറ്റും ഉൾപ്പെടുന്ന മതജാതി സമ്പ്രദായങ്ങളെ ആധാരമാക്കിയും അല്ലാതെയും', തങ്ങൾക്ക് തോന്നുമ്പോലെയെല്ലാം വ്യവസ്ഥപ്പെടുത്തുന്നത് നേതാക്കളുടെയും ജനങ്ങളുടെയും തെറ്റാണ്. അവരുടെ തെറ്റിനെ ശാസ്ത്രപരമായി തിരുത്താൻ ഗുരുക്കന്മാർ (അദ്ധ്യാപകർ) ശക്തിക്കൊത്ത് ശ്രമിച്ചിട്ടില്ലെങ്കിൽ അത് ഗുരുതരമായ തെറ്റാണ്; നാട്ടിൽ ഏതൊരു സാമൂഹ്യകാര്യവും ധർമ്മശാസ്ത്രപരമായി മാത്രം പ്രവർത്തിക്കുന്നു എന്ന് ഉറപ്പു വരുത്താൻ ബാദ്ധ്യസ്ഥരായ ഭരണാധികാരികൾ ഉറപ്പായും തെറ്റുകാരാണ്.
ഏതൊരു കാര്യവും ദൈവത്തിന്റെ ഇഷ്ടമാകണമെങ്കിൽ, രണ്ടാമത്തെ വേദമായ ധർമ്മശാസ്ത്രപ്രകാരം ആവണം. വ്യത്യസ്ത ജനസമൂഹങ്ങളുടെ ഇഷ്ടമനുസരിച്ചു നിർമ്മിച്ച മതമനുഷ്യ-സങ്കേതങ്ങൾക്ക് 'ദൈവത്തിൻ്റെ, ദേവൻ്റെ, ദേവിയുടെ വീട് ' എന്ന അർത്ഥത്തിൽ *ദേവാലയം* എന്നു പേരിടുകയും ദൈവീകല്ലാത്ത അഥവാ ധർമ്മശാസ്ത്രപരമല്ലാത്ത ആരാധനാ സമ്പ്രദായങ്ങളെ പിൻപറ്റുകയും ചെയ്യുമ്പോൾ കടുത്ത ദൈവനിന്ദയും പാപവും ദൈവശിക്ഷകളും ഉണ്ടാകുന്നതാണ്. അവയെല്ലാം ദേവാലയങ്ങളായല്ലാ, *വ്യത്യസ്ത മതവിശ്വാസികളുട​ മത-ദേവാലയങ്ങളായിട്ടാണ്* യഥാർത്ഥത്തിൽ പ്രവർത്തിക്കുന്നത്. *ഭിക്ഷാടനം ദൈവീകമല്ല* എന്നിരിക്കെ, കാണിക്കവഞ്ചികൾ സ്ഥാപിച്ച് *ദൈവത്തെ ഏറ്റവും മോശപ്പെട്ട ഭിക്ഷക്കാരനായി* അവതരിപ്പിക്കുന്നതിന് ശിക്ഷ വേണ്ടെന്ന അഭിപ്രായം ഉള്ളവർ വിഷയത്തെ ധർമ്മശാസ്ത്രപരമായി വിശകലനം ചെയ്യാൻ ബാദ്ധ്യസ്ഥരാണ്. അല്ലെങ്കിൽ, അവർക്കും ദൈവശിക്ഷ തീർച്ചയാണ്.
*സ്വന്തം വീടിന്റെ കാര്യത്തിൽ, സ്വന്തം ഇഷ്ടങ്ങൾക്ക് അനുസരിച്ച് വീടും മുറികളും മുറ്റവും സൗകര്യങ്ങളും നിശ്ചയിക്കുന്ന മനുഷ്യർ,* ദൈവത്തിനെന്ന പേരിൽ വീട് നിർമ്മിക്കുമ്പോൾ ദൈവത്തിന്റെ ഇഷ്ടം നോക്കാൻ ബാദ്ധ്യസ്ഥരാണ്. *ദൈവത്തിന്റെ ഇഷ്ടം, ഏതൊരു കാര്യവും എപ്പോഴും ധർമ്മശാസ്ത്രപരമായി യോജിക്കണം എന്നതു മാത്രമാണ്.* ദൈവം മഹാവാത്സല്യത്തോടെ നൽകിയിട്ടുള്ള ബുദ്ധിശക്തി, ഊർജ്ജം/ശക്തി, ധനം, സമയം, തുടങ്ങിയവ ദുരുപയോഗിക്കുന്നതിനും സമൂഹത്തെയും തലമുറകളെയും വഴിതെറ്റിക്കുന്നതിനും, പാപവും ദൈവശിക്ഷകളും ഉണ്ടാകുന്നതാണ്. ചുരുക്കത്തിൽ ദേവാലയം എന്നാൽ ദൈവത്തെ പ്രാർത്ഥിക്കാനും, ആരാധിക്കാനും, എന്നതിനുപരി ദൈവത്തിന്റെ പേരിൽ മത-ജാതി-ഉപജാതി-രാഷ്ട്രീയ ജീവികൾക്കും മറ്റും തട്ടിപ്പുകൾ നടത്താനുള്ള ഒരു *അധമ സങ്കേതം,* ആയിരിക്കുന്നു.
മനുഷ്യരും മൃഗങ്ങളും പക്ഷികളും മറ്റും തങ്ങളുടെ ഇഷ്ടംപോലെയുള്ള വീടുകളെ നിർമ്മിക്കുകയും താമസിക്കുകയും ചെയ്യുന്നു. വ്യക്തിസ്വാതന്ത്ര്യത്തെയും ആനന്ദങ്ങളെയും ആസ്വദിക്കുന്നു.
മഹാശക്തിയായ ദൈവത്തിനു വേണ്ടിയോ പേരിലോ, വീട് നിർമ്മിക്കുവാൻ അവകാശവും അധികാരവും വേണം. മണ്ണായ ഭൂമിയിൽ മഹാലയിപ്പിച്ചിട്ടുള്ള 4 വേദങ്ങളിൽ രണ്ടാമത്തേതായ ധർമ്മശാസ്ത്രത്തെ വിശകലനം ചെയ്താൽ, ദേവാലയത്തിന്റെ ആവശ്യകതയും, അവകാശവും അധികാരവും വെളിവാകുന്നതാണ്. പകരം വ്യത്യസ്ത മത-ജാതി പ്രസ്ഥാനങ്ങളിലെ ജീവികൾക്കും മറ്റും തോന്നുമ്പോലെ, ദൈവത്തിനെന്ന പേരിൽ വീട് നിർമ്മിച്ചാൽ കടുത്ത ദൈവനിന്ദയും അപരാധവുമാണ്.
തങ്ങൾക്ക് ശരിയെന്നു തോന്നുമ്പോലെ ദേവാലയങ്ങളെന്ന പേരിൽ മന്ദിരങ്ങളും കോപ്രായങ്ങളും തട്ടിക്കൂട്ടിയിരിക്കുന്നു എന്നല്ലാതെ *ദൈവീകമായിട്ട് അഥവാ ധർമ്മശാസ്ത്രപരമായിട്ട് നിർമ്മിച്ചിട്ടുള്ള ഒരു ദേവാലയം പോലും ഭൂമിയിൽ ഇല്ല.*
തൃശൂർ വടക്കുംനാഥ ക്ഷേത്രവുമായി സാമ്യമുള്ളതും, ശുചിത്വം അത്യാവശ്യം ആവശ്യം വിനോദം എന്നിവയെ സൂചിപ്പിക്കുന്ന 4 പ്രവേശന കവാടങ്ങൾ ഉള്ളതും, മദ്ധ്യത്തിൽ തുറസ്സായിട്ട് 4-6 അടി ഉയരമുള്ള മഹാശിവലിംഗം മാത്രം പ്രതിഷ്ഠിച്ചിട്ടുള്ള ദേവാലയത്തിൽ എല്ലാ വിഭാഗം ജനങ്ങൾക്കും ഹാജരായി ക്കൊണ്ട് അവരുടെ ആവശ്യങ്ങൾക്ക് രാജാവ്-മന്ത്രിമാർ എന്നിവരിലൂടെ ധർമ്മശാസ്ത്രപരമായി നേരിട്ട് ഉടൻ പരിഹാരം നേടാൻ സാധിക്കുന്നതുമായ ദേവാലയത്തെ നിർമ്മിക്കുന്നതും പരിപാലിക്കുന്നതും എങ്ങനെയെന്ന് ഓംസത്യം ഡോട് കോം-വെബ്സൈറ്റിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന *മഹാഗ്രന്ഥത്തിൽ* വിശദീകരിച്ചിട്ടുണ്ട്.
*ദൈവത്തിന്റെ മഹാരൂപമായ ഭൂമിയും,* സൂര്യനും ചന്ദ്രനും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും നക്ഷത്രകോടികളും ഉൾപ്പെട്ട *ആകാശം* എന്ന *മഹാശൂന്യത്തെയും മഹാപ്രപഞ്ചത്തെയുമാണ്* മഹാശിവലിംഗം മഹാപ്രതിനിധീകരിക്കുന്നത്. ജീവികളിലെ *പുരുഷ ലിംഗവുമായോ കാമകാര്യങ്ങളുമായോ ശിവലിംഗത്തിന് ബന്ധമില്ല.* ദൈവ-വിപ്ലവ വിശകലനം-8 ൽ വിശദീകരിച്ചിട്ടുണ്ട്. ചുവടെ ഏറ്റവും ഹ്രസ്വമായി കുറിക്കുന്നു:
മഹാപ്രപഞ്ചത്തിൻ്റെ സൃഷ്ടി സ്ഥിതി സംഹാരങ്ങളെ മഹാനിർവ്വഹിക്കുന്നത് ആകാശത്തിനുള്ളിലാണ്. മഹാശക്തിയായ ദൈവം, ജീവികളുടെ സൃഷ്ടി മഹാനിർവ്വഹിക്കുന്നത് അവയുടെ ലിംഗങ്ങളെയും കാമകാര്യങ്ങളെയും ഉൾപ്പെടുത്തിയാണ് എന്നത് മഹാപ്രധാനമാണ്. ആകാശം എന്ന മഹാശൂന്യം എന്ന മഹാശിവലിംഗത്തിൻ്റെ മഹാസൂക്ഷ്മമായ ഒരു ശൂന്യത ജീവികളിലെ സ്ത്രീകളുടെ യോനി എന്ന പേരുള്ള സ്ത്രീലിംഗമായി പ്രവർത്തിക്കുകയാണ് എന്നും, *സ്വത്വമായ ജീവാത്മാവിനെ വഹിക്കുന്നതായ സ്ത്രീ-ശരീരത്തിൽ, *മണ്ണും ഭൂമിയും ശരീരവുമായ ദൈവം* ഒരു ശൂന്യഭാഗത്തെ സൃഷ്ടിച്ചിട്ടുണ്ട് എന്നല്ലാതെ അങ്ങനെ ഒരു അവയവം സ്ത്രീകൾക്കില്ല* എന്നും സുവ്യക്തമാണ്. *മണ്ണും ഭൂമിയുമായ ദൈവത്തിന്റെ​ അംശമായ ജീവികളുടെ ശരീരത്തിൽ* മഹാപ്രവേശിക്കുന്ന ആകാശം എന്ന *മഹാശൂന്യത*യുടെ *മഹാസൂക്ഷ്മമായ ശൂന്യതയെ, ജീവികളുടെ സൃഷ്ടിയുമായും അവയുടെ ലിംഗവുമായും ബന്ധിപ്പിക്കുകയാൽ, മഹാലിംഗത്തിൻ്റെ അംശമെന്നും, ആകാശത്തെ മഹാലിംഗം എന്നും മഹാനാമകരണം ചെയ്തിരിക്കുന്നു എന്നല്ലാതെ ജീവികളുടെ ലിംഗവുമായോ ലൈംഗിക കാര്യങ്ങളുമായോ മഹാലിംഗത്തിന്/ശിവലിംഗത്തിന് ബന്ധമില്ല. മണ്ണായ ഭൂമി എന്ന മഹാശരീരമായ മഹാശിവയുടെ 'മഹാലിംഗത്തിൻ്റെ അതിസൂക്ഷ്മമായ ശൂന്യ-അംശങ്ങളാണ്,' ജീവികളിലെ സ്ത്രീകളുടെ ശരീരത്തിൽ ഉള്ളത്. *എല്ലാ ജീവികളും/ജീവാത്മാക്കളും ജനിക്കുന്നത് മഹാലിംഗത്തിന് അകത്താണ്.* മനുഷ്യരും മാതാപിതാക്കളും മുതുമുത്തശ്ശന്മാരുമെല്ലാം മഹാലിംഗത്തിനകത്ത് ജനിച്ചവരാകുമ്പോൾ, യാതൊരാൾക്കും *എന്റെ രാജ്യം, എന്റെ ദേശം* എന്നിങ്ങനെ പറയാൻ യാതൊരു യോഗ്യതകളും ഇല്ലെന്നും സുവ്യക്തമാണ്.
ആദിയും അന്തവുമില്ലാത്ത ആകാശത്തെയും​, മഹാപ്രപഞ്ചത്തെയും, മഹാശക്തിയായ ഏകദൈവത്തെയും, ഒരു കല്ലിലൂടെ പ്രതീകമാക്കാൻ കഴിയുന്നതാണ്. ആകാശം മുകളിലേക്ക് അനന്തമാണെങ്കിലും ഒരു കുടപോലെ അർദ്ധഗോളാകൃതി ഉണ്ട്. ആകാശം ആരംഭിക്കുന്നത് ഭൂമിയിൽ നിന്നും അനന്തമായ വൃത്താകൃതിയിൽ മുകളിലേക്ക് ആണെങ്കിലും, ആദിയില്ലാത്ത പ്രസ്തുത ആകാശവും ഭൂമിയും കുഴൽ പോലെ അനന്തമായി താഴേക്ക് പോവുകയാണ്. അതായത് ഏറെക്കുറെ അടപ്പ് ഉള്ളതായ പുട്ടുകുറ്റിയുടെ ആകൃതിയാണ് ആകാശം എന്ന മഹാലിംഗത്തിന് ഉള്ളത്.

മഹാശിവലിംഗമായിട്ട് പ്രവർത്തിക്കുന്ന ദൈവത്തെ, പുട്ടുകുറ്റി പോലെയുള്ള കല്ല് കൊണ്ടോ, എന്തെങ്കിലും രൂപത്തിലുള്ള കല്ല് കൊണ്ടോ, കൈകൾ കൊണ്ട് കോരിയെടുത്ത് കൂട്ടിവയ്ക്കുന്ന ഒരു പിടി മണ്ണുകൊണ്ടോ, കുന്നുകളും മലകളും കൊണ്ടോ പ്രതീകമാക്കിയും, യാതൊരു പ്രതീകങ്ങളുമില്ലാതെയും, പ്രാർത്ഥിക്കാനും പ്രാർത്ഥനകളെ ഒഴിവാക്കാനും എല്ലാം സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെ മഹാഅനുഗ്രഹിച്ചു നൽകിയിട്ടുണ്ട്.
യാതൊരു രൂപങ്ങളിലും ആദിയും അന്തവുമില്ലാത്ത മഹാശക്തിയായ ദൈവവും, മഹാശൂന്യവും, മഹാപ്രപഞ്ചവും ഒതുങ്ങില്ലായെന്നതു പോലെ, ഒരു കല്ലിലോ കടുകിലോ എന്തിലുമോ (ജീവിയിലുമോ) പ്രവേശിച്ചുകൊണ്ടോ, ഒരു കല്ലോ കടുകോ എന്തുമോ (ജീവിയോ) ആയിക്കൊണ്ടോ മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാനിർവ്വഹിക്കുവാൻ മഹാശക്തിയായ ദൈവത്തിനു കഴിയും എന്ന് സുവ്യക്തമായി അറിഞ്ഞുകൊള്ളണം. എന്തും ചെയ്യാൻ ശക്തിയുള്ള, ആദിയും അന്തവുമില്ലാത്ത മഹാശക്തിയായ ദൈവത്തിന് ഒരു കടുകിലോ വിഗ്രഹത്തിലോ ജീവിയിലുമോ പ്രവേശിച്ചുകൊണ്ടോ (ആയിരുന്നുകൊണ്ടോ) മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാനിർവ്വഹിക്കുവാൻ ശക്തിയില്ലെന്ന് വിശ്വസിക്കുന്നവർ ഉണ്ടെങ്കിൽ അവർ കടുത്ത ദൈവനിന്ദയാണ് ചെയ്യുന്നത്. വിഗ്രഹത്തിലൊതുങ്ങിക്കൊണ്ടു പ്രവർത്തിക്കാൻ മഹാശക്തിയായ ദൈവത്തിനു കഴിയും എന്ന് പറയുമ്പോൾ, വിഗ്രഹ ആരാധന ശരിയാണെന്നു ധരിച്ചു പോവരുത്. വിഗ്രഹത്തിൽ നിന്ന് അഥവാ എന്തിലെങ്കിലും നിന്ന് ദൈവം പ്രത്യക്ഷമാവുകയും, ദൈവം മഹാഅനുവദിക്കുകയും ചെയ്യുകയാണെങ്കിൽ പ്രത്യക്ഷമാവുന്ന ദൈവത്തെ ആരാധിക്കുകയോ നമസ്ക്കരിക്കുകയോ ചെയ്യുക എന്നല്ലാതെ വിഗ്രഹത്തെ ആരാധിക്കാൻ പാടില്ല. പാൽ, പഴം, നെയ്യ്, ചന്ദനം തുടങ്ങിയ യാതൊരു സാധനങ്ങളെയും വിഗ്രഹം ഭക്ഷിക്കുന്നില്ലാ എന്നിരിക്കെ അവയെ വിഗ്രഹത്തിൽ ഒഴുക്കുന്നതും കുശുകുശു മന്ത്രങ്ങൾ ജപിക്കുന്നതുമെല്ലാം കടുത്ത ദൈവനിന്ദയും ദൈവശിക്ഷകളെ പിടിച്ചു വാങ്ങുന്ന കാര്യങ്ങളുമാണ്. കൂടുതലായി മേല്പടി മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്.
ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ, ഭൂമിയിലെങ്ങുമുള്ള ദേവാലയങ്ങളെ (ആവശ്യമുള്ള ജനങ്ങൾ), അവയെല്ലാം മഹാശാസ്ത്രപരമായിട്ട് ശുദ്ധീകരിക്കേണ്ടതുണ്ട് : *മഹാലിംഗ പ്രതിഷ്ഠ മാത്രമേ ഏതൊരു ദേവാലയത്തിലും പാടുള്ളൂ.*
'മണ്ണും ഭൂമിയുമായ ദൈവം' മഹാഭദ്രമാക്കിയിട്ടുള്ള അഥവാ 'സൃഷ്ടി സ്ഥിതി സംഹാരങ്ങളെ മഹാനിർവ്വഹിക്കുന്ന നിയമങ്ങളെയും ശക്തികളെയും' വിശദമാക്കുന്ന മഹാശാസ്ത്രത്തിൽ (വേദങ്ങളിൽ), മഹാപ്രപഞ്ചത്തിന് അതീതമായ *'മഹാബ്രഹ്മവും ഏകദൈവവുമായ മഹാദേവി'*യും, *'ഏകദാസനായ പരമശിവനും'* പരാമർശിക്കപ്പെടണം എന്നത് മഹാശാസ്ത്രപരമായ ആവശ്യമാണ്. മഹാപ്രപഞ്ചത്തിലെ എല്ലാ മൂലകങ്ങളുടെയും എല്ലാ ആറ്റങ്ങളിലും ഇലക്ട്രോൺ, പ്രോട്ടോൺ എന്നിങ്ങനെ ഭൗതികമായ അസ്തിത്വത്തോടെ മഹാശിവയും ശിവനുമുണ്ട്. ആറ്റത്തിലെ മറ്റു കണങ്ങൾ 'മണ്ണും ശരീരവും ഭൂമിയുമായ ദൈവത്തിന്റെ' അനന്തമായ ഗുണങ്ങളെയും ശക്തികളെയും മഹാനീതിശാസ്ത്രപരമായ പ്രവർത്തനങ്ങളെയും ജന്മഗുണങ്ങളെയും സംബന്ധിച്ചുള്ളവയെന്ന് തല്ക്കാലം കരുതുക; മഹാഉചിതമായി വൈകാതെ വെളിപ്പെടുത്തുന്നതാണ്. പരിശുദ്ധാത്മാവ്, യഹോവ എന്നതും അല്ലാഹു, റസൂൽ എന്നതും *ഭാഗികമായ* ശരികളാണ്; പരിശുദ്ധാത്മാവ്, അല്ലാഹു എന്നീ പദങ്ങൾ *ഏകദൈവവും മഹാദേവനുമായ മഹാദേവിയെ* കുറിക്കുമ്പോൾ; യഹോവ, ക്രൈസ്റ്റ്, ഈസാ, റസൂൽ എന്നിവ ഏക-ദൈവ-ദാസനായ *പരമശിവനെ* കുറിക്കുന്നു; റസൂൽ എന്നത് ഇസ്ലാം മതത്തിലെ മുഹമ്മദ് നബി അല്ലെന്നും അറിയണം.
ഏകമഹാശക്തിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മഹാദേവനുമായ മഹാദേവി മഹാവാത്സല്യത്തോടെ മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള അറിവിനും ശക്തിക്കും അനുസരിച്ച് ധർമ്മശാസ്ത്രപരമായി ജീവിക്കണം എന്നതിനെ അവഗണിച്ചു കൊണ്ട് ജീവിക്കുന്നത് കടുത്ത ദൈവനിന്ദയും അപരാധവുമാണ്; ദൈവശിക്ഷകളെ പിടിച്ചു വാങ്ങുന്ന കാര്യങ്ങളുമാണ്.
*(5).* ശിക്ഷയുടെ ഭാഗമായി ദ്വീപുകളിലേക്ക് *ഉടുവസ്ത്രത്തോടെ* നാടുകടത്തപ്പെടുന്ന ജനങ്ങൾക്ക് സമ്പൂർണ്ണ വ്യക്തി സ്വാതന്ത്ര്യം അനുഭവിക്കാനും, (ശാസ്ത്ര സൗകര്യങ്ങൾ ഇല്ലാതെ) ഇഷ്ടംപോലെ ജീവിക്കാനും; വർജ്യമായ മന്ത്രശാസ്ത്രത്തെ ദുരുപയോഗിച്ച് ദുർദ്ദേവതകളെ സൃഷ്ടിക്കാനും സങ്കല്പിക്കാനും പൂജിക്കാനും, സ്വയം ദുർദ്ദേവതയായി മാറാനും, "പ്രസ്തുത ദ്വിപിൽ മാത്രം ഒതുങ്ങി പ്രവർത്തിക്കുന്നതാണ്* എന്ന മഹാനിബന്ധനയോടെ സാധിക്കുന്നതാണ്. *മഹാപ്രപഞ്ചത്തിന് മഹാആധാരമായിട്ടുള്ളത് മഹാശക്തിയായ ദൈവത്തിന്റെ 'മായാ-മഹാശക്തി' ആകയാലാണ് വർജ്യമാണെങ്കിലും മന്ത്രശാസ്ത്രത്തെ മഹാനിലനിർത്തിയിട്ടുള്ളത്.*


*(6.)* *ഇന്ത്യയിലെ ജനങ്ങളിലും ദേവാലയങ്ങളിലും ദൈവ-വിപ്ലവം സൃഷ്ടിക്കുന്ന ഏതാനും അതിഗൗരവമായ മാറ്റങ്ങളും കാരണങ്ങളും അറിയിക്കുന്നു.*
*(6.1)* ഭൂമിയിലെങ്ങുമുള്ള ദേവാലയങ്ങളെ മഹാശാസ്ത്രപരമായിട്ട് ശുദ്ധീകരിക്കുന്നതിൻ്റെ ഭാഗമായിട്ട് *മഹാലിംഗത്തെ മാത്രം എല്ലാ ദേവാലയങ്ങളിലും മഹാപ്രതിഷ്ഠിക്കുമ്പോൾ* ഏറ്റവുമധികം ബാധിക്കുന്നത് *ഇന്ത്യയിലെ ജനങ്ങളെയും,* ഇന്ത്യയിലെ ദേവാലയങ്ങളിലും ഭവനങ്ങളിലും മറ്റുമുള്ള (ദുർദ്ദേവതകളുടെ) *അനവധി ലക്ഷം വിഗ്രഹ-പ്രതിഷ്ഠകളെയും ചിത്രങ്ങളെയും, ദൈവീകമെന്നും ദൈവശാസ്ത്രമെന്നും തെറ്റിദ്ധരിച്ചിട്ടുള്ള ഗ്രന്ഥങ്ങളെയും കാവുകളെയും കുര്യാലയങ്ങളെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും വിശ്വാസങ്ങളെയും മത-ജാതി- പ്രസ്ഥാനങ്ങളെയും മറ്റുമാണ്.
ഇന്ത്യയിലെ ഏറെക്കുറെ എല്ലാ ക്ഷേത്രങ്ങളിലും, അനേകം ഭവനങ്ങളിലും, പൂന്തോട്ടങ്ങളിലും, ആഡിറ്റോറിയങ്ങളിലും, പൊതുനിരത്തുകളിലും, ബസ്സ്-കാർ-റെയിൽവെ സ്റ്റേഷനുകളിലും, സിനിമകളിലും, പത്ര-ടെലിവിഷൻ മാധ്യമങ്ങളിലും, വ്യവസായ-വാണിജ്യ-ഭരണകൂട പരസ്യങ്ങളിലും മറ്റും സർവ്വസാധാരണമായി പ്രതിഷ്ഠിക്കുകയും പ്രദർശിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും, സംപ്രേഷിക്കുകയും ഒക്കെ ചെയ്യുന്ന ലൈംഗിക-അശ്ളീല-ആഭാസ ചിത്രങ്ങളെയും വിഗ്രഹങ്ങളെയും മറ്റും പൈശാചികമെന്നു പോലും തിരിച്ചറിയാൻ കഴിയാത്ത ജനങ്ങളും, പൂജാരികളും, ദേവാലയ-നടത്തിപ്പുകാരും, പുരോഹിതരും, പണ്ഡിതരും, ഗുരുക്കന്മാരും, രാഷ്ട്രീയക്കാരും, ഭരണാധികാരികളും, ഉദ്യോഗസ്ഥരും, അവരെല്ലാം കുമ്പിടുന്ന പൈശാചിക ദേവതകളും, മറ്റുമാണ് ഇന്ത്യയിലെ ഉന്നതമായ സംസ്കാരത്തിനു കാരണക്കാർ എന്ന് നൂറ്റാണ്ടുകളായി തെറ്റിദ്ധരിച്ചത് എത്രവലിയ വങ്കത്തമായിരുന്നു .....! സ്വയം വിശകലനം ചെയ്ത് ഓരോരുത്തരും തങ്ങളുടെ പങ്കിൽ പശ്ചാത്തപിക്കാനും പ്രായശ്ചിത്തം ചെയ്യുവാനും തയ്യാറായേ പറ്റൂ. *മഹാശക്തിയായ മഹാദേവി മഹാകരുതിയതുകൊണ്ട് ജനങ്ങൾ പൂജിച്ചും ആരാധിച്ചു കൊണ്ടുമിരിക്കുന്ന കിഷാണുവിനെപ്പോലെയുള്ള ദുർദ്ദേവതകൾക്ക് ഇന്ത്യയിലെ ജനങ്ങളെ സമ്പൂർണ്ണ ലൈംഗിക ആഭാസരാക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം.*
പ്രണയ-കാമകാര്യങ്ങൾ, അവകാശവും അധികാരവും ഉള്ള സ്ത്രീയുടെയും പുരുഷന്റെയും​ സ്വകാര്യമാണ്. ശരീരവും അങ്ങനെ തന്നെ. നഗ്നത പ്രദർശിപ്പിക്കുന്ന സ്ത്രീ-പുരുഷ ചിത്രങ്ങളും വീഡിയോകളും വിഗ്രഹങ്ങളും നിർമ്മിക്കുന്നവർക്കും പ്രദർശിപ്പിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും ആസ്വദിക്കുന്നവർക്കും ദൈവശിക്ഷകളുണ്ട്. നഗ്നചിത്രങ്ങളും നഗ്നവിഗ്രഹങ്ങളും ലൈംഗിക-അരാജകത്വ ചിത്രങ്ങളും വിഗ്രഹങ്ങളും ഒക്കെ ഉദാത്തമായ കലയാണെന്നും മറ്റും വാദിക്കുന്ന അവയുടെ നിർമ്മാതാക്കളും പ്രചാരകരും ആസ്വാദകരും ഒക്കെ തങ്ങളുടെയും, ഇണയുടെയും, മക്കളുടെയും, സഹോദരീ-സഹോദരന്മാരുടെയും, മാതാപിതാക്കളുടെയും തനിച്ചും ഒന്നിച്ചുമുള്ള നഗ്നചിത്രങ്ങളും നഗ്നവിഗ്രഹങ്ങളും നിർമ്മിക്കാനും പരസ്യമായി പ്രചരിപ്പിക്കാനും തയ്യാറാവണം. അങ്ങനെ തയ്യാറാവുന്നവർ ഉണ്ടെങ്കിൽ, ഉടുവസ്ത്രത്തോടെ നിശ്ചിത കാലത്തേക്ക്, ഉദാഹരണത്തിന് 1 മുതൽ 10 വർഷത്തേക്ക് കാട്ടിലോ ദ്വീപിലോ സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തോടെയും, ശാസ്ത്രസൗകര്യങ്ങൾ ഇല്ലാതെയും ജീവിക്കാനുള്ള യോഗ്യതയാണ് അവർക്ക് ഉള്ളത്; ശാസ്ത്ര സൗകര്യങ്ങളെ ആസ്വദിച്ചുകൊണ്ട് നാട്ടിൽ ജീവിക്കാൻ അവർക്ക് യോഗ്യതയില്ല.

*(6.2)* ആദ്യ മഹാകാലചക്രത്തിലെ ആവശ്യങ്ങൾക്കായി സൃഷ്ടിക്കപ്പെട്ടതും, മനുഷ്യരിൽ നിന്നും ദേവതകളായി നിയമിക്കപ്പെട്ടവരുമായ *ദുർഗ്ഗ* പോലെയുള്ള സദ് ദേവതകളെയും; ഗജപാതി (ഗണപതി), നാരായണൻ, കൃഷ്ണൻ, പോലെയുള്ള ദുർദ്ദേവതകളെയും അവസാനിപ്പിച്ചു കൊണ്ടാണ് ദൈവ-വിപ്ലവം മഹാആരംഭിക്കുന്നത് എന്നതിനാൽ, മേല്പടി ദേവതകളെ പൂജിക്കാനും ആരാധിക്കാനും യാതൊരാൾക്കും കഴിയുന്നതല്ല. നാരായം കൊണ്ട് ചരിത്രം എഴുതുവാൻ നിയോഗിക്കപ്പെട്ട നാരായണൻ എന്ന ദേവത, വിഷാണുവായ ദുർദ്ദേവതയായിട്ട് പരിണമിച്ചെങ്കിലും, മഹാദേവി യുടെ മഹാകൃപയും മഹാവാത്സല്യവും കൊണ്ട് വളരെയധികം ശുദ്ധീകരിക്കപ്പെട്ടു, വർഷങ്ങളായിട്ട് അദ്ദേഹം പശ്ചാത്തപിച്ചും പ്രായശ്ചിത്തം ചെയ്തും ജീവിക്കുകയാണ്; മാനസികമായി ആനന്ദത്തിലുമാണ്.

2017 ഏപ്രിൽ 30-ന് മഹിശക്തിയായ മഹാദേവി ഈയുള്ളവനെ മഹാഅനുഗ്രഹിച്ചു വെളിപ്പെടുത്തിയ ഒരു കാര്യം, വിഷാണുവായ നാരായണന്റെ പതനം സമ്പൂർണ്ണമായതിനു പുറമെ, മായാകൃഷ്ണൻ പരാജയപ്പെട്ടു എന്നതാണ്.
((ആദിയും അന്തവുമില്ലാത്ത മഹാശക്തിയായ മഹാദേവി യുടെ മഹാശക്തികളെ​ ഒരു കോടി അളവുകൾ മാത്രമായിട്ട് സങ്കല്പിച്ചാൽ, അതിൽനിന്ന് 1 (ഒരു അളവ്) എടുത്താൽ, മഹാപ്രപഞ്ചത്തിൻ്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാനിർവ്വഹിക്കുന്നതിന് 1 (ഒരു അളവ്) അധികമാണ്. അങ്ങനെയിരിക്കെ *'മണ്ണും ഭൂമിയുമായ മഹാരൂപത്തെ മഹാസ്വീകരിച്ചിട്ടുള്ളതായ ദൈവത്തിന്റെ​'* എതിരാളികളോ മത്സരാർത്ഥികളോ ആവാനുള്ള യോഗ്യത 'സൃഷ്ടികൾ മാത്രമായ വിഷാണുവും കിഷാണുവും ഉൾപ്പെടെ യാതൊരാൾക്കും ഇല്ല; *മണ്ണും ഭൂമിയുമായ ദൈവം ശക്തികളെ​ നൽകിയാൽ മാത്രമേ ഏതൊന്നും ചെയ്യാൻ സൃഷ്ടികൾക്കു കഴിയൂ.*))
'മഹാശക്തിയായ മണ്ണും ഭൂമിയുമായ ദൈവം' മഹാശാസ്ത്ര പ്രകാരം മഹാപ്രപഞ്ചത്തിൻ്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാനിർവ്വഹിക്കുന്നതിൽ നിന്ന് 'വാക്കുകളും കരാറുകളും പാലിക്കുമെന്ന വിശ്വാസം കൊണ്ടാണ്' മനുഷ്യരിൽ നിന്നും ദേവതകളായി നിയമിക്കപ്പെട്ട വിഷാണുവും അയാളുടെ കിഷാണ അവതാരവും, *ദൈവമാകാനായി* പരശ്രമിച്ചതും, കൊടിയ കൊടിയ പദ്ധതിയിൽ വിജയിക്കുമെന്ന് ഉറപ്പിച്ചതും. 'മണ്ണും ഭൂമിയുമായ ദൈവത്തെ' അടിമയാക്കി ക്കൊണ്ട് സ്വയം ദൈവമാകാമെന്ന് അവർ വ്യാമോഹിച്ചു! വ്യക്തിസ്വാതന്ത്ര്യം നിഷേധിച്ചു കൊണ്ട് എല്ലാ മനുഷ്യരെയും അവർ അടിമകളാക്കുമായിരുന്നു! എല്ലാ മനുഷ്യർക്കും 50 സ്ത്രീ ജന്മങ്ങൾ, 50 പുരുഷ ജന്മങ്ങൾ എന്നിങ്ങനെ മൊത്തം 100 ജന്മങ്ങൾ ഉള്ളതിൽ ഒരു സ്ത്രീ ജന്മം അതിസുന്ദരിയാണ്; പ്രസ്തുത 'സുന്ദരീ-ജന്മങ്ങളെ' മുഴുവൻ 'പെണ്ണുപിടിയന്മാരായ അവർ' കാമപരമായി കീഴ്പ്പെടുത്തുമായിരുന്നു ! അവർക്ക് തോന്നും പോലെയെല്ലാം ഏതൊരു സ്ത്രീയെയും കാമപരമായി പീഡിപ്പിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യുമായിരുന്നു ! ആവശ്യം കഴിഞ്ഞാൽ വലിച്ചെറിഞ്ഞു രസിക്കുമായിരുന്നു! ഭാര്യയും മകളും അമ്മയും സഹോദരിയും മറ്റും അപഹരിക്കപ്പെടുന്നതും പീഢനം അനുഭവിക്കുന്നതും കണ്ടും കേട്ടും അനുഭവിച്ചും നിലവിളിക്കുന്ന നിസ്സഹായരായ പുരുഷപ്പടയെ കണ്ട് കൊടിയ പിശാചുക്കൾ, പ്രത്യേകിച്ചും രണ്ടാമൻ ആർത്തുചിരിക്കുമായിരുന്നു ! ലോകത്തെവിടെയുമുള്ള ജനങ്ങൾ, കൊടിയ പിശാചിന്റെ​ ഇഷ്ടം പോലെ അവനെ മാത്രം ആരാധിക്കുകയും കുമ്പിടുകയും അവനെ ഭയന്നു-ജീവിക്കുകയും ചെയ്യുമായിരുന്നു ! അവന് /അവർക്ക് തോന്നും പോലെയെല്ലാം മനുഷ്യരെയും മറ്റുള്ള ജീവികളെയും ശിക്ഷിക്കുമായിരുന്നു ! ജീവികൾക്ക് പിന്നെ മോക്ഷം/മുക്തി ഇല്ല. അവരുടെ കാലടിയിലെ ചവിട്ടും തൂപ്പും തുപ്പും മാത്രം ശരണം! ...... യാഥാർത്ഥ്യങ്ങൾ അറിയാതെയും അന്വേഷിക്കുകയും ചെയ്യാതെ, തങ്ങളുടെ ബന്ധുക്കളല്ലാത്ത കിഷാണുവിൻ്റെയും മറ്റും പ്രണയ-കാമ ചിത്രങ്ങളെയും മറ്റും പ്രചരിപ്പിക്കാനും പൂജിക്കാനും ആരാധിക്കാനും ഇറങ്ങി പുറപ്പെട്ടിരിക്കുന്ന ആധുനിക കാലത്തെ വിവരദോഷികളെ എങ്ങനെ ശിക്ഷിക്കണമെന്ന് സ്വയം വിശകലനം ചെയ്തു പറയട്ടെ; മഹാനീതിപതിയായ മഹാദേവി കേൾക്കട്ടെ ....! )))))).
കൃഷ്ണൻ, മറ്റു ദേവതകൾ, മനുഷ്യർ തുടങ്ങിയവരുടെ ചിത്രങ്ങളെയും വിഗ്രഹങ്ങളെയും സ്മാരകങ്ങളെയും ചുമന്നു നടന്നവർ വിശകലനം ചെയ്യേണ്ടിയിരുന്നതും ശ്രദ്ധിക്കേണ്ടതുമായ ചില കൃഷ്ണ- കാര്യങ്ങൾ മാത്രം കുറിക്കാം :-
*കൃഷ്ണൻ, വാസുദേവൻ* എന്നിങ്ങനെ അനവധി പേരുകളുള്ള കൊടിയ ദുർദ്ദേവതയുടെ പലതരത്തിലുള്ള ഫോട്ടോകൾ വാട്സ്ആപ് ഗ്രൂപ്പുകളിലും, തനിച്ചും പ്രസിദ്ധപ്പെടുത്തുന്നവർ എന്ത് ഉദ്ദേശത്തോടെയാണ് അങ്ങനെ ചെയ്യുന്നതെന്ന് വ്യക്തമാക്കണം. (ദൈവമായും ദേവതയായും അനേകർ തെറ്റിദ്ധരിച്ചിരിക്കുന്നു എന്ന് ദുഷ്പ്രചരണം നടത്തിയിട്ട് ഈയുള്ളവന് യാതൊന്നും നേടാനുമില്ല; നേടുകയുമില്ല എന്നത് കൂട്ടിവായിക്കണം.).
മഹാശക്തിയായ ദൈവം, സൃഷ്ടികളായ മനുഷ്യരുടെ പരസ്യങ്ങളും കോപ്രായങ്ങളും കണ്ടും കേട്ടും സന്തോഷിക്കുന്ന കോമാളിയല്ല. കുഞ്ഞുങ്ങളെ കൂടുതൽ കൂടുതൽ സന്തോഷിപ്പിക്കാനാണ് മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മഹാദേവനുമായ മഹാദേവി മഹാപ്രവർത്തിക്കുന്നത്.

*മഹാശക്തിയായ ദൈവത്തിന്റെ സൃഷ്ടി മാത്രമായ* കിഷാണു എന്ന കൃഷ്ണൻ സന്തോഷിച്ചിരുന്നത് മനുഷ്യർ നൽകുന്ന ഭക്ഷണം, വസ്ത്രം, പാർപ്പിടം, കീർത്തി, തുടങ്ങിയവയിൽ ആണെന്നതു കൊണ്ട് അവയെ നൽകുകയാണോ? കഷ്ടം തന്നെ.
*പോലീസ് സ്റ്റേഷനുകളിലും ജയിലുകളിലും ചില പൊതു നോട്ടീസ് ബോർഡുകളിലും ഒക്കെ വലിയ/സ്ഥിരം കള്ളന്മാരുടെ ഫോട്ടോ പതിക്കാറുണ്ട്.* അപകടകാരിയാണ്; ആളെ സൂക്ഷിക്കണം; *സ്ത്രീകൾ പ്രത്യേകം സൂക്ഷിക്കണം, പെണ്ണുപിടിയൻ* നാട്ടിൽ ഇറങ്ങിയിട്ടുണ്ട്; ..... എന്നിങ്ങനെയോ, *കാണ്മാനില്ല,* കണ്ടുകിട്ടുന്നവർ അറിയിക്കണം; *അന്തരിച്ചു* ..... എന്നിങ്ങനെയോ അറിയിക്കാനാണ് ഫോട്ടോ പ്രസിദ്ധീകരിക്കുന്നതെങ്കിൽ,... എന്താണെങ്കിലും ഉദ്ദേശം വെളിപ്പെടുത്തണം.
കാമപരങ്ങളും അശ്ളീലങ്ങളും ആഭാസങ്ങളുമായ ചിത്രങ്ങളും വിഗ്രഹങ്ങളുമൊക്കെ ഏതു തരത്തിലുള്ള ആനന്ദവും സന്ദേശവുമാണു നൽകുന്നതെന്നും അറിയിക്കണം. മുമ്പ് സൂചിപ്പിച്ചതുപോലെ സ്വയം വിശകലനം ചെയ്തു പറയുക; മഹാനീതിപതിയായ മഹാദേവി കേൾക്കട്ടെ!

*(6.3)* ആദ്യ മഹാകാലചക്രത്തിലെ ദേവതകളുടെ ആവശ്യം, സൃഷ്ടി, സ്ഥാനം, പ്രവർത്തനം, തുടങ്ങിയ കാര്യങ്ങളെ ദൈവ-വിപ്ലവ വിശകലനം 8-ൽ വിശദീകരിച്ചിട്ടുണ്ട്. (*omsathyam* എന്ന ബ്ലോഗിലും, *www.omsathyam.com* എന്ന വെബ്സൈറ്റിലും ലഭ്യമാണ്.). ദൈവ-വിപ്ലവ വിശകലനം 9-ൻ്റെ PDF ഫയലിൽ ആവർത്തിക്കുന്നുണ്ട്; വാട്സ്ആപ് സന്ദേശത്തിൽ വിശദീകരണം ഒഴിവാക്കുന്നുമുണ്ട്. കൂടുതൽ വിസ്തരിക്കുന്നില്ല. സ്വയം വിശകലനം ചെയ്യാനുള്ള ബുദ്ധിശക്തിയും ഓർമ്മശക്തിയും മഹാമാതാവായ മഹാദേവി മഹാഅനുഗ്രഹിച്ചു നൽകിയിട്ടുണ്ട്.
പിശാചിനെ സ്തുതിക്കുന്നവർക്ക് പിശാചിന്റെ ഗുണങ്ങൾ കിട്ടുമെന്നതുപോലെ, അനേകരിൽ അഹംഭാവവും അഹങ്കാരവും കള്ളങ്ങളും കാപട്യങ്ങളും വർദ്ധിക്കാൻ ദുർദ്ദേവതാ-പൂജ കാരണമായിട്ടുണ്ട്.
*(7)*. ഭൂമിയിൽ ഉടൻ ദൈവവിപ്ലവം മഹാആരംഭിക്കുമ്പോ ഇന്നത്തെ അനേകം ദേവാലയങ്ങൾക്ക് സൗജന്യ സത്രങ്ങളും, വേദികളും, ശൗചാലയങ്ങളുമായിട്ട് പരിവർത്തനമുണ്ടാകുന്നതാണ്.
യാത്രക്കാർ ഉൾപ്പെടെയുള്ള നാട്ടിലെ സാധാരണ ജനങ്ങൾക്ക് ശുചിത്വകാര്യങ്ങൾക്കും (വിസർജ്ജന ആവശ്യങ്ങൾക്കും), ഒരല്പം വിശ്രമിക്കാനും, ഒന്ന് ഉറങ്ങാനും, ഭക്ഷണത്തോടെ ഒരു രാത്രി സൗജന്യമായിട്ട് താമസിക്കാനുമൊക്കെയുള്ള പൊതുസങ്കേതങ്ങൾ ഓരോ നാട്ടിലും ഉണ്ടാകേണ്ടത് പൊതു ആവശ്യമാണ്. സത്രം എന്ന പേരിൽ രാജഭരണകാലത്ത് പ്രസ്തുത സൗകര്യമുണ്ടായിരുന്നു. ഇന്നത്തെ മന്ത്രിമാർക്കും ശിങ്കിടികൾക്കും, കുടുംബാംഗങ്ങൾക്കും മറ്റും, ജനങ്ങളുടെ ചിലവിൽ കോടികൾ മുടക്കി സ്വദേശത്തും വിദേശത്തുമുള്ള വിശ്രമസങ്കേതങ്ങളിൽ ദിവസങ്ങളോ ആഴ്ചകളോ ഒക്കെ വിശ്രമങ്ങളും കൂത്താട്ടങ്ങളും ആകാമെങ്കിൽ അവരെയെല്ലാം തീറ്റിപ്പോറ്റുന്ന സാധാരണ ജനങ്ങൾക്ക് അത്യാവശ്യത്തിന് ഒരു രാത്രിനേരം സൗജന്യമായിട്ട് ഭക്ഷിക്കാനും തങ്ങാനും വിശ്രമിക്കാനും, സത്രങ്ങളുൾപ്പെട്ട പൊതുസങ്കേതങ്ങൾ വേണ്ടേ ?
ഇന്നത്തെ ഭൂമിയിൽ ഏറെക്കുറെ 750 കോടി മനുഷ്യരെ ദൈവം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അവരെല്ലാം മത-ജാതി-രാഷ്ട്രീയ-ഇസ ജീവികളായിട്ടാണ് ജീവിക്കുന്നത്, മനുഷ്യരായിട്ടല്ല. ഭൂമിയിൽ ഉടൻ *മായ/ദൈവം* പ്രത്യക്ഷമാവുകയും ചെയ്യുമ്പോൾ, മത-ജാതി - രാഷ്ട്രീയ-ഇസ ജീവികളായിട്ടും ഒക്കെ കഴിയുന്നവർ വീണ്ടും മനുഷ്യരായി മാറുന്നതാണ്.
ദൈവ-വിപ്ലവത്തിൽ ദൈവം പ്രത്യക്ഷമായിട്ട് 3-33 വർഷക്കാലം മഹാ-ചിരിച്ചുകൊണ്ടിരിക്കും, പ്രത്യക്ഷത്തിൽ അത്രമാത്രമേ ചെയ്യുന്നുള്ളൂ. മഹാശാസ്ത്രത്തെ ഉൾക്കൊണ്ട് ഭൂമിയിലെങ്ങുമുള്ളവർ തിരുത്തലുകൾ നടത്തുന്നതാണ്. ധർമ്മശാസ്ത്രത്തെ പിൻപറ്റുന്നവർക്ക് മഹാചിരി, മഹാസംഗീതമാണ്. ധർമ്മശാസ്ത്രത്തെ പിൻപറ്റാത്തവർക്കും മഹാചിരി, മഹാസംഗീതം തന്നെയാണെങ്കിലും, തങ്ങളുടെ ശരീരത്തിലെ പരമാണുക്കളിൽ നിന്നുപോലും ഉയരുന്നതായ മഹാചിരി കേട്ട് വിരളുന്നതും, അതിവേഗ- തിരുത്തലുകൾക്ക് തയ്യാറാകുന്നതുമാണ്. ഭൂമിയിലെങ്ങുമുള്ള എല്ലാ പ്രാർത്ഥനാ സമ്പ്രദായങ്ങളും ആരാധനാ സമ്പ്രദായങ്ങളും ബന്ധപ്പെട്ട സമ്പ്രദായങ്ങളും എല്ലാം എല്ലാം ദൈവീകമായിരുന്നില്ലാ എന്ന് തെളിയുന്നതും ഇന്നത്തെ വ്യത്യസ്ത മത-പുരോഹിതവർഗ്ഗങ്ങളും വ്യത്യസ്ത ദേവാലയ നടത്തിപ്പുകാരും കൂട്ടാളികളുമെല്ലാം മതങ്ങളെയും ഇസങ്ങളെയും ദേവാലയങ്ങളെയും ഉപേക്ഷിച്ച് പശ്ചാത്തപിച്ചു കഴിയുന്ന ശുഭാവസ്ഥ ഉണ്ടാകുന്നതുമാണ്.
ശബ്ദ മലിനീകരണത്തിലൂടെയും അന്ധവിശ്വാസങ്ങളിലൂടെയും മറ്റും ദൈവത്തിന്റെ കുഞ്ഞുങ്ങളായ മനുഷ്യരെയും ഇതരജീവികളെയും ശല്ല്യപ്പെടുത്തിയിരുന്നവർ പശ്ചാത്തപിക്കുന്നതിന്റെ വ്യാപ്തി അധികം വൈകാതെ നേരിട്ട് അനുഭവിച്ച് അറിയാൻ കഴിയുന്നതാണ്. ദേവാലയം, പള്ളി, മസ്ജിദ്, ക്ഷേത്രം തുടങ്ങിയ പേരുകളിൽ ഭൂമിയിലൊക്കെയും ഇന്നുള്ള സ്ഥാപനങ്ങൾ കൂടുതലും അനാഥമാകുന്നതാണ്. പ്രസ്തുത സ്ഥാപനങ്ങളെ നാട്ടിലെ ജനങ്ങളുടെ ആവശ്യങ്ങളെ മുൻനിർത്തിക്കൊണ്ട് സത്രങ്ങളും ശൗചാലയങ്ങളുമായിട്ട് പരിവർത്തനപ്പെടുത്തേണ്ടുന്നതിന് നേതൃത്വം കൊടുക്കുക എന്ന ചുമതല ഏറ്റെടുക്കുന്നത് സാധാരണ ജനങ്ങളോ ഭരണകൂടമോ ആയിരിക്കില്ല. ചെയ്തുപോന്ന തെറ്റുകൾക്കും കുറ്റങ്ങൾക്കുമുള്ള ചെറിയൊരു പ്രായശ്ചിത്തമായിട്ട് വ്യത്യസ്ത മത-പുരോഹിതവർഗ്ഗങ്ങളും വ്യത്യസ്ത ദേവാലയ നടത്തിപ്പുകാരും കൂട്ടാളികളുമെല്ലാം പുതിയ ജോലി മംഗളമാക്കുന്നതാണ്.
മഹാശാസ്ത്രപരമായ ദേവാലയ-നിർമ്മാണത്തെപ്പറ്റി ഓംസത്യം ഡോട് കോം- വെബ്സൈറ്റിലെ മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്.
വ്യത്യസ്ത മത-പുരോഹിതവർഗ്ഗങ്ങൾക്കും വ്യത്യസ്ത ദേവാലയ നടത്തിപ്പുകാർക്കും കൂട്ടാളികൾക്കുമെല്ലാം ദൈവശിക്ഷ കുറയുന്നതിനും പുണ്യം വർദ്ധിപ്പിക്കുവാനുമുള്ള ഒരു മാർഗ്ഗം കൂടി, ദൈവത്തിന്റെ ഏകപ്രതിനിധിയായിട്ട് ദൈവം മഹാഅധികാരപ്പെടുത്തിയിട്ടുള്ള ഈയുള്ളവൻ സ്നേഹ വാത്സല്യങ്ങളോടെ അറിയിക്കുന്നു :- ഉടൻ ദൈവ-വിപ്ലവം മഹാആരംഭിക്കുമെന്ന് അറിയിച്ചിരിക്കെ, അത് കണ്ടിട്ടുമാത്രം പരിവർത്തനത്തിന് തയ്യാറാവതെ, സത്യത്തെ ഉൾക്കൊള്ളുവാനുള്ള ഊറ്റം / ആർജ്ജവം കാണിക്കുക. ഭൂമിയിൽ ജീവിച്ചുപോരുന്ന ഏവരുടെയും ജീവിതത്തെ എല്ലാ കാലങ്ങളിലും ഭരിച്ചുപോരുന്നത് ഭൂമിയിലെ വസ്തുക്കളിലും ജീവികളിലുമായിട്ട് മഹാശക്തിയും മണ്ണും ഭൂമിയുമായ മഹാദേവി ഉള്ളടക്കം ചെയ്തിട്ടുള്ള മഹാശാസ്ത്രം പ്രകാരണമാണെന്നു മനസ്സിലാക്കുകയും നാളിതുവരെ ചുമന്നുപോന്ന മതങ്ങളെയും ഗ്രന്ഥങ്ങളെയും ഉപേക്ഷിച്ചുകൊണ്ടും സംഹരിച്ചു കൊണ്ടും, ദേവാലയങ്ങൾ ഉൾപ്പെടെയുള്ള സമസ്ത ജീവിത കാര്യങ്ങളെയും ധർമ്മശാസ്ത്രപരമായി പരിവർത്തനപ്പെടുത്തുക.
*മണ്ണിന്റെ നിയമങ്ങളെ* പാലിക്കേണ്ടത് *മോക്ഷം* ലഭിക്കാൻ, (ഓരോ മനുഷ്യന്റെയും) ആവശ്യമാകുന്നതാണ്. മണ്ണും ഭൂമിയുമായ ദൈവം *മഹാചിരിച്ച്* ഭൂമിയിലെ ജീവികളുടെയെല്ലാം ജീവിതത്തെ മഹാമംഗളമാക്കുന്ന ദൈവ-വിപ്ലവം ഉടനുണ്ട്. പരമാനന്ദത്തോടെ ജീവിക്കാനുള്ള മഹാഭാഗ്യത്തെ ഭൂമിയിലെ എല്ലാ മനുഷ്യർക്കും ലഭിക്കുന്നതാണ്. തുടർന്ന് ഇപ്പോഴത്തെ സൃഷ്ടിചക്രത്തിന്റെ സംഹാരം ആരംഭിക്കുമ്പോൾ മനുഷ്യരെല്ലാം ക്രമാനുഗതം "ആത്മീയ സാക്ഷാത്ക്കാരം" എന്ന *മോക്ഷം* നേടുന്നതാണ്. മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മണ്ണും ഭൂമിയുമായ ദൈവത്തിൽ നിന്നും, മാനുഷികമായ ബന്ധങ്ങളിൽ നിന്നും *മോക്ഷം* അഥവാ *മുക്തി* നേടുന്നതിനു മുമ്പ്; ദൈവത്തോടും, ഉറ്റവരോടും, ചുറ്റുമുള്ളവരോടും, മറ്റുള്ള ജീവികളോടും ഒക്കെ ചെയ്ത പിഴവുകൾക്കും ദ്രോഹങ്ങൾക്കുമുള്ള പരിഹാരമുണ്ടാക്കണം :  ദൈവശിക്ഷകളായിട്ട് അനുഭവിച്ചും, നന്മകളെ വർദ്ധിപ്പിച്ചും വേണം *മുക്തി* നേടേണ്ടത്.
*ഏകമഹാശക്തിയായ ദൈവത്തെയോ, ദൈവത്തിന്റെ മഹാരൂപമായ ഭൂമിയെയോ അല്ലാതെ മറ്റെന്തിനെ സ്തുതിച്ചാലും പാപമാണ് പാപമാണ് പാപമാണ്; ദൈവശിക്ഷകളുമുണ്ട്.* പ്രപഞ്ചത്തിന്റെ *സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ നിർവ്വഹിക്കുന്നത് യേശുവാണ്, അല്ലാഹുവാണ്, ബ്രഹ്മമാണ്, ദേവിയാണ്, ശിവനാണ്, ഗണപതിയാണ്, അയ്യപ്പനാണ്, കിണ്ണനാണ്, മാങ്ങാത്തൊലിയാണ്,* എന്നിങ്ങനെ *വ്യത്യസ്ത മതദൈവങ്ങളെ/ദേവതകളെ ഒരേ സ്റ്റേജിൽ വച്ചുതന്നെ പാട്ടുകളിലൂടെ സ്തുതിക്കുന്ന യാതൊരു ഉളുപ്പുമില്ലാത്ത ഗായകരും പ്രചാരകരും ആസ്വാദകരുമാണ് ഏറെക്കുറെ എല്ലായിടങ്ങളിലും ഉള്ളത്. കുഞ്ഞുങ്ങൾ ദൈവശിക്ഷകളെ പിടിച്ചു വാങ്ങുന്നത് മഹാമാതാവായ മഹാദേവിക്ക് സന്തോഷം നൽകുന്നില്ല; മഹാനീതിപതി കൂടിയായ മഹാദേവിക്ക് മഹാനീതിശാസ്ത്ര പ്രകാരം പാപികളെ ശിക്ഷിക്കാതിരിക്കാനും കഴിയില്ല.*
മഹാപിതാവും മഹാമാതാവും *മഹാവാത്സല്യവുമായ* ദൈവം, *സൃഷ്ടികളായ മനുഷ്യർക്കെല്ലാം ജ്ഞാനവും സമ്പത്തും ഊർജ്ജവും സമയങ്ങളുമെല്ലാം നൽകുന്നതു കൂടാതെ നല്ലതു ചെയ്ത് പുണ്യം വർദ്ധിപ്പിക്കാനുള്ള അവസരങ്ങളെയും മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട്. അഹംഭാവങ്ങളും, അജ്ഞാനവും കൊണ്ട് അനേകം പേർ അവസരങ്ങളെ തിരിച്ചറിയാതെ പോകുന്നു; നഷ്ടപ്പെടുത്തുന്നു.* കൂടുതൽ ശാസ്ത്ര-വിശദീകരണങ്ങൾക്ക് *www.omsathyam.com* വെബ്സൈറ്റ് അഥവാ *omsathyam* ബ്ലോഗ് സന്ദർശിക്കുക.
ദൈവത്തിന്റെ കുഞ്ഞുങ്ങൾ മാത്രമായ, ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങൾക്കും എല്ലാ ജീവികൾക്കും എല്ലാ മംഗളങ്ങളും മഹാഅനുഗ്രഹിച്ചു നൽകുമാറാകട്ടെ !
*മഹാഉചിതമായ സമയത്ത്, ഈ സന്ദേശത്തെ പ്രചരിപ്പിക്കുവാനുള്ള ഭാഗ്യം ഓരോ മനുഷ്യനും ലഭിക്കുന്നതാണ്.*
മണ്ണായ ശരീരത്തോടെ ജനിക്കുകയും, ജീവികളുടെയെല്ലാം മണ്ണായ ശരീരത്തിൽ നിന്നും ഭക്ഷണം ഉൾപ്പെടെയുള്ള സർവ്വ ആനന്ദങ്ങളെയും പ്രത്യക്ഷമായി സ്വീകരിച്ചു കൊണ്ട് മണ്ണായ ശരീരത്തോടെ (മണ്ണിൽ) ജീവിക്കുകയും, മണ്ണായ ശരീരം നിശ്ചയിക്കുന്നതു പോലെ മരണത്തോടെ മണ്ണായ ശരീരത്തിൽ നിന്നും സ്വതന്ത്രമാക്കപ്പെടുകയും ചെയ്യുന്ന ജീവാത്മാവിന് മഹാനീതിയെ മഹാഅനുഗ്രഹിച്ചു നൽകുന്നതും മണ്ണും ശരീരവും ഭൂമിയുമായ മഹാദേവി തന്നെയാണ്. *മണ്ണും ശരീരവും ഭൂമിയുമായ മഹാദേവിക്കു മാത്രമേ ജീവികൾക്കെല്ലാം മഹാനീതി നൽകാനുള്ള അവകാശവും അധികാരവും ഉള്ളത്.* മണ്ണിൽനിന്നു തന്നെ ജീവികൾക്ക് മഹാനീതി ലഭിച്ചാൽ മാത്രമേ ജീവി-സൃഷ്ടി മഹാഭംഗിയാവുകയുള്ളൂ എന്നും, മഹാനീതി ലഭിക്കുന്നത് മണ്ണിൽ നിന്നുതന്നെയാണെന്നും ഓരോ ജീവിയുടെയും/ജീവാത്മാവിൻ്റെയും സൃഷ്ടി പാഠത്തിൽ നിന്നും സുവ്യക്തമാണ്. ആദിസൃഷ്ടി മത്സ്യം മാത്രമാണെന്നും മനുഷ്യർ ഉൾപ്പെടെയുള്ള ജീവികളെല്ലാം പുനർജ്ജനനങ്ങൾ മാത്രമാണെന്നും, എല്ലാ ജീവികൾക്കും സമനീതി നൽകുമ്പോൾ മാത്രമാണ് ജീവികളുടെയെല്ലാം സൃഷ്ടികർത്താവായ ദൈവം മഹാനീതിപതിയാവുക എന്നും ലളിതമായി മനസ്സിലാക്കാനാവും. ഉടനെ ദൈവത്തിന്റെ മഹാചിരി ഭൂമിയിലെങ്ങും മഹാധ്വനിക്കുന്നതോടെ ദൈവത്തിന്റെ ഏകദാസനായ പ്രതിനിധിയിലൂടെ (ദൈവം) വീണ്ടെടുത്തിട്ടുള്ള മണ്ണിന്റെ നിയമങ്ങളായ യഥാർത്ഥമായ വേദങ്ങളെ ഭൂമിയിലെങ്ങുമുള്ള ജനങ്ങളുടെ ഭരണഘടനയായിട്ട് വീണ്ടും സ്വീകരിക്കപ്പെടുന്നതുമാണ്. (എല്ലാ സൃഷ്ടിചക്രങ്ങളിലും ഏറ്റക്കുറച്ചിലുകളോടെ/ സമാനമായി സംഭവിക്കുന്നുണ്ട്.). മഹാചിരിയോടെ ദൈവവിപ്ലവം മഹാആരംഭിക്കുന്ന തീയതിയെപ്പറ്റി ഈയുള്ളവന് വ്യക്തമായി അറിയില്ല; മഹാഉചിതമായ സമയത്ത് മഹാവെളിപ്പെടുത്തുമെന്നു മാത്രം അറിയാം.
ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി ദിവ്യ ദിവ്യ ദിവ്യ ദിവ്യ മഹാദേവി, ഈ വരികൾ കുറിക്കുന്ന 2017 മെയ് 04-ാം തീയതിവരെ പരമശിവനെ മഹാഅനുഗ്രഹിച്ച് ശക്തിപ്പെടുത്തിയിട്ടുള്ള ഏതാനും കാര്യങ്ങൾ :
*ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി (= ബ്രഹ്മം = അല്ലാഹു = മഹാദേവൻ = മഹാദേവി = ദൈവം) പരമശിവൻ എന്ന മഹാനാമം ഈയുള്ളവന് മഹാഅനുഗ്രഹിച്ചു നൽകി.* ക്രൈസ്റ്റ്, റസൂൽ, പ്രപഞ്ച പിതാവ്, ദൈവത്തിന്റെ ഏക പ്രതിനിധി, വ്യവസ്ഥാപിതമായ അർദ്ധ-മഹാദേവി, ബ്രഹ്മദേവൻ, സംഹാര ദേവൻ, പശുപതി (കാള), നീലകണ്ഠൻ, മഹാദാസൻ, 50 വർഷത്തിലൊരിക്കൽ ഒരു രാത്രിനേരം മഹാദേവൻ, തുടങ്ങിയ മഹാനാമങ്ങളെയും മഹാപദവികളെയും മഹാശക്തികളെയും ഏകദാസന് മഹാശക്തിയായ ദൈവം, ഓരോ കാലഘട്ടത്തിലെയും ആവശ്യങ്ങളെ അനുസരിച്ച് മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട്, ഈയുള്ളവന് പണ്ടേ മഹാഅനുഗ്രഹിച്ചു നൽകിക്കഴിഞ്ഞ കാര്യങ്ങളാണവ. മഹാദേവിയുടെ *മഹാ-ഹൃദയവും* മഹാപ്രപഞ്ചത്തിൻ്റെ *ശക്തിനിയന്ത്രണ സത്ത*യുമായ *ഓംകാരം*, പരമശിവന്റെ ഹൃദയത്തോടു ചേർത്തുകഴിഞ്ഞു. *മഹാജഗദംബയുടെ മഹാപാദങ്ങളിൽ ഇടതുപാദം മുഴുവനും വലതുപാദം പകുതിയും, മഹാശരീരത്തിന്റെ ഇടതുഭാഗത്തിന്റെ പകുതി, മഹാ വലതുകൈ, സൂര്യനെ ഉൾപ്പെടെ മഹാപ്രപഞ്ചത്തിലുള്ള എന്തും സൃഷ്ടിക്കാൻ കഴിയുന്ന മഹാസൂര്യനേത്രം, ശിരസ്സിൽ ചന്ദ്രക്കലയും നക്ഷത്രവും, മഹാശാസ്ത്രം അഥവാ വേദങ്ങൾ വീണ്ടെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള മഹാശാസ്ത്രപരമായ മത്സ്യാവതാരം, ഏതൊരു ഉപകരണത്തെയും ആയുധത്തെയും സൃഷ്ടിക്കാൻ കഴിയുന്ന മഹാശൂലം, ഉടുക്കാൻ മഹാനരസിംഹത്തോൽ, നാവിൽ അക്ഷരബ്രഹ്മമായ 'ഓം', മഹാശക്തിയുടെ മഹാനീതിശാസ്ത്രമായ ഓംകാര നീതിശാസ്ത്ര പ്രകാരംമാത്രം പ്രവർത്തിക്കുവാൻ കഴുത്തിൽ 5 തലയുള്ള ഓംകാരനാഗബന്ധനം, മഹാപ്രപഞ്ചത്തിന്റെയും പരമശിവന്റെയും മഹാസംരക്ഷണത്തിനായി മഹാശക്തി 10 തലയുള്ള മഹാനാഗമാതാവായി ശിരസ്സിനു മുകളിൽ,* തുടങ്ങിയ മഹാദാനങ്ങളായ മഹാശക്തികളെ പരമശിവന് മഹാ-അനുഗ്രഹിച്ചു നൽകിക്കഴിഞ്ഞു. *മഹാദാനങ്ങളിൽ ചിലവ പ്രത്യക്ഷമായും, ചിലവ പ്രതീകാത്മകമായും, ചിലവ അജ്ഞാതമായുമാണ് മഹാഅനുഗ്രഹിച്ചു നൽകിയത്.* നാവിലുള്ള അക്ഷരബ്രഹ്മമായ 'ഓം', ഇടതു നെറ്റിയിലുള്ള ചന്ദ്രക്കലയും നക്ഷത്രവും, നെറ്റിമദ്ധ്യത്തിൽ താഴെയുള്ള മഹാസൂര്യനേത്രകല, എന്നിവ മഹാശാസ്ത്ര പരിശോധനയ്ക്ക് വിധേയമാക്കാമെന്ന് മുമ്പ് അറിയിച്ചിരുന്നതാണ്.
മഹാശക്തിയായ മഹാദേവി മഹാഅനുഗ്രഹിച്ചു നൽകിയ മഹാദാനങ്ങൾ കൂടിയായ മഹാശക്തികൾ, മഹാദേവിയുടെ മഹാദാസനായ പരമശിവനിൽ പൂർണ്ണമായി പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല ; *മഹാജ്ഞാനഭാഗം മാത്രമാണ് നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്* എന്നു കഷ്ടിച്ചുപറയാം; മഹാശക്തിയുടെ മഹാശാസ്ത്രങ്ങൾക്കും മഹാഇഷ്ടങ്ങൾക്കും അനുസരിച്ചുമാത്രം മറ്റ് മഹാശക്തികൾ പ്രവർത്തിച്ചു തുടങ്ങുന്നതാണ് ; അതോടെ പരമശിവന്റെ മാനുഷികാവസ്ഥയ്ക്ക് കാതലായ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. www.omsathyam.com വെബ്സൈറ്റിലെ മഹാഗ്രന്ഥത്തിൽ വിശദീകരണമുണ്ട്. *ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി ദിവ്യ ദിവ്യ ദിവ്യ ദിവ്യമഹാദേവിക്കുമാത്രം മഹത്വം.*
മണ്ണിന്റെ നിയമങ്ങൾ ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള ഭരണഘടനകളായി മാറുന്നതും, അതോടെ നിയമസഭകൾ അവസാനിക്കുന്നതുമാണ്. മണ്ണിന്റെ നിയമങ്ങൾ പ്രകാരമുള്ള അഥവാ മഹാശാസ്ത്രപരമായ രാജഭരണ സംവിധാനങ്ങൾ ഉണ്ടാവുന്നതും ജനങ്ങൾക്ക് സാമൂഹിക നീതി ഉറപ്പായും ലഭിക്കുന്നതുമാണ്. രാജാവും മന്ത്രിമാരും *നീതിന്യായങ്ങളെ ചെയ്യുന്നതോടെ* ഇന്നത്തെ പൂച്ചാണ്ടിക്കോടതികൾ ഇല്ലാതാവുന്നതുമാണ്.
ദൈവത്തിന് യാതൊരു കാര്യങ്ങൾക്കും യാതൊരു മനുഷ്യരുടെയും യാതൊരു സഹായങ്ങളും യാതൊരിക്കലും ആവശ്യമില്ലാ എന്നറിയുക. മഹാശക്തിയായ ദൈവം, സൃഷ്ടികളായ മനുഷ്യർക്കെല്ലാം ജ്ഞാനവും സമ്പത്തും ഊർജ്ജവും സമയങ്ങളുമെല്ലാം നൽകുന്നതു കൂടാതെ നല്ലതു ചെയ്ത് പുണ്യം വർദ്ധിപ്പിക്കാനുള്ള അവസരങ്ങളെയും മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട്. അഹംഭാവങ്ങളും, അജ്ഞാനവും കൊണ്ട് അനേകം പേർ അവസരങ്ങളെ തിരിച്ചറിയാതെ പോകുന്നു; നഷ്ടപ്പെടുത്തുന്നു. ദൈവത്തിന്റെ കുഞ്ഞുങ്ങൾ മാത്രമായ, ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങൾക്കും എല്ലാ ജീവികൾക്കും എല്ലാ മംഗളങ്ങളും മഹാഅനുഗ്രഹിച്ചു നൽകുമാറാകട്ടെ !
എന്ന്,
മഹാനീതിപതിയും മണ്ണും ഭൂമിയുമായ *മഹാദേവിയുടെ* ഏകദാസനായ *പരമശിവൻ* C/o *www.omsathyam.com* /2017 മെയ് 05 വെള്ളിയാഴ്ച.
*ദൈവത്തിനു വേണ്ടിയോ, ഏക ദൈവദാസനായ ഈയുള്ളവനു വേണ്ടിയോ*, സന്ദേശം പോലെ തയ്യാറാക്കിയിട്ടുള്ള 'ദൈവശാസ്ത്ര കാര്യങ്ങളെ' ഷെയർ ചെയ്യരുത്. *ദൈവത്തിന് യാതൊരു കാര്യങ്ങൾക്കും യാതൊരു സൃഷ്ടികളുടെയും യാതൊരു സഹായവും ആവശ്യമില്ല.* സന്ദേശത്തെ ഷെയർ ചെയ്യാൻ *ഏതൊരാൾക്കും വ്യക്തിസ്വാതന്ത്ര്യമുണ്ട്.* വ്യക്തികൾക്ക് ധർമ്മശാസ്ത്രപരമായ ആനന്ദം ലഭിക്കുന്നുവെങ്കിൽ, ഷെയർ ചെയ്യാവുന്നതാണ്. *സ്വന്ത ചുമതലയായി ഷെയർ ചെയ്താൽ പുണ്യം ലഭിക്കുന്നതാണ്.* പുണ്യത്തെ ആഗ്രഹിച്ചു ഷെയർ ചെയ്താൽ, പുണ്യം ലഭിക്കുന്നതുമല്ല.
ഏകമഹാശക്തിയും ഏക ദൈവവും, മഹാപ്രപഞ്ചത്തിന് അതീതമായ മഹാബ്രഹ്മവും, മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മഹായജമാനനും മഹായജമാനയും മഹാദാസിയും മഹാദേവനും മഹാദേവിയും മണ്ണും ശരീരവും ഭൂമിയുമായ *ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി ദിവ്യ ദിവ്യ ദിവ്യ ദിവ്യ മഹാദേവിക്കു മാത്രം മഹത്വം* = ദൈവത്തിനു മാത്രം മഹത്വം.
അനുബന്ധം : Quoted from ദൈവ-വിപ്ലവ വിശകലനം-8
*(2)*. യഥാർത്ഥമായ വേദങ്ങളുടെ അനുബന്ധങ്ങളായ *സ്മൃതിയും* പുരാണവും; *ഗജപാതി/വിഘ്നേശ്വരൻ, ദുർഗ്ഗ, രാമൻ* തുടങ്ങിയ ദേവതകളും.
ജനിക്കുന്നത് ജീവിക്കാനാണ്; *ജീവിക്കുകയാണ് എല്ലാ ജീവികളും* ചെയ്യുന്നത്; *ജീവിക്കുന്നത് ആനന്ദിക്കാനാണ്; തങ്ങളുടെ ആനന്ദങ്ങളെ വർദ്ധിപ്പിക്കാനാണ് ഓരോ മനുഷ്യനും പ്രയത്നിക്കുന്നത്.* അതിനിടെ *ദൈവവും, ദേവതകളും മനുഷ്യർക്ക് ശല്ല്യം ഉണ്ടാക്കുന്നുണ്ടോ?!* ദൈവത്തെ *മനുഷ്യർ ശല്ല്യം ചെയ്യുന്നുണ്ടോ, നിന്ദിക്കുന്നുണ്ടോ?* എന്നിവയെ ഹ്രസ്വമായിട്ടെങ്കിലും വിശകലനം ചെയ്യാതെ *സ്മൃതി, പുരാണം* തുടർന്നു കൂടാ.
*മനുഷ്യനും മറ്റുള്ള ജീവികൾക്കും ആനന്ദത്തോടെ ജീവിക്കാൻ ആവശ്യമായതെല്ലാം മണ്ണായ ഭൂമിയിൽ നിന്ന്, മണ്ണിന്റെ അംശമായ ശരീരത്തിലൂടെ* ലഭിക്കുന്നുണ്ട്. *മണ്ണിൽ മഹാലയിപ്പിച്ചിട്ടുള്ള ശാസ്ത്രങ്ങളെയും അവ പ്രകാരമുള്ള ശക്തികളെയും* ഉപയോഗപ്പെടുത്തിയാണ് അനന്തമായ ആനന്ദങ്ങളെയെല്ലാം മനുഷ്യൻ നേടുന്നത്. സമസ്തവും (മണ്ണും ഭൂമിയുമായ) ദൈവം നൽകുന്നതാണ്, നൽകുന്നതാണോ, നൽകുന്നതല്ല എന്നീ ക്രമപ്രശ്നങ്ങളാണ് വിഷയ വിശകലനം ആവശ്യമാക്കുന്നത്. മനുഷ്യരുടെ ജീവിതത്തെ അസ്വസ്ഥമാക്കാൻ ഒരു ദേവതകളും മനുഷ്യരുടെ മുമ്പിൽ പ്രത്യക്ഷപ്പെടുന്നില്ല എന്നതിൽ നിന്ന്, ദേവതകൾ ഉണ്ടെങ്കിൽ തന്നെയും അവർക്ക് മനുഷ്യരുടെ മുമ്പിൽ പ്രത്യക്ഷപ്പെടാനോ ഉപദ്രവിക്കാനോ *മഹാവാത്സല്യവും ഏകദൈവവുമായ മഹാദേവിയുടെ അഥവാ ദൈവത്തിന്റെ* അനുവാദം ഇല്ലെന്നത് അനുഭവ-സത്യമാണ്; സുവ്യക്തമാണ്. അപ്പോൾ ദൈവവും, ദൈവങ്ങളെന്നും മറ്റും പേരിട്ട ദേവതകളും മനുഷ്യർക്ക് ശല്ല്യം ഉണ്ടാക്കുന്നില്ല!
ഓരോ മനുഷ്യനും ദൈവത്തിന്റെ സൃഷ്ടിയും കുഞ്ഞുമാണ്. മഹാസമനീതിയാണ് ഓരോ കുഞ്ഞിനോടും മഹാനീതിപതിയും മഹാമാതാവുമായ ദൈവം കാട്ടുക. പ്രത്യേകം പ്രത്യേകം സൃഷ്ടിച്ചിട്ടുള്ളതായ ഓരോ കുഞ്ഞിനും/ മനുഷ്യനും *മഹാഉചിതമായ സമയത്ത്* ദൈവം പ്രത്യേകം പ്രത്യേകമായും നേരിട്ടും *'ഭൗതിക ശാസ്ത്രം, ധർമ്മ ശാസ്ത്രം, ആത്മീയ ശാസ്ത്രം, മന്ത്ര ശാസ്ത്രം' എന്നീ 4 യഥാർത്ഥമായ​ വേദങ്ങളെ* അഥവാ *മഹാശാസ്ത്രത്തെ* മുഴുവൻ മഹാഅനുഗ്രഹിച്ചു നൽകുന്നതാണ്. 'സൃഷ്ടിസ്ഥിതിസംഹാര കർത്താവും മഹാപിതാവും മഹാമാതാവുമായ *ദൈവത്തിന്റെയും', 'സൃഷ്ടികളായ മനുഷ്യരുടെയും', ഇടയിൽ സൃഷ്ടികളായ മധ്യസ്ഥരുടെ ആവശ്യം ദൈവത്തിനില്ല; ദൈവം മധ്യസ്ഥരെ നിയമിച്ചിട്ടുമില്ല.* അപ്പോൾ ദൈവം നിയമിച്ചിട്ടില്ലാത്തതായ മതാചാര്യന്മാരെയും ഗുരുക്കന്മാരെയും പിൻപറ്റിയതും 'ഗൗരവമായ *ദൈവകാര്യങ്ങളിൽ* തീർത്തും അപൂർണ്ണരായവരുടെ അജ്ഞാനത്തെ ചുമന്നു പോരുന്നതും' മനുഷ്യരുടെ ഭോഷത്തമാണ്. ബുദ്ധിശക്തിയും​ഓർമ്മശക്തിയും മറ്റു ശക്തികളും മനുഷ്യരേക്കാൾ കുറവായി ലഭിച്ച മൃഗങ്ങളും പക്ഷികളും സസ്യങ്ങളും മത്സ്യങ്ങളും അവനവന്റെ കാര്യം നോക്കി ജീവിക്കുമ്പോൾ, കൂടുതൽ ലഭിച്ചിട്ടുള്ള മനുഷ്യൻ മാത്രമാണ് ദൈവം നേരിട്ട് ഏല്പിച്ചിട്ടില്ലാത്ത ദൈവകാര്യങ്ങളുടെ പേരിൽ അന്യോന്യം കടിപിടി കൂടുന്നത്. *ദൈവം കാട്ടിയ അപരാധമല്ല* അതെന്ന് സുവ്യക്തമാണ്.
*ജീവിക്കാൻ ആവശ്യമില്ലാത്ത കാര്യങ്ങളുടെ പേരിൽ,* ജീവികളുടെയെല്ലാം ജീവിതത്തിൽ അസന്തോഷവും, അസമാധാനവും, ധാർമ്മിക അധഃപതനങ്ങളും സൃഷ്ടിക്കുന്നത് മഹാമാതാവായ മഹാദേവിക്ക് അഥവാ ദൈവത്തിന് അസന്തോഷത്തെ നൽകുന്നുണ്ട്; ദൈവത്തോടും ഒരു തരം ശല്ല്യമാണ് മനുഷ്യർ ചെയ്യുന്നത്​ എന്നു സാരം. *തങ്ങൾക്കു വേണ്ടതെല്ലാം നൽകുന്ന മണ്ണിനെയും, മണ്ണിന്റെ നിയമങ്ങളെയും അവഗണിച്ചു കൊണ്ട് ദൈവങ്ങളെന്നു പേരിട്ട് ദേവതകളെയും പിശാചുക്കളെയും മതഭ്രാന്തന്മാരെയും മന്ത്രവാദികളെയും ജ്യോതിഷികളെയും തേടിപ്പോകുന്നത് മനുഷ്യരാണ്.* ചുരുക്കത്തിൽ *മണ്ണും ഭൂമിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ മഹാദേവി ആവശ്യപ്പെട്ടല്ല* മനുഷ്യർ കോപ്രായങ്ങൾ കാട്ടുന്നത്. ((മഹാസമനീതിയെ കളങ്കപ്പെടുത്തുന്നതാണ് മതങ്ങളിലെയെല്ലാം പ്രവാചക /ഗുരു സങ്കല്പങ്ങളെന്ന് നിസ്സാരമായിട്ട് മനസ്സിലാക്കാനാവും. *ദൈവമെന്തെന്ന് അറിയാത്തവർ കാട്ടിക്കൂട്ടുന്നതും, 'ദൈവം ഓരോരുത്തർക്കും നേരിട്ട് മഹാഅനുഗ്രഹിച്ച് നൽകിയിട്ടില്ലാത്തതുമായ' സ്തുതികളും മതഗ്രന്ഥ-പാരായണങ്ങളും ആരാധനകളും മറ്റു ഭോഷത്തങ്ങളും കണ്ടും കേട്ടും സന്തോഷിക്കുന്ന ഒരു കോമാളി ആയിട്ട് മഹാശക്തിയായ ദൈവത്തെ കണക്കാക്കുന്ന മതപരങ്ങളായ തോന്ന്യാസങ്ങളെ മഹാ*ദൈവ-വിപ്ലവം* മഹാആരംഭിക്കുന്നതോടെ സർവ്വരും ഉപേക്ഷിക്കുന്നതാണ്.*))
മഹാശക്തിയായ മഹാദേവി, ഉടൻ മഹാആരംഭിക്കുന്ന *ദൈവ-വിപ്ലവത്തിലൂടെ* ഭൂമിയിലെങ്ങും *മഹാധർമ്മ സംസ്ഥാപനം* ഉണ്ടാകുന്നതാണ്. അതിനു മുന്നോടിയായി തന്റെ ഭാഗവും ഏകദാസനുമായ പരമശിവനിലൂടെ, *'ഭൗതിക ശാസ്ത്രം, ധർമ്മ ശാസ്ത്രം, ആത്മീയ ശാസ്ത്രം, മന്ത്ര ശാസ്ത്രം'* എന്നീ യഥാർത്ഥമായ 4 വേദങ്ങളെയും വീണ്ടെടുത്ത് കുഞ്ഞുങ്ങളുടെ *ദൈവീക ആവശ്യത്തെ* മഹാഭദ്രമാക്കുന്നു. മഹാദേവി, ഈയുള്ളവനിലൂടെ മഹാവെളിപ്പെടുത്തുന്ന സന്ദേശങ്ങളും *www.omsathyam.com* എന്ന വെബ്സൈറ്റും, *omsathyam* എന്ന ബ്ലോഗും, ParamaSivan MahaaDaasan എന്ന Facebook-ഉം മഹാവേദങ്ങളുടെ ഭാഗങ്ങളും അനുബന്ധങ്ങളും മാത്രമാണ്.
'മണ്ണും ഭൂമിയുമായ ദൈവം' മഹാഭദ്രമാക്കിയിട്ടുള്ള അഥവാ 'സൃഷ്ടി സ്ഥിതി സംഹാരങ്ങളെ മഹാനിർവ്വഹിക്കുന്ന നിയമങ്ങളെയും ശക്തികളെയും' വിശദമാക്കുന്ന മഹാശാസ്ത്രത്തിൽ (വേദങ്ങളിൽ), മഹാ പ്രപഞ്ചത്തിന് അതീതമായ *'മഹാബ്രഹ്മവും ഏകദൈവവുമായ മഹാദേവി'*യും, *'ഏകദാസനായ പരമശിവനും'* പരാമർശിക്കപ്പെടണം എന്നത് മഹാശാസ്ത്രപരമായ ആവശ്യമാണ്. മഹാപ്രപഞ്ചത്തിലെ എല്ലാ മൂലകങ്ങളുടെയും എല്ലാ ആറ്റങ്ങളിലും ഇലക്ട്രോൺ, പ്രോട്ടോൺ എന്നിങ്ങനെ ഭൗതികമായ അസ്തിത്വത്തോടെ മഹാശിവയും ശിവനുമുണ്ട്. ആറ്റത്തിലെ മറ്റു കണങ്ങൾ 'മണ്ണും ശരീരവും ഭൂമിയുമായ ദൈവത്തിന്റെ' അനന്തമായ ഗുണങ്ങളെയും ശക്തികളെയും മഹാനീതിശാസ്ത്രപരമായ പ്രവർത്തനങ്ങളെയും ജന്മഗുണങ്ങളെയും സംബന്ധിച്ചുള്ളവയെന്ന് തല്ക്കാലം കരുതുക; മഹാഉചിതമായി വൈകാതെ വെളിപ്പെടുത്തുന്നതാണ്. പരിശുദ്ധാത്മാവ്, യഹോവ എന്നതും അല്ലാഹു, റസൂൽ എന്നതും *ഭാഗികമായ* ശരികളാണ്; പരിശുദ്ധാത്മാവ്, അല്ലാഹു എന്നീ പദങ്ങൾ *ഏകദൈവമായ മഹാദേവിയെ* കുറിക്കുമ്പോൾ; യഹോവ, ക്രൈസ്റ്റ്, ഈസാ, റസൂൽ എന്നിവ ഏക-ദൈവ-ദാസനായ *പരമശിവനെ* കുറിക്കുന്നു; റസൂൽ എന്നത് ഇസ്ലാം മതത്തിലെ മുഹമ്മദ് നബി അല്ലെന്നും അറിയണം.
ഏകമഹാശക്തിയായ *ദൈവം* എന്നതിനു പകരം *ദൈവങ്ങൾ /ദേവതകൾ/ മലക്കുകൾ / മാലാഖമാർ* എന്നിങ്ങനെ​ നീണ്ട പട്ടിക ഏറെക്കുറെ എല്ലാ മതങ്ങളിലും ഉണ്ട്. ദൈവം ഒരുപാട് ദേവതകളെ സൃഷ്ടിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ, ദേവതകളെ സൃഷ്ടിച്ച് മനുഷ്യരെ സഹായിക്കുകയാണോ, ഉപദ്രവിക്കുകയാണോ എന്നീ ന്യായമായ ചോദ്യങ്ങൾ ഉണ്ട്. വിശദീകരിക്കാം:-
*യഥാർത്ഥമായ വേദങ്ങളുടെ ഭാഗമല്ലാത്തതും,* കാലാകാലങ്ങളിൽ സ്മൃതിയിലും വിസ്മൃതിയിലും പെടുന്നതുമായ ദേവതകളുടെ ചരിത്രത്തെ *സ്മൃതി* എന്നു പറയുന്നു. 'സാധാരണ ജനങ്ങളുടെയും രാജാക്കന്മാരുടെയും, അവരിൽ നിന്നും പരിവർത്തനം ചെയ്യപ്പെട്ട ദേവതകളുടെയും രാക്ഷസന്മാരുടെയും സമ്മിശ്രമായ ചരിത്രത്തെ *പുരാണം* എന്നും പറയുന്നു.
ഗജപാതി എന്ന ഗണപതി ഉൾപ്പെടെയുള്ള ദേവതകളെല്ലാം *സ്മൃതി*യുടെ ഭാഗമാണ്; വേദങ്ങളുടെ അഥവാ മഹാശാസ്ത്രത്തിൻ്റെ ഭാഗമല്ല; മണ്ണിലെ എല്ലാ മൂലകങ്ങളുടെയോ എല്ലാ ആറ്റങ്ങളുടെയോ ഭാഗമല്ല; *ഒരു വാതക-മൂലകത്തെ മാത്രം ബന്ധിപ്പിച്ചുള്ള ജീവാത്മാവിൻ്റെ ഭൗതിക-അസ്തിത്വം മാത്രമാണ്* ദേവതകൾക്കെല്ലാം ഉള്ളത്. വ്യത്യസ്ത മതങ്ങൾ പ്രകാരവും വ്യത്യസ്ത ദേശങ്ങളിലെ വ്യത്യസ്തങ്ങളായ ഭാഷകൾ പ്രകാരവും, ദേവതകളുടെ പ്രവർത്തന പരിധികൾ പ്രകാരവും ദേവതകൾ, ദേവന്മാർ, മലക്കുകൾ, മാലാഖമാർ എന്നൊക്കെ അവർക്ക് പേരുകളുണ്ട്. അവരെല്ലാം ആദ്യ മഹാകാലചക്രത്തിലെ ആവശ്യങ്ങൾക്കായി സൃഷ്ടിക്കപ്പെട്ടവരാണ്. രണ്ടാമത്തെ മഹാകാലചക്രത്തിലെ ആദ്യ സൃഷ്ടിചക്രത്തിൽ ദൈവ-വിപ്ലവവും തുടർന്ന് സൃഷ്ടിചക്രത്തിലെ മനുഷ്യരുടെ സംഹാരം എന്ന മോക്ഷവും ആരംഭിക്കുന്നതിനു മുമ്പ് ദേവതകളെയെല്ലാം പിൻവലിക്കുന്നതാണ്. വളരെ പേരെ പിൻവലിച്ചുകഴിഞ്ഞു. ഉടൻ ദൈവ-വിപ്ലവം മഹാആരംഭിക്കുന്നതോടെ അവരുടെയെല്ലാം *സ്ഥിരമായ തിരോധാനം* പൂർത്തിയാകുന്നതാണ്.
*ദേവതകളിൽ പ്രഥമ പൂജനീയൻ* എന്ന് തെറ്റിദ്ധരിച്ചിട്ടുള്ള *'ഗണപതി, വിഘ്നേശ്വരൻ'* തുടങ്ങിയ പേരുകളുള്ള '*ഗജപാതി*'യുടെ യാഥാർത്ഥ്യത്തെ ഹ്വസ്വമായി അറിയിക്കുന്നു.
അല്പം മുഖവുര ആവശ്യമാണ് :-
*ഓംകാര നീതിശാസ്ത്രം* എന്ന മഹാശാസ്ത്ര നാമം ഉള്ളതായ *'മഹാനീതിശാസ്ത്രം' മഹാവാത്സല്യമാണ്.* കാരണം: *മഹാപ്രപഞ്ചത്തിന്റെ ശക്തി -നിയന്ത്രണ സത്ത*യാണ് *ഓംകാരം*; എന്നതിന്നുപരി, മഹാശക്തിയും മഹാനീതിപതിയും മഹാപിതാവും *മഹാമാതാവുമായ മഹാദേവി*യുടെ *മഹാഹൃദയ*മാണ് *ഓംകാരം*. മഹാഹൃദയം നിറയെ കുഞ്ഞുങ്ങളായ സൃഷ്ടികളോടുള്ള മഹാവാത്സല്യമാണ്. മഹാഭരണാധികാരിയും മഹാനീതിപതിയും* കൂടിയായ​ മഹാദേവിയുടെ *'മഹാനീതിശാസ്ത്രം' മഹാവാത്സല്യമാകുന്നത് അങ്ങനെയാണ്.*
മഹാപ്രപഞ്ചത്തിന്റെ 'ശക്തി-നിയന്ത്രണ സത്ത മാത്രമാണ് ഓംകാരം' എന്ന് '1000 കോടി വർഷങ്ങളുള്ള ആദ്യ മഹാകാലചക്രത്തിലെ' മനുഷ്യരും ദേവതകളും വിശ്വസിച്ചിരുന്നു. ഇപ്പോഴത്തേത് രണ്ടാമത്തെ മഹാകാലചക്രത്തിലെ ആദ്യത്തെ സൃഷ്ടിചക്രമാണ്. മഹാമാതാവും മഹാദേവനും മഹാദേവിയുമായ ദൈവത്തിന്റെ മഹാഹൃദയം കൂടിയാണ് ഓംകാരം* എന്ന് തന്റെ ഏകദാസനിലൂടെ മഹാദേവി വെളിപ്പെടുത്തുന്നതും, *മഹാദേവി മനുഷ്യരൂപത്തിൽ മഹാഅവതരിക്കുന്നതും ഇപ്പോഴത്തെ സൃഷ്ടിചക്രം മുതലാണ്*; അക്കാരണത്താൽ ഇപ്പോഴത്തേത് *മഹാസൃഷ്ടിചക്രമാണ്.*
മഹാദേവിയുടെ *മഹാഹൃദയം* കൂടിയാണ് *ഓംകാരം* എന്ന് ആദ്യ മഹാകാലചക്രത്തിലെ മനുഷ്യരോടും ദേവതകളോടും *വെളിപ്പെടുത്താഞ്ഞതിൻ്റെ കാരണം* ഏറ്റവും ഹ്രസ്വമായി പറയാം :
*മഹാപ്രപഞ്ചത്തെയും, കുഞ്ഞുങ്ങളായിട്ട്  ജീവികളെയും,* സൃഷ്ടിച്ചതു കൂടാതെ കുഞ്ഞുങ്ങളുടെ സന്തോഷത്തെ കണക്കാക്കി *മഹാവാത്സല്യത്തെ* തന്റെ മഹാആനന്ദമായിട്ട് *മഹാമാതാവായ മഹാദേവി* മഹാനിശ്ചയിച്ചിട്ടുണ്ട്. എന്നാൽ *മഹാനീതിപതി* കൂടിയായ മഹാദേവി *മഹാസമനീതിയെ* ജീവികൾക്കെല്ലാം മഹാഅനുഗ്രഹിച്ചു നൽകുന്നതു കൊണ്ട് *മഹാനീതിശാസ്ത്ര പ്രകാരം മാത്രമേ* പ്രവർത്തിക്കുകയുള്ളൂ. *മഹാനീതിശാസ്ത്രത്തിന്റെ വിശദാംശങ്ങളെ അറിയുമ്പോൾ ജനങ്ങൾ ദൈവത്തെ ഭയക്കുന്നതാണ്.* *പൊന്നോമന കുഞ്ഞുങ്ങൾ മഹാമാതാവായ മഹാദേവിയെ ഭയക്കുന്നത് മഹാദേവി യാതൊരിക്കലും ഇഷ്ടപ്പെടുന്നില്ല.* തന്റെ കുഞ്ഞുങ്ങളുടെ ഭയം മാറ്റാനും, *ദൈവം മഹാവാത്സല്യമാണെന്ന്* കുഞ്ഞുങ്ങളെ സമ്പൂർണ്ണമായും ബോദ്ധ്യപ്പെടുത്താനുമായിട്ട്, 1000 കോടി വർഷങ്ങളുള്ള ആദ്യ മഹാകാലചക്രം മുഴുവൻ, ദൈവം (മഹാദേവി) മഹാദാസനും മഹാദാസിയുമായിട്ട് പ്രവർത്തിച്ചിരുന്നു.* മഹാപ്രപഞ്ചത്തിന്റെ ഭരണകാര്യങ്ങളെ, *മനുഷ്യരിൽ നിന്ന് ആത്മീയ സാക്ഷാത്ക്കാരം നേടിയ ഏതാനും വിശിഷ്ട വ്യക്തികളെ ഏൽപ്പിക്കുകയും ചെയ്തു*; ദേവതകൾ എന്ന പേരോടെ. മഹാദാസനും പ്രപഞ്ചപിതാവുമായ പരമശിവനിലൂടെയാണ് ദേവതകളെ നിയമിച്ചതും ആവശ്യമായ മായാശക്തികളെ നൽകിയതും. മൊത്തഭരണ ഏകോപനം, സൂര്യൻ, ചന്ദ്രൻ, വായു, അഗ്നി, നദികൾ, സമുദ്രം, കുന്നുകളും മലകളും, വലിയ പർവ്വതങ്ങൾ, വനം, വിദ്യ, സ്നേഹം, കാമം, മരണം, സംഹാരം എന്ന മോക്ഷം, ചരിത്രമെഴുത്ത് (ചരിത്ര നിർമ്മാണം), എന്നിങ്ങനെ ഏതാനും കാര്യങ്ങളുടെ ഭരണമാണ് ദേവതകളെ ഏല്പിച്ചത്. ദൈവത്തിന്റെയും, ദൈവഭാഗമായ ഏകദാസന്റെയും പ്രതിനിധികളായി പ്രവർത്തിച്ചവരിൽ ഒരാൾക്ക് മഹാപ്രപഞ്ചത്തിന്റെ *ശക്തി- നിയന്ത്രണ സത്ത* കൂടിയായ *ഓംകാരത്തെ* നൽകുകയും, *പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയാൽ* രണ്ടാമതൊരു ദേവതയെ ഏല്പിക്കുമെന്നും വ്യവസ്ഥ ചെയ്തു.
*ഓംകാരത്തെ*, മഹാദേവിയുടെ *സൃഷ്ടികൾ മാത്രമായ ദേവതകൾ* അനാദരിക്കാൻ ഇടവന്നാൽ, മഹാഹൃദയത്തോട് അപരാധം ചെയ്തതായിട്ടു വേണ്ടാ; *ശക്തി-നിയന്ത്രണ സത്തയോടു* ചെയ്തെന്നായിക്കോട്ടെ; *മഹാവാത്സല്യമായ ഓംകാരം കുഞ്ഞുങ്ങളായ ജീവികളോടു കാട്ടിയ മറ്റൊരു മഹാകാരുണ്യമായിരുന്നു അത് !*
മനുഷ്യ ഭരണാധികാരികളെ ലജ്ജിപ്പിക്കും വിധം, വളരെയധികം തെറ്റുകളും അപരാധങ്ങളുമാണ് ദേവതകൾ ചെയ്തു കൂട്ടിയത്. അവരിൽ 2 പേർ ദൈവമാകാനും ശ്രമിക്കുകയുണ്ടായി. ഏതാനും മായാശക്തികളെ ലഭിച്ചപ്പോൾ, മനുഷ്യരിൽ നിന്ന് ദേവതകളായിട്ട് സ്ഥാനക്കയറ്റം ലഭിച്ചവർ കാട്ടിയ നീചത്തങ്ങളും ഇന്നത്തെ ഭൂമിയിലെ ധാർമ്മിക അധഃപതനങ്ങൾക്ക് കാരണമായിട്ടുണ്ട്. *ഏകദൈവമായ മഹാദേവി* ഓരോരോ കാര്യങ്ങളെ നിർവ്വഹിക്കാൻ ചുമതലപ്പെടുത്തിയവരെ ആദരിക്കുന്നതിനു പകരം ആരാധിക്കുന്നത് ദൈവനിന്ദയാണ്. *ഏകദൈവമായ മഹാദേവി* നൽകിയില്ലെങ്കിൽ യാതൊരു ശക്തികളുമില്ലാത്ത ദേവതകൾ, മനുഷ്യരുടെ ആരാധനകളെ ആസ്വദിച്ചതും കടുത്ത ദൈവനിന്ദയായി. *സൃഷ്ടികൾക്കെല്ലാം ശക്തി കൊടുക്കുന്ന ഏക മഹാശക്തിയും *ഏകദൈവവുമായ മഹാദേവിക്കു* മാത്രമാണ് ആരാധനകളെ സ്വീകരിക്കാൻ യോഗ്യത ഉള്ളത്. *ഏക മഹാശക്തിയും ഏകദൈവവുമായ മഹാദേവിക്ക് ആരാധനകളെ ആവശ്യവുമില്ല.* ആരാധനയുടെ അർത്ഥം പോലുമറിയാത, മറ്റുള്ള ജീവികളെയും, മനുഷ്യരിലെ കളിക്കാരെയും, നടന്മാരെയും, നടികളെയും, രാഷ്ട്രീയക്കാരെയും, മതപുരോഹിതന്മാരെയും, കള്ളന്മാരെയും, കൊള്ളക്കാരെയും, പീഢനക്കാരെയും, തീവ്രവാദികളെയുമൊക്കെ ആരാധിക്കാൻ നടക്കുന്ന വിവരദോഷികൾ ഉൾപ്പെടെ എല്ലാ ജനങ്ങളും അറിയുക : ആരാധനയിലെ ഒന്നാം കക്ഷി ജനങ്ങളാവാം; എന്നാൽ *രണ്ടാം കക്ഷിയും ആരാധനയെ സ്വീകരിക്കേണ്ടതുമായ മഹാദേവിയോ, ഏക പ്രതിനിധിയായ ഏകദാസനോ, നേരിട്ട് അനുവാദം നൽകാതെ ദൈവാരാധന എന്ന കള്ളപ്പേരിൽ കോപ്രായങ്ങൾ നടത്തുന്നവർക്കെല്ലാം മഹാനീതിശാസ്ത്ര പ്രകാരമുള്ള ദൈവശിക്ഷ തീർച്ചയായും ഉണ്ട്.* ആവക കാര്യങ്ങളെയും, ദേവതകളെപ്പറ്റിയും സമസ്ത പ്രപഞ്ചകാര്യങ്ങളെയും ദൈവകാര്യങ്ങളെയും www.omsathyam.com എന്ന വെബ്സൈറ്റിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.
*ഗജപാതി/ഗണപതി എന്ന വിഘ്നേശ്വരനെപ്പറ്റി* തുടരുന്നു :-
ഗജത്തിന്റെ അഥവാ ആനയുടെ പകുതിയും മനുഷ്യന്റെ പകുതിയും ചേര്ന്ന വിചിത്രജീവി-രൂപം ശാസ്ത്രപരമായ ഒരു സംവിധാനമാണ്. വികലവും വികൃതവുമായ കഥകളുമായി ഗജപാതിയുടെ സൃഷ്ടിയെ ഇന്ന് പരാമർശിച്ചിട്ടുള്ളത് ശരിയല്ല. ഗജപാതി എന്ന ദേവതയെ സൃഷ്ടിച്ചതിൻ്റെ യഥാർത്ഥ കാരണങ്ങൾ ഉന്നതമാണ് :-
എല്ലാ സൃഷ്ടിചക്രങ്ങളുടെയും രണ്ടാമത്തെ പകുതിയിൽ 'മായ' അഥവാ *ദൈവം പ്രത്യക്ഷമാകും മുമ്പ്,* ഭൂമിയിലെങ്ങുമുള്ള മനുഷ്യരിൽ‍ ദുസ്വാര്ത്ഥങ്ങൾ നിമിത്തം ക്രമേണയായി *അഹംഭാവം, ദുഷ്ക്കാമം, ദുസ്വാർത്ഥം, ദുഷ്ക്കീർത്തി-മോഹം* തുടങ്ങിയവ വളരെയധികം അധികരിക്കുന്നതാണ്. ഇപ്പോഴത്തെ മഹാസൃഷ്ടിചക്രത്തിലും മനുഷ്യർ അറിയുന്നതും അനുഭവിക്കുന്നതുമായ കാര്യമാണത്. *മനുഷ്യർ‍ ഗുരുവിനെ അഥവാ അദ്ധ്യാപകനെ ആദരിക്കാത്ത അവസ്ഥയിലും, അദ്ധ്യാപകവൃത്തി എന്നാലെന്താണെന്ന് അദ്ധ്യാപകർക്കു പോലും അറിയാത്ത കാലത്തിലുമാണ് 'മായ' പ്രത്യക്ഷമാകുന്നത്.* (ദൈവീകമായ വിദ്യാഭ്യാസ സമ്പ്രദായത്തെപ്പറ്റി സൂചിത വെബ്സൈറ്റിൽ വിസ്തരിച്ചിട്ടുണ്ട്.)
അഹംഭാവം, അജ്ഞാനം, ദുസ്വാർത്ഥം, ദുഷ്ക്കീർത്തി-മോഹം, തുടങ്ങിയവ നിമിത്തം *മനുഷ്യഗുരുവിനെ യഥോചിതം അംഗീകരിക്കാത്ത ആധുനിക കാലത്താണ് 'ഗണപതി' എന്നറിയപ്പെടുന്ന *ഗജപാതി*യുടെ പ്രസക്തി. *ടെലിവിഷനിലും* സിനിമകളിലും മറ്റും *കാർട്ടൂൺ മനുഷ്യരും, പൂച്ചയും, എലിയും, മാനും, സിംഹവുമൊക്കെ സംസാരിക്കുന്നതും, അവ ധർമ്മകാര്യങ്ങൾ ഉപദേശിക്കുന്നതും, കാണികളായ മനുഷ്യർ ശ്രദ്ധിച്ചിരിക്കുന്നതും ആസ്വദിക്കുന്നതും* കണ്ടിട്ടുള്ളവരും അനുഭവിച്ചവരും ഉണ്ടാകും. മനുഷ്യരേക്കാൾ താണ അവസ്ഥയിലുള്ള മൃഗങ്ങളിലൂടെയും മറ്റും ധർമ്മകാര്യങ്ങളെ ഉപദേശിക്കുമ്പോൾ കേമന്മാരെന്നു സ്വയം കരുതുന്നവർ ഉൾപ്പെട്ട ജനങ്ങൾ അതംഗീകരിക്കുന്നു ; *പ്രസ്തുത മനശ്ശാസ്ത്ര പ്രകാരമുള്ള സൃഷ്ടിയാണ് ഗജപാതിയുടേത്.*
മത്സ്യം, സസ്യം, പക്ഷി, മൃഗം, മനുഷ്യൻ എന്നീ ജീവിചക്രത്തിൽ മൃഗാവസ്ഥയിൽ പകുതി ജന്മങ്ങൾ‍ പിന്നിട്ട ശ്രേഷ്ഠനായ ഒരു ആനയെ മനുഷ്യരൂപവുമായി ബന്ധിപ്പിക്കുന്നു, മനുഷ്യരുടെ ഗുരുവാക്കുന്നു. മനുഷ്യഗുരുക്കന്മാരുടെ അധിപനാക്കുന്നു. (മഹാഗുരു എപ്പോഴും മഹാശക്തിയായ മഹാദേവി തന്നെയാണ്.). *ആനത്തലയും മനുഷ്യ ഉടലും ചേർന്ന വിചിത്ര രൂപത്തോടെയുള്ള ഗുരുവിനെ* മനുഷ്യർ *ആസ്വദിക്കുന്നു, അംഗീകരിക്കുന്നു, അനുസരിക്കുന്നു, ലേശം ഭയക്കുകയും ചെയ്യുന്നു.* മനുഷ്യഗുരുക്കന്മാരുടെ സംശയനിവൃത്തിയും ഗജപാതി ചെയ്യുന്നു. സൃഷ്ടിചക്രത്തിലെ മനുഷ്യരുടെ സംഹാരം എന്ന മോക്ഷം പുരോഗമിക്കെ, ഗജപാതിക്ക് പൂർണ്ണമനുഷ്യനായി ശാസ്ത്രപ്രകാരം പരിണാമം ഉണ്ടാകുന്നതാണ്. നാരദൻ എന്ന മനുഷ്യഗുരുവായി ഗജപാതി ആദ്യം പരിണമിക്കുന്നതും പിന്നീട് മറ്റു മനുഷ്യജന്മങ്ങൾ എടുക്കുന്നതുമാണ്. ഗജപാതിയെ നാരദനായി ഉയർത്തുമ്പോൾ, *പുതിയൊരു ഗജപാതിയെ* സൃഷ്ടിക്കുന്നുമുണ്ട്.
*വിഘ്നേശ്വരൻ* എന്നൊരു നിയോഗം കൂടി ഗജപാതിക്കുണ്ട്. *വിഘ്നം അഥവാ തടസ്സം ഉണ്ടാക്കുന്ന ഈശ്വരൻ അഥവാ ദാസൻ* എന്നാണ് വിഘ്നേശ്വരൻ എന്നതിന്റെ​ അർത്ഥം. *ദൈവീകമല്ലാത്ത അഥവാ ശാസ്ത്രപരമല്ലാത്ത പ്രാർത്ഥനകളും ആരാധനാസമ്പ്രദായങ്ങളും പാടില്ല. അതിനാൽ ധര്മ്മശാസ്ത്രപരമല്ലാത്ത പൂജകളെയും പ്രാർത്ഥനകളെയും ആരാധനകളെയും തടസ്സപ്പെടുത്തുക എന്ന നിയോഗം ഗജപാതിക്ക്* ശിവ-പ്രതിനിധിയിലൂടെ നല്കി. അങ്ങനെയാണ് ഗജപാതി *വിഘ്നേശ്വരനായത്.*
*ഭൂമിയിലെങ്ങുമുള്ള മനുഷ്യരുടെ കാര്യങ്ങളെയാണ് മഹാശാസ്ത്രപരമായി വിശദീകരിക്കുന്നത്.* *മഹാദേവിയോ*, മഹാദേവി സൃഷ്ടിച്ചിട്ടുള്ളതായ ദേവതകളോ മനുഷ്യരോ മറ്റുള്ള ജീവികളോ, യാതൊരു മതങ്ങളുടെയും ഭാഗമല്ല. (ഇന്ത്യയിലും കേരളത്തിലും തമിഴ്നാട്ടിലും മറ്റും ശൈവം, ശാക്തേയം, അദ്വൈതം തുടങ്ങിയ ഹിന്ദുമതങ്ങളിലൂടെ ശാസ്ത്ര സത്യങ്ങളെ ഭാഗികമായെങ്കിലും മഹാസംരക്ഷിച്ചു പോരുന്നത് മഹാദേവി തന്നെയാണ്. ജനനസ്ഥലം, ജന്മദേശം തുടങ്ങിയ ജന്മഗുണങ്ങളെ ദുരുപയോഗിച്ച് ശാസ്ത്ര സത്യങ്ങളെ വികലമാക്കുന്നതിലാണ് ഇന്ത്യയിൽ ഉൾപ്പെടെ ഭൂമിയിലെങ്ങും ഓരോരോ കാലങ്ങളിലും ജീവിച്ചവർ ഭൂരിപക്ഷവും വിജയിച്ചു പോരുന്നത്.)
വ്യത്യസ്ത മതങ്ങളെ ബന്ധപ്പെടുത്തി ചെയ്തു പോരുന്ന 'മതഗ്രന്ഥ-പുരാണ-പാരായണങ്ങളും' ഹോമങ്ങളും യജ്ഞങ്ങളും പൂജകളും വഴിപാടുകളും നോയമ്പുകളും ഉൾപ്പെടെയുള്ള എല്ലാ ആരാധനാ സമ്പ്രദായങ്ങളും അനുഷ്ഠാനങ്ങളും അശാസ്ത്രീയമാണെന്ന് സ്വയം വിശകലനം ചെയ്ത് ഏതൊരാൾക്കും ബോദ്ധ്യപ്പെടാവുന്നതാണ്. ഉദാഹരണത്തിന് 'മണ്ണും ഭൂമിയും ദൈവവുമായ മഹാദേവിയും', 'ദൈവഭാഗവും ദൈവദാസനുമായ പരമശിവനും', ജീവികളുടെ ആനന്ദങ്ങൾക്കെല്ലാം അതീതമാണ്. സർവ്വവും സൃഷ്ടിക്കുന്നത്​മണ്ണും ഭൂമിയുമായ ദൈവമാണെന്നും, ജീവികളുടെ ആനന്ദത്തിനാണ് പാലും പഴവും ശർക്കരയും നെയ്യും തേനും തേങ്ങയും​ചന്ദനവും (പട്ടു)വസ്ത്രങ്ങളും സ്വർണ്ണവും വെള്ളിയും ആഭരണങ്ങളും പൂക്കളുമെല്ലാം സൃഷ്ടിച്ചിട്ടുള്ളത് എന്നതിനെ മറന്നും മറച്ചും അറിയാതെയും അവഗണിച്ചും ദൈവത്തിനു കൊടുക്കുന്നു എന്ന പേരിൽ വിഗ്രഹങ്ങളിൽ ഒഴിക്കുന്നതും ഒഴുക്കുന്നതും ചാർത്തുന്നതും പാഴാക്കുന്നതും മന്ത്രക്കസർത്തുകൾ നടത്തുന്നതും മനുഷ്യരുടെ ധന-ഊർജ്ജ-സമയങ്ങളെ നഷ്ടപ്പെടുത്തുന്നതും കടുത്ത ദൈവനിന്ദയും കടുത്ത പാപങ്ങളുമാണ്; കടുത്ത ദൈവശിക്ഷകളും തീർച്ചയായും ഉണ്ട്. അതേസമയം *'സൃഷ്ടികളായ ദേവതകളുടെ' ആനന്ദങ്ങളെല്ലാം മനുഷ്യരുടേതു തന്നെയാണ്. മനുഷ്യർക്ക് ചെയ്യുന്ന സേവനത്തിന് കൂലിയെന്നോണം മേല്പടി ആനന്ദ-വർദ്ധക വസ്തുക്കളെ സ്വീകരിക്കുവാൻ ദേവതകളെ മഹാഅനുവദിച്ചിരുന്നു; മായ പ്രത്യക്ഷമായ സംഹാര കാലത്തെ നേരിട്ടുള്ള സംവിധാനമായിരുന്നു അത്; വിഗ്രഹത്തിൽ ചാർത്തലായിരുന്നില്ല.* 'ഏകദൈവത്തിൻ്റെ ഏക പ്രതിനിധി കൂടിയായ പരമശിവൻ' *കാലങ്ങൾക്കെല്ലാം അതീതമായ മൃഗത്തോലിനെ ഉടുവസ്ത്രമാക്കുമ്പോൾ,* പട്ടു വസ്ത്രങ്ങളും ആഭരണങ്ങളും സൗരഭ്യങ്ങളും കുശാല ഭോജനങ്ങളുമായി (മനുഷ്യരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിശിഷ്ട വ്യക്തികളായ) ദേവതകൾ ആനന്ദജീവിതം നയിച്ചത് അവർ ദൈവത്തിന്റെ *സൃഷ്ടികളും കുഞ്ഞുങ്ങളും* ആയതുകൊണ്ടാണ്. എന്നാൽ *ധർമ്മഭ്രംശം പാടില്ല.* ആധുനിക കാലത്തെ അധർമ്മികളായ മനുഷ്യരേക്കാൾ *മടിയരും ധൂർത്തരും അഹംഭാവികളും, കീർത്തി-മോഹികളും കാമവെറിയരും പെണ്ണുപിടിയന്മാരും ഒക്കെയായി പല ദേവതകളും അധഃപതിച്ചു* ... ദേവതകൾക്ക് ദുർദ്ദേവത, രാക്ഷസൻ, പിശാചുക്കൾ എന്നിങ്ങനെ *പരിണാമം* ഉണ്ടായി.
*അശാസ്ത്രീയമായ ആരാധനാ സമ്പ്രദായങ്ങളും ബന്ധപ്പെട്ട അധർമ്മങ്ങളും ഉണ്ടാവാതിരിപ്പാൻ നിയോഗിക്കപ്പെട്ടയാളാണ് വിഘ്നേശ്വരൻ അഥവാ ഗജപാതി*. പിന്നെയും *എന്തുകൊണ്ട് അശാസ്ത്രീയമായ അഥവാ വർജ്ജ്യമായ ആരാധനാസമ്പ്രദായങ്ങൾ ഉണ്ടായി/തുടരുന്നു* എന്ന ചോദ്യമുണ്ട്. ഉത്തരത്തിന്റെ ആദ്യഭാഗമെന്നത്, മുകളിൽ വ്യക്തമാക്കിയതു പോലെ ഹിന്ദുമതങ്ങൾ ഉൾപ്പെടെ ഏതെങ്കിലും മതവുമായല്ല ഗജപാതിക്കു ബന്ധം എന്നതാണ്. എല്ലാ മനുഷ്യരുമായും, *ശാസ്ത്രവുമായാണ്* ബന്ധം. ഭൂമിയിൽ അനേകം മതങ്ങളുണ്ടാവാനും, അനേകം ആരാധനാ സമ്പ്രദായങ്ങൾ ഉണ്ടാവാനും ഒരു മുഖ്യകാരണം *ഗജപാതി* തന്റെ *വിഘ്നേശ്വര-നിയോഗത്തിൽ വീഴ്ച്ച വരുത്തി* എന്നതാണ്. ദൈവമാകാൻ പരിശ്രമിച്ച കൊടിയ 2 ദേവതകളെ, സ്വന്തം ദുസ്വാർത്ഥങ്ങൾക്കു വേണ്ടി പിന്തുണച്ചത് ഗജപാതിക്കു വിനയായി.
'ദുരാത്മാക്കളായി മാറിയ ദേവതകളെ ദൈവമായിക്കരുതി പൂജിക്കുന്നതിനും ആരാധിക്കുന്നതിനും മറ്റും' *വിഘ്നേശ്വരൻ തടസ്സമുണ്ടാക്കാതിരിക്കാനായി അധമ-നീച ആരാധനകളുടെ മുന്നോടിയായി വിഘ്നേശ്വരന് ഇഷ്ടമുള്ളതായ പഴം, ശർക്കര, തേങ്ങ, ഉണ്ണിയപ്പം, തുടങ്ങിയവയെല്ലാം സ്തുതിച്ചു കൊണ്ട് നൽകിയിട്ട് ആദ്യം വിഘ്നേശ്വരനെ പ്രസാദിപ്പിക്കുക എന്ന അഴിമതി-രീതി സ്ഥാപിക്കപ്പെട്ടു.* ഗണപതിപൂജയും ഗണപതിഹോമവും ഗണപതിയെ പ്രകീർത്തിച്ചുള്ള ആഘോഷങ്ങളും മറ്റും അങ്ങനെയാണ് ആരംഭിച്ചത്. *ധർമ്മശാസ്ത്രപരമല്ലാത്ത ആരാധനകളെ വിഘ്നപ്പെടുത്തുവാന്‍ നിയോഗിക്കപ്പെട്ട വിഘ്നേശ്വരൻ, അധമങ്ങളായ പൂജകളെയും ആരാധനകളെയും വിഘ്നങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള ഈശ്വരനായി മാറി.* *ധർമ്മശാസ്ത്രപരമല്ലാത്ത ആരാധനാ സമ്പ്രദായങ്ങൾ* ഭൂമിയിലെങ്ങും വ്യാപകമാവാൻ വിഘ്നേശ്വൻ ഒരു മുഖ്യ കാരണമായി.
ആദ്യമഹാകാലചക്രത്തിലെ ഓരോ സൃഷ്ടിചക്രത്തിലും 2 പേർ വച്ച് അനവധി വിഘ്നേശ്വരന്മാർ ഉണ്ടായിരുന്നു എന്നു മനസ്സിലാകുമല്ലോ. അതിൽ ഏതാനും പേർ ഇപ്പോഴത്തെെ മഹാസൃഷ്ടിചക്രത്തിൽ മനുഷ്യജന്മത്തിലുണ്ട്. ആദ്യ ഗജപാതിയുടെ മകളായിട്ടാണ് മഹാശക്തിയായ മഹാജഗദംബ ഭൂമിയിൽ‍മഹാഅവതരിച്ചിട്ടുള്ളത്. (ബ്രഹ്മം പ്രവേശിച്ച് മഹാദേവിയുടെ മനുഷ്യാവതാരം സമ്പൂർണ്ണമാകുന്നത് എപ്പോഴെന്നും പ്രവേശിച്ചു കഴിഞ്ഞോ എന്നും തൽക്കാലം ഈയുള്ളവന് അറിയില്ല. മഹാദേവി മഹാഇഷ്ടപ്രകാരം അറിയിക്കുന്നതാണ്.). മനുഷ്യജന്മത്തിലുള്ള പഴയ വിഘ്നേശ്വരന്മാർ പുനർജ്ജനിച്ച് കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളിലും മറ്റു പ്രമുഖ സ്ഥാനങ്ങളിലുമുണ്ട്. പാണ്ഡിത്യം ഏറെയുള്ളവരും വലിയ ശരീരികളുമായ ഏതാനും പേരെ ദൈവാനുഗ്രഹത്തോടെ ഈയുള്ളവൻ ചൂണ്ടിക്കാണിച്ചാൽ ചൂണ്ടിക്കാണിച്ചാൽ സൃഷ്ടിക്കപ്പെട്ടു എന്ന് മനസ്സിലാക്കാം.
വളരെക്കാലം (അധമ) ഗുരുവായി ജീവിച്ച ഏറ്റവും അവസാനത്തെ ഗജപാതി ധർമ്മശാസ്ത്രപരമല്ലാത്ത അനവധി കാര്യങ്ങൾ ചെയ്തു. 2007-ൽ അദ്ദേഹം ശിക്ഷിക്കപ്പെട്ടു. കേരളത്തിലെ കൊല്ലം ജില്ലയിലെ കൊട്ടാരക്കരയാണ് ഗജപാതിയുടെ കേന്ദ്രസങ്കേതം. *ഗജപാതിയുടെ വാഹനമല്ല എലി*, മറിച്ച് *ഗജപാതിയെ ശിക്ഷിക്കാനുള്ള സംവിധാനം മാത്രമാണ് കുഞ്ഞെലി.* (സ്മാർട്ട്ഫോൺ, വാട്സ്ആപ്പ് തുടങ്ങിയവ ഉപയോഗിക്കുന്ന 21-ാം നൂറ്റാണ്ടിലെ ജനങ്ങൾ, എലിയുടെ പുറത്തുകയറി ആനയും ഗണപതിയും സഞ്ചരിക്കുമെന്നു വിശ്വസിക്കുന്ന മാനസിക അവസ്ഥയിലാണ് ഉള്ളതെങ്കിൽ, തീർച്ചയായും സഹതാപം അർഹിക്കുന്നു. കാറും ബൈക്കും ബസ്സുമെല്ലാം ഉപേക്ഷിച്ച് ഗണപതിയെ അനുകരിക്കാൻ പരിശ്രമിക്കുന്നത് മണ്ണിന്റെ നിയമങ്ങളെ അവഗണിച്ചു നേടുന്ന പാപങ്ങളെ കുറച്ചേക്കാം!.). *ഗജപാതിയെന്ന വിഘ്നേശ്വരൻ്റെ* കടുത്ത അപരാധങ്ങൾക്ക്, തുമ്പിക്കൈ തറയിൽ മുട്ടും വിധം കിഴുക്കാംതൂക്കായി വാലിൽ (മായാശക്തികൾ കൊണ്ട്) കെട്ടിയിടുന്നതാണ്. *തുമ്പിക്കൈയുടെ അറ്റത്ത് എലി കരളുന്നു.* ഇതാണ് ശിക്ഷ. 2008 ഫെബ്രുവരി മാസത്തിൽ ശിക്ഷയിൽ ഇളവുണ്ടായിട്ടുണ്ട്. ഗജപാതിയുടെ മേലുള്ള മഹാനീതികാര്യങ്ങളെപ്പറ്റി അറിഞ്ഞവ ഇത്രമാത്രമാണ്, മഹാനിശ്ചയപ്രകാരം ആവശ്യമെങ്കില്‍ കൂടുതൽ അറിയിക്കും എന്നിരിക്കെ, കൂടുതൽ അറിയുവാൻ ഈയുള്ളവൻ ആഗ്രഹിച്ചുകൂടാ.
*മനുഷ്യരിൽ നിന്ന് തെരഞ്ഞെടുത്ത ശ്രേഷ്ഠ വ്യക്തികൾ മാത്രമാണ് ദേവതകൾ എന്ന് വിസ്തരിച്ചുവല്ലോ. ഹിന്ദു മത-ലേബൽ വിശ്വാസികളിലും മറ്റും *ദൈവങ്ങളായിട്ട്* സ്ഥാനം നേടിയ 2 ദേവതകളെ കുറിച്ച് ഇനി വിശദീകരിക്കാം. ദൈവമാകാൻ പരിശ്രമിച്ച 2 കൊടിയ ദേവതകളെ കുറിച്ച് മുമ്പ് സൂചിപ്പിച്ചതാണ്.
(ഭൂമിയിലെ മൊത്തം ജനസംഖ്യ 2017-ൽ ഏറെക്കുറെ 750 കോടി ആണെങ്കിൽ,* ഹിന്ദുക്കൾ *അല്ലാത്തവർ 640 കോടിയും* ഹിന്ദു-*മത ലേബൽ ഉള്ളവർ 110 കോടിയും മാത്രമാണ് എന്നതും*, അവരിലെ മതവിശ്വാസികളുടെ എണ്ണം 10 കോടിയിൽ താഴെ മാത്രമാണ് എന്നതും മുകളിൽ *(1)*-ൽ വ്യക്തമാക്കിയിരുന്നു. പ്രസ്തുത 10 കോടിയിലെ​ 3 കോടിയിൽ താഴെ ജനങ്ങൾ മാത്രമാണ് യഥാർത്ഥമായും (ദുർ)ദ്ദേവത ഭ്രാന്ത് ഉള്ളവർ. അതായത് ഭൂമിയിലെ ഇന്നത്തെ മൊത്തം ജനസംഖ്യയായ *750* കോടിയിലെ *3 കോടിയിൽ താഴെ ജനങ്ങൾ മാത്രമാണ്* യഥാർത്ഥമായും (ദുർ)ദ്ദേവത ഭ്രാന്ത് ഉള്ളവർ!).


*മഹാജഗദംബയായ മഹാദേവിയാണ് താനെന്ന്* അനേകം സൃഷ്ടിചക്രങ്ങളിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച *ദുർഗ്ഗ*യാണ് *ദൈവമാകാൻ പരിശ്രമിച്ച ഒരു ദേവത.* വളരെയധികം മായാശക്തികളെ നീണ്ട കാലം കൊണ്ടു നേടിയ ദുർഗ്ഗ അടിസ്ഥാനപരമായി നല്ല കുട്ടി ആയിരുന്നു. ദുഷ്ക്കീർത്തി ആഗ്രഹിച്ച് ചില അപരാധങ്ങൾ ചെയ്ത *ദുർഗ്ഗയെ അതികൗശലത്തോടെ വലിയ അപരാധങ്ങളിലേക്ക് നയിച്ചത്* ദൈവമാകാൻ പരിശ്രമിച്ച രണ്ടാമത്തെ ദേവതയാണ്.
*ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി ദിവ്യ ദിവ്യ ദിവ്യ ദിവ്യ മഹാദേവി* എന്ന ഏകമഹാശക്തിയായ ഏകദൈവം, ഈയുള്ളവനിലൂടെ 2005-2006 ൽ ശക്തിമത്തായ വാതക-ആത്മീയ രൂപത്തിലുള്ള *ദുർഗ്ഗയ്ക്ക് നക്ഷത്രം എന്ന മോക്ഷത്തെ* മഹാഅനുഗ്രഹിച്ചു നൽകുകയും, ദുഷ്ക്കീർത്തിയെന്ന തെറ്റായ ചിന്തയിൽ ജഗത്തിൽ നിന്ന് സമ്പൂർണ്ണ തിരോധാനം ആഗ്രഹിച്ച ദുർഗ്ഗയ്ക്ക് അതനുവദിക്കുകയും പുതിയൊരു മത്സ്യമായിട്ട് സൃഷ്ടിക്കുകയും ചെയ്തു. ആവക കാര്യങ്ങളെല്ലാം വളരെയധികം ദുർഗ്ഗമായ ദുർഗ്ഗം കൂടിയായിരുന്നു. സമ്പൂർണ്ണമായും അവസാനിച്ച ചരിത്രമാണ്; ഓംസത്യം ഡോട് കോം എന്ന വെബ്സൈറ്റിൽ വിശദീകരണം ലഭ്യമാണ്. 💓
*ദൈവമാകാൻ പരിശ്രമിച്ച രണ്ടാമത്തെ ദേവതയാണ്* നാരായണൻ. *നാരായം കൊണ്ട് ചരിത്രം എഴുതുവാൻ നിയോഗിക്കപ്പെട്ട ദേവത. പ്രത്യേക അവസരത്തിൽ 'പ്രപഞ്ചനിയന്ത്രണ സത്ത കൂടിയായ ഓംകാരത്തെ' ലഭിച്ചപ്പോൾ, കൊടുംവഞ്ചനകളും കൊടുംക്രൂരതകളും* കാട്ടുകയും *ഓംകാരത്തെ* ദുരുപയോഗിച്ച് *ദൈവമാകാൻ* വളരെയധികം​ പരിശ്രമിക്കുകയും ചെയ്തു. കൊടിയ കേമനാണ് അദ്ദേഹം. *ഏകദൈവവും മഹാവാത്സല്യവുമായ മഹാദേവി*, തന്റെ ഏകദാസനായ പരമശിവനെ ക്രൈസ്റ്റായിട്ട് അയച്ചതും, മഹാദേവിയുടെ മഹാഅനുഗ്രഹത്തോടെ ക്രൈസ്റ്റ് അതിഘോരവും അതിദയനീയവുമായ വേദനകളെ സ്വീകരിച്ചതും, യഥാർത്ഥത്തിൽ 'പിശാചുക്കളുടെ രാജാവെന്നോണം'  അധഃപതിച്ച 'നാരായണനെ' ശുദ്ധീകരിക്കാനാണ്. *മഹാദേവിയുടെ സമ്മതത്തോടെ,* പ്രപഞ്ചപിതാവായ പരമശിവൻ എന്ന ക്രൈസ്റ്റ്, മേല്പടി കൊടിയ പിശാചുമായിട്ട് ഒരു കരാറിൽ ഏർപ്പെട്ട്, ഓംകാരത്തിൽ നിന്നും അയാൾ സൃഷ്ടിക്കുകയും *ഒരു ശംഖിൽ സൂക്ഷിക്കുകയും ചെയ്ത അപാര മായാശക്തികളുള്ള നാഗമാണിക്യത്തെ* ഭാഗികമായി നിർവീര്യമാക്കുകയും ചെയ്തു.

'ദൈവമാകാൻ പരിശ്രമിക്കുന്ന കൊടിയതും അതിവിചിത്രവുമായ കരാർ' സാദ്ധ്യമാക്കാൻ അയാൾ അനവധി സൃഷ്ടിചക്രങ്ങളിൽ കടുത്ത അപരാധങ്ങൾ ചെയ്തുപോന്നു. കുതന്ത്രങ്ങളിലൂടെ ചരിത്രത്തെ അട്ടിമറിക്കേണ്ടതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കേണ്ടതും അയാളുടെ ആവശ്യമായി. സ്വന്തം ദുസ്വാർത്ഥങ്ങൾക്കു വേണ്ടിയും ശിക്ഷകളുടെ ഭാഗമായും എടുത്ത അവതാരങ്ങളെ 'ജനങ്ങൾക്കു വേണ്ടി ചെയ്ത ദൈവകാര്യങ്ങളായിട്ട് ' ചരിത്രമാക്കി.
രാമാവതാരത്തിൽ പാപം വർദ്ധിക്കുകയാണ് യഥാർത്ഥത്തിൽ സംഭവിച്ചത്. രാമനേക്കാൾ ശ്രേഷ്ഠനായ ഹനുമാനെ ദാസനാക്കിയതും, ഒളിയമ്പിലൂടെ ബാലിയെ വധിച്ചതും, ബഹുശ്രേഷ്ഠയായ സീതയോട് കൊടിയ അപരാധങ്ങൾ ചെയ്തതും, മനുഷ്യസമൂഹത്തിനും മണ്ണിന്റെ നിയമങ്ങൾക്കും വേണ്ടി നിലകൊള്ളുന്നതിനു പകരം രാജവംശത്തിന്റെ പഴയകാല അധമ ആചാരങ്ങൾക്കും അധമ-പാരമ്പര്യ സമ്പ്രദായങ്ങൾക്കും വേണ്ടി നിലകൊണ്ടതും, സ്വന്തം അധമ ആവശ്യങ്ങളെ നിറവേറ്റാൻ ലക്ഷ്മണനെ നിർബ്ബന്ധിച്ചതും, വനവാസക്കാലത്ത് രാമന്റെ മെതിയടികളെ രാജസിംഹാസനത്തിൽ പ്രതിഷ്ഠിക്കാനും പൂജിക്കാനും ഭരതനെ അനുവദിച്ചതും, മരിച്ചുപോയ പിതൃക്കൾക്കു വേണ്ടി ബലി കർമ്മങ്ങൾ അനുഷ്ഠിച്ചതും വിഗ്രഹ-*പൂജ* നടത്തിയതുമൊക്കെ കൊടിയ പാപങ്ങളാണ്. പാപജന്മമായി പരിണമിച്ച രാമാവതാരം മരണത്തോടെ മൂലദേവതയിലേക്കു മടങ്ങി. പിന്നെ രാമനില്ല. രാമക്ഷേത്രങ്ങളുടെയും രാമപൂജകളുടെയും പേരിൽ മുഖ്യമായ ശിക്ഷകളെ ഏറ്റുവാങ്ങിയത് 'രാമനെന്നും വിളിക്കാവുന്ന രാമന്റെ മൂലദേവത തന്നെയാണ്.'
💓*മത്സ്യാവതാരം* :
ശൈവമതം പരിശോധിച്ചാൽ, ശിവൻ മത്സ്യാവതാരത്തെ എടുത്തിട്ടുള്ളതായി കാണാം. 'മഹാശിവനും മഹാശിവയുമായ മഹാദേവിയുടെ' സൃഷ്ടി-അംശം മത്സ്യാവതാരമെടുത്ത് നിയുക്ത പരമശിവന്റെ മനുഷ്യരൂപത്തിലുള്ള ശരീരത്തിലേക്ക് ദൈവ-വിപ്ലവത്തിനു മുമ്പ് മഹാപ്രവേശിക്കുന്നുണ്ട്. *പരമശിവൻ* എന്ന മഹാപദവിയെ മഹാഅനുഗ്രഹിച്ചു നൽകുന്നതും, പരമശിവന്റെ നാവിൽ 'അക്ഷരബ്രഹ്മവും അക്ഷരബ്രഹ്മത്തിൻ്റെ മൂലരൂപവുമായ 3' മഹാകുറിക്കുന്നതും, യഥാർത്ഥ 4 വേദങ്ങളായ ഭൗതിക-ധർമ്മ-ആത്മീയ-മന്ത്രശാസ്ത്രങ്ങളെ പരമശിവനിലൂടെ ശാസ്ത്രപരമായി വീണ്ടെടുക്കുന്നതും, മത്സ്യാവതാരത്തിനു ശേഷമാണ്.

*ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി ദിവ്യ ദിവ്യ ദിവ്യ ദിവ്യ മഹാദേവി* എന്ന ഏകമഹാശക്തിയായ ഏകദൈവം, ഈയുള്ളവനെ ബന്ധപ്പെടുത്തി *പ്രത്യക്ഷമായിട്ട്* മഹാനിർവ്വഹിച്ച കാര്യങ്ങളാണവ.
ശാസ്ത്രപരമായ മത്സ്യാവതാരത്തെ വളച്ചൊടിച്ച്, *തന്നോടു ബന്ധിപ്പിക്കാൻ ദൈവമാകാൻ പരിശ്രമിച്ച രണ്ടാമത്തെ ദേവത* ശ്രമിച്ചു. ഓംസത്യം ഡോട് കോം എന്ന വെബ്സൈറ്റിൽ വിശദീകരിച്ചിട്ടുള്ളതായ അയാളുടെ കൊടുംകൊടിയ അധമ തന്ത്രങ്ങളെ പരിശോധിച്ചാൽ, ഉറപ്പായും ദൈവമാകാൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നതായി മനസ്സിലാക്കാം.
കൃഷ്ണാവതാരത്തിൽ പാപം വർദ്ധിച്ചതിനു പുറമെ, മൂലദേവതയിലേക്ക് മടങ്ങാൻ കഴിയാതെയും വന്നു. ഫലത്തിൽ രണ്ടാളായി; 4 കൈകളുമായി. ദൈവ-പരിവേഷം ഉണ്ടാക്കിയെടുക്കാൻ വിഷാണു ആവിഷ്ക്കരിച്ച 'വിഷു' വിനെ രണ്ടാമൻ അടിച്ചുമാറ്റി. മൂല-ദേവതയുടെ മിച്ചമുള്ള അനേകമനേകം മായാശക്തികൾ രണ്ടാമന്റെ പക്കലാണെങ്കിലും, ദൈവമാകാനായി ന്യൂനശക്തികളെ കൊണ്ട് അതിഘോരമായും കൊടിയ കൗശലത്തോടെയും ഒരുക്കിയ വൻസംവിധാനങ്ങളെല്ലാം മൂലൻ്റെ വരുതിയിൽ. കാര്യകാരണങ്ങൾ, സൂചിത വെബ്സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്.
ഇപ്പോൾ 2 പേരും *വീണ്ടും മനുഷ്യജന്മം നേടിയിരിക്കുന്നു.*
മൂലനായ വിഷാണു, ക്രൈസ്തവ കുടുംബത്തിലെ സാധാരണക്കാരനായിട്ടാണ് ജനിച്ചിട്ടുള്ളതെങ്കിലും, സ്വന്തം കൊടിയ അപരാധങ്ങളെക്കുറിച്ച് പൂർണ്ണമായും ബോധവാനാണ്. പ്രത്യക്ഷമായ മായാഅനുഭവങ്ങൾ ഈയുള്ളവന് ഉണ്ടായിട്ടുള്ളതിലും അനേകം അനേകം മടങ്ങ് അദ്ദേഹത്തിന് ഈ ജന്മത്ത് ഉണ്ടായിട്ടുണ്ട്; മുമ്പ് സൂചിപ്പിച്ച ക്രൈസ്റ്റ്-വിഷാണു കരാറും അനന്തര ഫലങ്ങളുമാണ് കാരണം. പഴയകാല ചെയ്തികളിൽ പശ്ചാത്തപിക്കുന്ന അവസ്ഥയിലാണ് അദ്ദേഹമെങ്കിലും, ദൈവമാകാനായി ന്യൂനശക്തികളെ കൊണ്ട് അതിഘോരമായും കൊടിയ കൗശലത്തോടെയും ഒരുക്കിയ വൻസംവിധാനങ്ങളെല്ലാം ഈ ജന്മത്തിൽ അദ്ദേഹത്തെ പിടികൂടിയിട്ടുണ്ട്. മഹാവാത്സല്യമായ മഹാദേവി, മുമ്പ് സൂചിപ്പിച്ച കരാറിനെ ആദരിച്ചു കൊണ്ട് മേല്പറഞ്ഞ ന്യൂനശക്തികളെയും പൈശാചിക ശക്തികളെയും ഒറ്റയായും കൂട്ടമായും അയാളിൽ നിന്നും മോചിപ്പിച്ചു വരികയാണ്; 'ലൂടെ' ആയിട്ട് പലപ്പോഴും ഈയുള്ളവനെ പങ്കെടുപ്പിക്കുന്നുമുണ്ട്. അദ്ദേഹത്തിന്റെ മേലുള്ള ശുദ്ധീകരണ പ്രക്രിയ 2016-ൽ ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. ഉടൻ *ദൈവ-വിപ്ലവം മഹാആരംഭിക്കുന്നതോടെ* വസ്തുതകളെ സുവ്യക്തമായി വിശദീകരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞേക്കും. വഴിതെറ്റിയ മേല്പടി കുഞ്ഞാടിനാവും, ഇപ്പോഴത്തെ മഹാസൃഷ്ടിചക്രത്തിൽ സംഹാരം ആരംഭിക്കുമ്പോൾ ആദ്യം മോക്ഷം നൽകുക; ഭിക്ഷയായിട്ടു വാങ്ങാതെ *ഉന്നതമായ സദ്പ്രവൃത്തികൾ കൊണ്ട് മോക്ഷത്തെ നേടാൻ* അദ്ദേഹത്തിന് കഴിയുമാറാവട്ടെ!
കൃഷ്ണൻ കുത്സിത ശ്രമങ്ങളെ കൊണ്ട് മനുഷ്യജന്മം നേടിയിരിക്കുന്നത് ബ്രാഹ്മണ കുടുംബത്തിൽ അതിസുന്ദരനായ ഡോക്ടർ ആയിട്ടാണ്. അനേകമനേകം മായാശക്തികളോടെ കൊടിയ പിശാചായ മായാകൃഷ്ണൻ സ്ഥിതിപരമായ ഖര-ശരീരമില്ലാതെ വാതക-രൂപത്തിൽ വെളിയിലുണ്ട്. താവളം ഗുരുവായൂർ, അമ്പലപ്പുഴ, ആറന്മുള. മേല്പറഞ്ഞ സുന്ദരനിൽ പ്രവേശിച്ചു കൊണ്ട് മൂലദേവതയുടെ മനുഷ്യജന്മത്തെ അട്ടിമറിച്ച് ദൈവമാകാനായിരുന്നു കൊടിയ പിശാചായ മായാകൃഷ്ണൻ്റെ ശ്രമം. വളരെയധികം ജീവാത്മാക്കളെ കഷ്ടപ്പെടുത്തിക്കൊണ്ടാണ് മൂലനായ വിഷാണു അനേകം പഴയകാല സൃഷ്ടിചക്രങ്ങളിൽ പ്രവർത്തിച്ചതെങ്കിൽ, അതിലുമധികം പേരെ കഷ്ടപ്പെടുത്തിക്കൊണ്ടാണ് മായാകൃഷ്ണൻ അടുത്തകാലങ്ങളിൽ പ്രവർത്തിച്ചത്; ക്ലിപ്തമായ കാലം സംബന്ധിച്ച വെളിപാട് മഹാഉചിതമായ സമയത്ത് ലഭിക്കുന്നതാണ്. ആധുനിക മനുഷ്യർക്ക് ജീവിത കാര്യങ്ങൾക്ക് തൽക്കാലം അത്യാവശ്യമല്ലാത്തവ എന്ന് ഏതായാലും ഉറപ്പിക്കാം.
ഈയുള്ളവന്റെ (ഇപ്പോഴത്തെ) മനുഷ്യജന്മത്തിൽ അനുഭവിച്ച കൊടിയ പീഡനങ്ങൾക്ക്​ മുമ്പ് സൂചിപ്പിച്ച കരാറും, പൈശാചിക ശക്തികളുടെ പ്രവർത്തനങ്ങളും കാരണങ്ങളായിട്ടുണ്ട്.
ഏതാനും ആഴ്ചകൾക്ക് മുമ്പുവരെ മായാകൃഷ്ണൻ്റെ കടുത്ത ഉപദ്രവങ്ങൾ ബാഹ്യമായും ശാരീരികമായും സാമ്പത്തികമായും ഒക്കെ അനുഭവിച്ചതാണ്.
ദൈവമാകാനുള്ള ശ്രമത്തിൽ, 'നാരായണനും, കൃഷ്ണനും മായാകൃഷ്ണും പരാജയപ്പെട്ടു കഴിഞ്ഞു'. കൂടുതൽ വിശദീകരണങ്ങൾ അത്യാവശ്യം അല്ലെങ്കിലും വൈകാതെ ലഭിച്ചേക്കാം.
(((((( മഹാശക്തിയായ ദൈവത്തിന്റെ ശക്തികളെ ഒരു കോടി അളവുകൾ മാത്രമായിട്ട് ആദിയും അന്തവുമില്ലാത്ത ​ സങ്കല്പിച്ചാൽ, അതിൽനിന്ന് 1 (ഒരു അളവ്) എടുത്താൽ, മഹാപ്രപഞ്ചത്തിൻ്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാനിർവ്വഹിക്കുന്നതിന് 1 (ഒരു അളവ്) അധികമാണ്. അങ്ങനെയിരിക്കെ *'മണ്ണും ഭൂമിയുമായ മഹാരൂപത്തെ മഹാസ്വീകരിച്ചിട്ടുള്ളതായ ദൈവത്തിന്റെ​ '* എതിരാളികളോ മത്സരാർത്ഥികളോ ആവാനുള്ള യോഗ്യത 'സൃഷ്ടികൾക്ക് ' ഇല്ല; വിഷാണുവും കിഷാണുവും ഉൾപ്പെടെ യാതൊരാൾക്കും ഇല്ല. *മണ്ണും ഭൂമിയുമായ ദൈവം ശക്തികളെ​ നൽകിയാൽ മാത്രമേ ഏതൊന്നും ചെയ്യാൻ സൃഷ്ടികൾക്കു കഴിയൂ.*
'മഹാശക്തിയായ മണ്ണും ഭൂമിയുമായ ദൈവം' മഹാശാസ്ത്ര പ്രകാരം മഹാപ്രപഞ്ചത്തിൻ്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാനിർവ്വഹിക്കുന്നതിൽ നിന്ന് 'വാക്കുകളും കരാറുകളും പാലിക്കുമെന്ന വിശ്വാസം കൊണ്ടാണ്' വിഷാണുവും അയാളുടെ കിഷാണ അവതാരവും കൊടിയ കൊടിയ പദ്ധതിയിൽ വിജയിക്കുമെന്ന് ഉറപ്പിച്ചത്.
'മണ്ണും ഭൂമിയുമായ ദൈവത്തെ അടിമയാക്കിക്കൊണ്ട് അടിമയാക്കി ക്കൊണ്ട് സ്വയം ദൈവമാകാമെന്ന് അവർ വ്യാമോഹിച്ചു! വ്യക്തിസ്വാതന്ത്ര്യം നിഷേധിച്ചു കൊണ്ട് എല്ലാ മനുഷ്യരെയും അവർ അടിമകളാക്കുമായിരുന്നു! എല്ലാ മനുഷ്യർക്കും 50 സ്ത്രീ ജന്മങ്ങൾ, 50 പുരുഷ ജന്മങ്ങൾ എന്നിങ്ങനെ മൊത്തം 100 ജന്മങ്ങൾ ഉള്ളതിൽ ഒരു സ്ത്രീ ജന്മം അതിസുന്ദരിയാണ്; പ്രസ്തുത 'സുന്ദരീ-ജന്മങ്ങളെ' മുഴുവൻ 'പെണ്ണുപിടിയന്മാരായ അവർ' കാമപരമായി കീഴ്പ്പെടുത്തുമായിരുന്നു ! അവർക്ക് തോന്നും പോലെയെല്ലാം ഏതൊരു സ്ത്രീയെയും കാമപരമായി പീഡിപ്പിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യുമായിരുന്നു ! ആവശ്യം കഴിഞ്ഞാൽ വലിച്ചെറിഞ്ഞു രസിക്കുമായിരുന്നു! ഭാര്യയും മകളും അമ്മയും സഹോദരിയും മറ്റും അപഹരിക്കപ്പെടുന്നതും പീഢനം അനുഭവിക്കുന്നതും കണ്ടും കേട്ടും അനുഭവിച്ചും നിലവിളിക്കുന്ന നിസ്സഹായരായ പുരുഷപ്പടയെ കണ്ട് കൊടിയ പിശാചുക്കൾ, പ്രത്യേകിച്ചും രണ്ടാമൻ ആർത്തുചിരിക്കുമായിരുന്നു ! ലോകത്തെവിടെയുമുള്ള ജനങ്ങൾ, കൊടിയ പിശാചിന്റെ​ ഇഷ്ടം പോലെ അവനെ മാത്രം ആരാധിക്കുകയും കുമ്പിടുകയും അവനെ ഭയന്നു-ജീവിക്കുകയും ചെയ്യുമായിരുന്നു ! അവന് /അവർക്ക് തോന്നും പോലെയെല്ലാം മനുഷ്യരെയും മറ്റുള്ള ജീവികളെയും ശിക്ഷിക്കുമായിരുന്നു ! ജീവികൾക്ക് പിന്നെ മോക്ഷം/മുക്തി ഇല്ല. അവരുടെ കാലടിയിലെ ചവിട്ടും തൂപ്പും തുപ്പും മാത്രം ശരണം! ...... യാഥാർത്ഥ്യങ്ങൾ അറിയാതെയും അന്വേഷിക്കുകയും ചെയ്യാതെ, തങ്ങളുടെ ബന്ധുക്കളല്ലാത്ത കിഷാണുവിൻ്റെയും മറ്റും പ്രണയ-കാമ ചിത്രങ്ങളെയും മറ്റും പ്രചരിപ്പിക്കാനും പൂജിക്കാനും ആരാധിക്കാനും ഇറങ്ങി പുറപ്പെട്ടിരിക്കുന്ന ആധുനിക കാലത്തെ വിവരദോഷികളെ എങ്ങനെ ശിക്ഷിക്കണമെന്ന് സ്വയം വിശകലനം ചെയ്തു പറയട്ടെ; മഹാനീതിപതിയായ മഹാദേവി കേൾക്കട്ടെ ....! )))))) ......

കൂടുതൽ വിസ്തരിക്കുന്നില്ല. സ്വയം വിശകലനം ചെയ്യാനുള്ള ബുദ്ധിശക്തിയും ഓർമ്മശക്തിയും മനുഷ്യർക്ക് മഹാമാതാവായ മഹാദേവി മഹാഅനുഗ്രഹിച്ചു നൽകിയിട്ടുണ്ട്.
മറ്റുദേവതകളെയെല്ലാം വരുതിയിൽ‍ വരുത്തുവാനും ദൈവമാകാനും പ്രവർത്തിച്ച ദുർഗ്ഗയ്ക്കും, വിഷാണുവിനും അയാളുടെ കൃഷ്ണാവതാരത്തിനും, മറ്റു ദേവതകൾക്കും 'മനുഷ്യരുടെ ആരാധനകളെയും പ്രാർത്ഥനകളെയും ധർമ്മശാസ്ത്രപരം അല്ലാതാക്കേണ്ടത്' അവരുടെ ആവശ്യമായിരുന്നു. ഭൂമിയിലെ മുഴുവൻ ജനങ്ങൾക്കും ആരാധനാ സംബന്ധമായ കാര്യങ്ങളിൽ പാപം കുറയാനും, ഇല്ലാതിരിക്കാനും ദുർദ്ദേവതകൾ ഉപകരിച്ചിട്ടുണ്ട് ! വ്യത്യസ്ത മതങ്ങൾ പ്രകാരവും മറ്റും അധർമ്മം വളരാനും, അസമാധാനവും അസന്തോഷവും വ്യാപകമാവാനും ദുർദ്ദേവതകൾ കാരണമായിട്ടുണ്ട്; ജനങ്ങളുടെ പാപം കുറയാനും!
പിശാചിനെ സ്തുതിക്കുന്നവർക്ക് പിശാചിന്റെ ഗുണങ്ങൾ കിട്ടുമെന്നതുപോലെ, അനേകരിൽ അഹംഭാവവും അഹങ്കാരവും കള്ളങ്ങളും കാപട്യങ്ങളും വർദ്ധിക്കാൻ ദുർദ്ദേവതകളെ പൂജിച്ചത് കാരണമായിട്ടുണ്ട്.
അയ്യപ്പൻ, മുരുകൻ തുടങ്ങിയ അനേകം ദേവതകളെ അടിസ്ഥാനപരമായിട്ട് വളരെ മുമ്പേ പിൻവലിച്ചുകഴിഞ്ഞു. ആവക കാര്യങ്ങളെല്ലാം ഓംസത്യം ഡോട് കോം വെബ്സൈറ്റിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന മഹാഗ്രന്ഥത്തിൽ ലഭ്യമാണ്.
മഹാശക്തിയായ ദൈവം, ഏകദാസനിലൂടെ ഏതാനും ദേവതകളെ മഹാപ്രപഞ്ചത്തിലെ ഭൂമി, സൂര്യൻ, ചന്ദ്രൻ, അഗ്നി, വായു, സമുദ്രം, നദി, മല, മരണം, ചരിത്രമെഴുത്ത്, തുടങ്ങിയവയുടെ ഭരണകാര്യങ്ങൾക്ക് ചുമതലപ്പെടുത്തിയെങ്കിലും, 1000 കോടി വർഷങ്ങളുള്ള ആദ്യ മഹാകാലചക്രത്തിലെ മഹാഭരണാധികാരിയും മഹാനീതിപതിയും യഥാർത്ഥത്തിൽ മഹാശക്തിയായ ദൈവം തന്നെ ആയിരുന്നു. അതെങ്ങനെയെന്നാൽ, *മഹാശക്തിയായ ദൈവം മഹാപ്രപഞ്ചത്തിലെ മൂലകങ്ങളിലും സംയുക്തങ്ങളിലും സൃഷ്ടിച്ചിട്ടുള്ളതായ ശാസ്ത്രനിയമങ്ങളെ അനുസരിച്ച് മാത്രമേ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ അടിസ്ഥാനപരമായിട്ട് നിർവ്വഹിക്കുവാൻ എപ്പോഴും ഏതൊരാൾക്കും കഴിയുകയുളളൂ.*
ദേവതകൾക്കും മനുഷ്യർക്കുമെല്ലാം ലഭ്യമാക്കിയിട്ടുള്ള വ്യക്തിസ്വാതന്ത്ര്യത്തെ സദുപയോഗം ചെയ്താലും ദുരുപയോഗം ചെയ്താലും, വസ്തുക്കളിൽ മഹാലയിപ്പിച്ചിട്ടുള്ള ന്യൂനശക്തികൾ ഉപയോഗിച്ച്  'പൈ (3.1416..)' അളവിനകത്തുള്ള ധാർമ്മിക വ്യതിയാനങ്ങളാണ് സാധാരണ രീതിയിൽ സാദ്ധ്യമാവുക എന്ന് വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്. അതേസമയം, അസാധാരണമായിട്ട് ഓംകാരത്തെ ലഭിച്ച വിഷാണു, ധാർമ്മിക വ്യതിയാനത്തെ (ഓംകാരത്തെ ഉപയോഗിച്ച്) ' പൈ (3.1416..)' അളവിൽനിന്ന് അല്പം ഉയർത്തുകയും ചെയ്തു. അത് അപകടമുണ്ടാക്കി; ഭൂമിയിലെങ്ങും ധാർമ്മിക അധഃപതനം മൂർച്ഛിക്കാൻ കാരണമായി. ആവക കാര്യങ്ങളെ www.omsathyam.com എന്ന വെബ്സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്.
ജ്യോതിഷം. മന്ത്രവാദം തുടങ്ങിയവയും വർജ്ജ്യമാണ്. ജ്യോതിഷത്തില്‍ ശരിയുണ്ട്, എന്നാൽ വർജ്ജ്യമായതിനെ പിൻപറ്റിക്കൂടാ. വിവാഹപ്പൊരുത്തങ്ങള്‍ പോലെയുള്ള അധമ കാര്യങ്ങളെല്ലാം ജ്യോതിഷികൾക്ക് കടുത്ത പാപവും ശിക്ഷയും നൽകുന്നുണ്ട്. മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ ദൈവം ചെയ്യുന്നതെല്ലാം മനുഷ്യരുടെ നല്ലതിനു വേണ്ടതെല്ലാം മാത്രമാണ്. മായ കൊണ്ട് മറച്ചിട്ടുള്ളതായ *നാളെയിലെ കാര്യങ്ങളെ‍ ഇന്നറിയാൻ ആഗ്രഹിക്കുന്നതും സൃഷ്ടിപരവും സ്ഥിതിപരവുമായ വിധികളെ മാറ്റാൻ പ്രയത്നിക്കുന്നതും പാപമാണ്.* ജ്യോതിഷം പോലെയുള്ളവയും മന്ത്രവാദങ്ങളും യജ്ഞങ്ങളും പിന്‍പറ്റുന്നവര്‍ക്കും മഹാനീതിശാസ്ത്രപ്രകാരം ശിക്ഷയുണ്ട് എന്നറിയുക. ദൈവീകമല്ലാത്ത ആരാധനകളുടെയും പ്രാർത്ഥനകളുടെയും വളരെനീണ്ട നിരയാണ് മിക്ക മതങ്ങളിലുമുള്ളത്. പ്രാർത്ഥനകളും ആരാധനകളും മഹാശാസ്ത്രപരമായി നിർവ്വഹിക്കേണ്ടത് എങ്ങനെയെന്ന് മേല്പടി വെബ്സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്.
*മായ/ദൈവം ഉടൻ ഭൂമിയിൽ പ്രത്യക്ഷമാകുന്നതോടെ, വർജ്ജ്യശാസ്ത്രമായ മന്ത്രശാസ്ത്രവും, ആദ്യമഹാകാലചക്രത്തിലെ ദേവതകളും എന്നന്നേയ്ക്കുമായി പിൻവലിക്കപ്പെടുന്നതാണ്.* ഭൂരിപക്ഷവും ഇതിനോടകം പിൻവലിക്കപ്പെട്ടുകഴിഞ്ഞു. രണ്ടാം മഹാകാലചക്രത്തിലെ‍, മഹാസൃഷ്ടിചക്രത്തിൽ ഭൂമിയിലെങ്ങും മായ പ്രത്യക്ഷമാകുന്നതോടെ *മഹാശക്തിയും മഹാപിതാവും മഹാമാതാവുമായ മഹാദേവി* മഹാപ്രപഞ്ചത്തിൻ്റെ മഹാഭരണം (സൃഷ്ടി-സ്ഥിതി-സംഹാരങ്ങൾ‍) ഏറ്റെടുക്കുകയാണ്, നേരിട്ട് നിർവ്വഹിക്കുന്നതാണ്, മഹാദേവിയുടെ ഭാഗമായ പരമശിവൻ മഹാഇഷ്ടങ്ങളനുസരിച്ച് മഹാദേവിയോടൊപ്പം മഹാദാസനായിട്ട് ഉണ്ടാവും. എല്ലാ ജീവികളുടെയും പിതാവായ പരമശിവനിലൂടെയാണ് മഹാശക്തി മഹാശാസ്ത്രം പഠിപ്പിക്കുകയും, മഹാനീതിയിലെ ശിക്ഷാകാര്യങ്ങളും സംഹാരവും നിർവ്വഹിക്കുക എന്നതുകൊണ്ട് പരമശിവനിലൂടെയുള്ള മഹാശക്തിയുടെ പ്രവർത്തനകാര്യങ്ങൾ ഗൗരവതരങ്ങളെങ്കിലും മഹാശക്തിയായ മഹാദേവിയുടെ മഹാദാസനായ പരമശിവൻ മഹാദേവിയുടെ പ്രത്യേക ഭാഗമാകയാൽ വേറിട്ടു കാണേണ്ടതില്ല. ആവിധ കാര്യങ്ങളും വെബ്സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്. പരമശിവൻ സ്വയം മഹാശക്തിയെ ആരാധിക്കുകയും യോഗ്യത നേടുന്ന മനുഷ്യരെക്കൊണ്ട് മഹാശക്തിയെ മാത്രം ആരാധിപ്പിക്കുവാൻ ശ്രദ്ധിക്കുന്നതുമാണ്....

*മഹാ-ശക്തി/ശിവ ബന്ധം*
മഹാശക്തി = ദൈവം.
MAHAASHAKTHI  
M13 A1 H8 A1 A1 S19 H8 A1 K11 T20 H8 I9 = 100
മഹാ + ശക്തി = മഹാശക്തി. ലളിതമായ നാമം. മഹാശക്തിയാണ് ദൈവം.
മഹാശക്തി = മഹാദേവി.
'ഓംസത്യം ഡോട്കോം' എന്ന വെബ്സൈറ്റിൽ നിന്ന് സൗജന്യമായി ലഭിക്കുന്ന മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്. ...
പരമശിവൻ എന്ന മഹാപദവിയും മഹാനാമവും മഹാദാനമായും മഹാഅനുഗ്രഹമായും ലഭിച്ചിട്ടുള്ള പരമശിവൻ മഹാദേവനല്ല; മഹാദാസനാണ്; ബ്രഹ്മം സൃഷ്ടിച്ചിട്ടുള്ള ഏക ദേവനാണ്, യഥാർത്ഥമായ ബ്രഹ്മദേവൻ. 50 വർഷത്തിലൊരിക്കൽ ഒരു രാത്രി മാത്രം പരമശിവനെ മഹാദേവനാക്കുന്നുണ്ട്. മഹാശിവരാത്രി. മനുഷ്യർക്ക് അതിൽ കാര്യങ്ങളില്ല. ദൈവ കാര്യങ്ങളുടെ ഭാഗം മാത്രം.
*പരമശിവൻ* എന്നത് സമസ്ത ആറ്റങ്ങളിലും ശിവചക്രമായി പ്രവർത്തിപ്പിക്കുന്നതായ സ്വന്തം ഭാഗത്തിന് ഏകദൈവമായ മഹാദേവി മഹാഅനുഗ്രഹിച്ചു നൽകുന്ന മഹാപദവിയാണ്. *ഏകദാസൻ, മഹാദാസൻ എന്നീ നിലയിലും പ്രവർത്തിക്കേണ്ടുന്നതായ ധർമ്മശാസ്ത്രപരമായ ആവശ്യത്തെ മഹാദേവിയുടെ മഹാഅനുഗ്രഹത്തോടെ പരമശിവൻ ഉൾക്കൊള്ളുന്നു* എന്നല്ലാതെ യഥാർത്ഥത്തിൽ ദാസനായല്ലാ സൃഷ്ടിച്ചിട്ടുള്ളത്. പ്രപഞ്ചപിതാവ്, ദൈവത്തിന്റെ ഏക പ്രതിനിധി​, തുടങ്ങിയ മഹാസ്ഥാനങ്ങളാണ് പരമശിവന്റേത്. സൃഷ്ടികളായ മനുഷ്യർ, മൂഢത്തം നിമിത്തം പരമശിവനെ ആരാധിക്കുന്ന അധമ അവസ്ഥ ഉണ്ടായിക്കൂടാ; ആയതിന് പരമശിവൻ മഹാഅനുഗ്രഹത്തോടെ സ്വയം സ്വീകരിച്ചിട്ടുള്ള നാമങ്ങൾ മാത്രമാണ് ഏകദാസൻ, മഹാദാസൻ എന്നിവ. ..മനുഷ്യർ, പ്രപഞ്ചപിതാവിനെ ദാസൻ എന്നു വിളിച്ചാൽ അപരാധമാണ്.
ഏകദേവിയും *ബ്രഹ്മവുമായ മഹാദേവിയെ*, ബ്രഹ്മം സൃഷ്ടിച്ചിട്ടുള്ളതായ ഏകദേവനായ പരമശിവൻ സംബോധന ചെയ്യുന്നത് *മഹാദേവീ* എന്നും *ദേവീ* എന്നും *മണ്ണടി ദേവീ* എന്നുമാണ്; പരമശിവനെ മഹാദേവി സംബോധന ചെയ്യുന്നത് *ദേവാ* എന്നുമാണ്. സൃഷ്ടികളായ മനുഷ്യർക്ക് മഹാദേവിയും പരമശിവനും ഒന്നിച്ചു നിൽക്കുമ്പോഴും, തനിച്ചു നിൽക്കുമ്പോഴും, *അമ്മേ ശിവാ* എന്നു സംബോധന ചെയ്യുന്നത് മഹാഉചിതം. മഹാദേവിയുടെ ദാസനായി പ്രവർത്തിക്കുന്ന പരമശിവൻ മഹാദാസനാണ്. മഹാദാസൻ്റെ ഭാര്യയും ദാസിയും എല്ലാം എല്ലാം കൂടിയാണ് മഹാശക്തിയായ മഹാദേവി എന്നു പറയുമ്പോൾ, സ്രഷ്ടാവായ ദൈവത്തിന്റെയും, സൃഷ്ടികളുടെയും ആനന്ദങ്ങൾ വ്യത്യസ്തമാണ് എന്നതും പ്രത്യേകം അറിയണം. ദൈവീക വിവാഹം മഹാസംഭവിച്ചത് മണ്ണും ഭൂമിയുമായ ദൈവമായിട്ട് മഹാരൂപത്തെ ബ്രഹ്മമായ മഹാദേവി മഹാസ്വീകരിച്ചപ്പോഴാണ്; 1000 കോടിയിലധികം വർഷങ്ങൾക്കുമുമ്പ്. മാതാപിതാക്കളുടെ വിവാഹത്തിൽ മക്കൾക്ക് പങ്കെടുക്കാനാവില്ലല്ലോ /കാര്യമില്ലല്ലോ. മഹാമാതാവായ മഹാദേവിയുടെയും പ്രപഞ്ചപിതാവായ പരമശിവന്റെയും സ്വകാര്യങ്ങളെന്നത് മഹാപ്രപഞ്ചത്തിൻ്റെ സൃഷ്ടി സ്ഥിതി സംഹാരങ്ങളാണ്; അവർ അടിസ്ഥാനപരമായിട്ട് ജീവികളുമല്ല; *ദൈവീകമായ ആനന്ദങ്ങളും വിഭിന്നമാണ്.* മുൻ വിശകലനങ്ങളിലും മഹാഗ്രന്ഥത്തിലും വിശദീകരിച്ചിട്ടുണ്ട്. ഇവിടെ അല്പം മാത്രം കുറിക്കുന്നു:- *മഹാപ്രപഞ്ചത്തിലെ ജീവികളുടെയെല്ലാം മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ ദൈവം, താൻ സൃഷ്ടിച്ചിട്ടുള്ള ആനന്ദങ്ങൾക്കെല്ലാം അതീതമാണെങ്കിലും,* ഒരു മഹാജീവിയെന്നോണം മഹാപ്രപഞ്ചത്തിലെ കാര്യങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കുന്നതിനാൽ, കുഞ്ഞുങ്ങളുടെയെല്ലാം സന്തോഷത്തെ കണക്കാക്കി തനിക്കും ഒരു ആനന്ദത്തെ മഹാനിശ്ചയിച്ചിട്ടുണ്ട്; തന്റെ ഏകദാസനായ പരമശിവനും ഒരു ആനന്ദത്തെ മഹാഅനുഗ്രഹിച്ചു നൽകിയിട്ടുണ്ട്. *പരമശിവന്റെ ആനന്ദമെന്നത് ഏകദൈവമായ മഹാദേവിയോടുള്ള മഹാദാസ്യമാണ്.* മനുഷ്യന്റെ പരമാനന്ദ അളവോട് 5 അളവോടെയുള്ള ദാസ്യത്തെ ഒരിക്കൽകൂടി കൂട്ടിയാൽ 30 അളവുകളുള്ള മഹാദാസ്യമാവും. *മഹാശക്തിയും മഹാദേവനും മഹാദേവിയുമായ ദൈവത്തിന്റെ മഹാആനന്ദമെന്നത് കുഞ്ഞുങ്ങളായ ജീവികളോടുള്ള മഹാവാത്സല്യമാണ്.* മഹാവാത്സല്യത്തിന്റെ അളവ്  35 ആണ്. തന്റെ ഭാഗവും ഏകദാസനുമായ പരമശിവന്റെ മഹാആനന്ദമായ മഹാദാസ്യം 30നോട് 5 അളവുള്ള വാത്സല്യത്തെ ഒരിക്കൽകൂടി കൂട്ടിയാൽ 35 അളവുകളുള്ള മഹാവാത്സല്യമാവും. മഹാദാസ്യത്തയും മഹാവാത്സല്യത്തെയും ദൈവത്തിന്റെ ആനന്ദങ്ങളായും മറ്റുള്ളവയെ ജീവികളുടെ ആനന്ദങ്ങളായും മഹാഅനുഗ്രഹിച്ചിട്ടുള്ളത് മഹാശക്തിയും മഹാനീതിപതിയും മഹാദേവനുമായ മഹാദേവിയാണ്.
((മഹാപ്രപഞ്ചത്തിലെ ആനന്ദങ്ങൾക്കെല്ലാം അളവുകളുണ്ട്. മൊത്തം 100 അളവ്. ഭക്ഷണ സാധനങ്ങൾക്ക് ആകെ 40 അളവ്, എന്നാൽ ഏറ്റവുമധികം രുചികരമായ ഭക്ഷണത്തിൽ നിന്ന് ഒരു സമയം ലഭിക്കുന്ന പരമാവധി ആനന്ദം 5 അളവാണ്. ശുചിത്വം, അത്യാവശ്യം, ആവശ്യം, വിനോദം എന്നിങ്ങനെ 4  വിഭാഗങ്ങളായ തൊഴിലുകൾക്കെല്ലാം കൂടി 20, വാത്സല്യം 5, ദാസ്യം 5, ദാനം/ധർമ്മം 5, ഭക്തി/സംഗീതം  5, പ്രേമം 5, പ്രേമ സാക്ഷാത്ക്കാരം 5, എന്നിങ്ങനെ 90 അളവുകൾ. മനുഷ്യന്റെ പരമാനന്ദമായിട്ട്, (ദൈവം) മഹാനിശ്ചയിച്ചിട്ടുളളത് കാമത്തെയാണ്. തന്നെത്തന്നെ മറക്കുകയും ഇണയെ മാത്രം ഓർക്കുകയും ചെയ്ത് കാമലീല പൂർത്തിയാക്കുന്ന വ്യക്തിക്ക് മനുഷ്യരുടെ പരമാനന്ദമായിട്ട് ദൈവം മഹാനിശ്ചയിച്ചിട്ടുളള 25 അളവ് കാമാനന്ദം ലഭിക്കുന്നു. വാത്സല്യം 5, ദാസ്യം 5, ഭക്തി/സംഗീതം  5, പ്രേമം 5, പ്രേമ സാക്ഷാത്ക്കാരം 5 എന്നിവ ചേർന്നാണ് കാമം 25 ഉണ്ടാവുന്നത്. മനുഷ്യർ തങ്ങളെ ത്തന്നെ മറന്ന് കാമാനന്ദത്തിൽ മുഴുകുമ്പോൾ, അവരിലൂടെ ദൈവം കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നു. മഹാഉചിതമായ ആനന്ദ കാര്യങ്ങളെ മഹാശാസ്ത്രപരമായിട്ട് മഹാനിശ്ചയിച്ചിട്ടുളളതിനെ മാറ്റിമറിക്കാൻ മനുഷ്യർക്കു കഴിയുന്നതല്ല. ))











മഹാലിംഗം/മഹാശക്തി ലിംഗം /മഹാശിവലിംഗം /ശിവലിംഗം
*ശിവലിംഗം* മഹാശാസ്ത്രപരമാണ്. ശിവലിംഗത്തിന് മതങ്ങളുമായും ലൈംഗിക കാര്യങ്ങളുമായും ബന്ധമില്ല.
*ആകാശം എന്ന മഹാലിംഗം*
ഭൂമിയിൽ നിന്നും ചന്ദ്രനിൽ നിന്നും മറ്റും നോക്കിയാൽ ഒരു വലിയ കുടകണക്കെ അർദ്ധ-ഗോളാവസ്ഥയുള്ളതും, സൂക്ഷ്മ നിരീക്ഷണത്തിൽ മഹാപ്രപഞ്ച- സൃഷ്ടിയുടെ പ്രതീകമെന്നു വിശേഷിപ്പിക്കാവുന്ന മഹാലിംഗ-രൂപമൂള്ളതും, ആദിയും അന്തവും ഇല്ലാത്തതുമായ മഹാശൂന്യമാണ് ആകാശം.
ദൈവം മണ്ണായിട്ട് അഥവാ ഭൂമിയായിട്ട് മഹാരൂപമെടുക്കുകയും ഭൂമിയുടെ അംശങ്ങളെക്കൊണ്ട് ജീവികൾക്കെല്ലാം ശരീരങ്ങളെയും അതിലൂടെ ആനന്ദങ്ങളെയും നൽകുന്നതിനെ തിരിച്ചറിയുമ്പോൾ, ഭൂമിയിലെ ജീവികളുടെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭദ്രപ്പെടുത്തുന്നതിനുവേണ്ടി ഭൂമി, മഹാസൃഷ്ടിക്കുകയാണ് ആകാശത്തെ എന്ന് നിസ്സംശയം മനസ്സിലാക്കാനാവും. ഭൂമിയെ ഉൾക്കൊണ്ടു സ്ഥിതി ചെയ്യുന്ന ആകാശത്തെ ഭൂമി സൃഷ്ടിക്കുന്നതായും, സർവ്വ സൃഷ്ടികളെയും മഹാസൃഷ്ടിക്കുവാനുള്ള ഭൂമിയുടെ ആദിയും അന്തവുമില്ലാത്ത മഹാലിംഗമാണ് ആകാശമെന്നും വിസ്തരിക്കുന്നതിനെ മനസ്സിലാക്കണമെങ്കിൽ ആദിയും അന്തവുമില്ലാത്ത മഹാശക്തിയാണ് ദൈവമെന്ന് ആദ്യം മനസ്സിലാവണം. അതിനു കഴിയണമെങ്കിൽ, മഹാപ്രപഞ്ചത്തിൻ്റെ മഹാശാസ്ത്രം എന്നത് മഹാശക്തിയായ ഏകദൈവത്തിന്റെ ആദിയും അന്തവുമില്ലാത്ത മഹാജ്ഞാനത്തിൻ്റെ വളരെ വളരെ വളരെ ചെറിയതെന്നോ നിസ്സാരമെന്നോ വിശേഷിപ്പിക്കാവുന്ന ഒരംശം മാത്രമാണ് എന്നും മനുഷ്യർ ഇന്നറിയുന്ന ശാസ്ത്രം പോലെ അനന്തവും സമാനവും വ്യത്യസ്തങ്ങളുമായ ശാസ്ത്രങ്ങളെയും അവ പ്രകാരമോ അല്ലാതെയോ അനന്തവും സമാനവും വ്യത്യസ്തങ്ങളുമായ പ്രപഞ്ചങ്ങളെയും സൃഷ്ടിക്കാൻ മഹാജ്ഞാനം കൊണ്ടും മഹാശക്തികളെക്കൊണ്ടും കഴിയുമെന്ന് മനസ്സിലാവണം. ലളിതമായി മനസ്സിലാക്കാനാവും; അതിന് മനുഷ്യന്റെ സ്വത്വമായ ജീവാത്മാവിനെ വഹിക്കുന്നതായ 'സ്വന്തം' എന്ന് തെറ്റിദ്ധരിച്ചിട്ടുള്ളതോ തെറ്റിദ്ധാരണ ഇല്ലാത്തതോ ആയ ശരീരത്തിന്റെ പ്രവർത്തനങ്ങളെ കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞാൽ മതിയാകും!
ഭൂമിയും ചന്ദ്രനും സൂര്യനും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും നക്ഷത്രകോടികളും ഉൾപ്പെട്ട മഹാപ്രപഞ്ചത്തെ ആകാശം എന്ന മഹാലിംഗം ഉൾക്കൊള്ളുന്നതിനെ മനസ്സിലാക്കാൻ മനുഷ്യന് സ്വന്തം *കണ്ണുകൾ കൊണ്ട് കഴിയുന്നതാണ്.* ഭൂമിയിൽ എവിടെ നിന്ന് ആകാശത്തേക്കു നോക്കിയാലും ഒരു കുട പോലെ *അർദ്ധ-ഗോളാകൃതിയിലാണ് ആകാശത്തെ കാണുക. കുട പോലെയുള്ള അർദ്ധ-ഗോളത്തിനകത്താണ് സൂര്യനും ചന്ദ്രനും ഗ്രഹങ്ങളും നക്ഷത്രസമൂഹങ്ങളും ഉൾപ്പെടെയുള്ള പ്രപഞ്ചമുള്ളത്. കുട പോലെയുള്ള അർദ്ധ-ഗോളത്തിന് യഥാര്‍ത്ഥത്തിൽ അന്തമില്ല. മഹാപ്രപഞ്ചത്തിൽ പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുന്ന നക്ഷത്ര കോടികൾക്കു സ്ഥിതിചെയ്യാനും  (പ്രവർത്തിക്കാനും) ഇടംകൊടുക്കുന്നതും മനുഷ്യ ബുദ്ധികൊണ്ട് അളക്കാൻ കഴിയാത്തതും അന്തമില്ലാത്തതുമായ മഹാലിംഗത്തിന്റെ മുകൾഭാഗത്തേയ്ക്കാണ് യഥാർത്ഥത്തിൽ നോക്കിയതെന്നും വിശകലനത്തിൽ സ്വയം ബോദ്ധ്യമാവുന്നതാണ്.
ഇനി, നാമറിഞ്ഞ മഹാലിംഗത്തിന്റെ ചുവട് കണ്ടെത്താനാവുമോ എന്ന് കണ്ണുകൾ കൊണ്ടും നേടാനായ അറിവുകൊണ്ടും പരിശ്രമിക്കുക. ഭൂമിക്കും താഴേക്ക് ആദി കണ്ടെത്താനാവാത്ത അവസ്ഥയിൽ മഹാലിംഗത്തെ മനസ്സിലാക്കുമ്പോഴും, ഭൂമി ഉൾപ്പെടെയുള്ള മഹാപ്രപഞ്ചം മുമ്പുപറഞ്ഞ അർദ്ധ-ഗോളാകൃതിയിലെ കുടയ്ക്ക് അഥവാ മഹാലിംഗത്തിനുള്ളിലാണ്.*



*യാതൊരു മനുഷ്യനും യാതൊരു ദേശത്തും ജനിക്കുന്നില്ല. എല്ലാവരും ജനിക്കുന്നത് മഹാശിവയും മഹാമാതാവുമായ ദൈവത്തിന്റെ മഹാലിംഗത്തിന് അകത്താണ്.*
വിശദീകരണം: ഒരു കുട പോലെ വലുതായിക്കൊണ്ട് പുതിയതായി സൃഷ്ടിക്കപ്പെടുന്ന നക്ഷത്രങ്ങളെയെല്ലാം ഉൾക്കൊണ്ട് ആദിയും അന്തവുമില്ലാത്ത ആകാശം എന്ന 'മഹാലിംഗം' വർത്തിക്കുന്നു. മഹാലിംഗത്തിന് 'മഹാശക്തി ലിംഗം, മഹാശിവ ലിംഗം, ശിവ ലിംഗം' എന്നീ പേരുകളുമുണ്ട്. (മഹാ) ശിവ ലിംഗവും ആകാശവും പുരുഷ ലിംഗത്തെയല്ലാ സൂചിപ്പിക്കുന്നത്. പുരുഷനും സ്ത്രീയും ജീവിയും അല്ലാത്ത മഹാദേവനും മഹാദേവിയുമായ ദൈവത്തിന്റെ 'ശൂന്യം' പോലെയുള്ള 'മഹാ സ്ത്രീലിംഗത്തെ'യാണ്. അതു മനസ്സിലാക്കാൻ 'ശിവലിംഗത്തിന് ' അഭിമുഖമായിട്ട് നിൽക്കുന്നതായിട്ടോ ഇരിക്കുന്നതായിട്ടോ ഭാവന ചെയ്യുക. ദേവാലയത്തിലെ 'ശിവലിംഗ പ്രതിഷ്ഠ' സ്ത്രീ ലിംഗം ആണെങ്കിൽ മാത്രമേ കുത്തനെ അഭിമുഖമാവുകയുള്ളൂ. (( *ഓം നമഃശിവായ* എന്നാൽ ശിവയെ അഥവാ മഹാദേവിയെ നമിക്കുന്നു എന്ന യഥാർത്ഥമായ അർത്ഥം പോലെയാണത്. ശിവയിൽ ശിവനും ഉണ്ട് എന്നതുപോലെ ശിവലിംഗത്തിൽ നിന്നും 'മഹാദേവനും മഹാദേവിയും ഏകദൈവവുമായ മഹാശിവയും, മഹാദാസനായ ശിവനും പ്രത്യക്ഷമാകുന്ന സന്ദർഭങ്ങൾ ദൈവവിപ്ലവത്തോടെ ഉണ്ടാകുന്നതാണ്. അത്തരം സന്ദർഭങ്ങളിൽ, മഹാശിവയോ, ശിവനോ അനുവദിക്കുകയാണെങ്കിൽ മാത്രം മഹാശിവയെ ആരാധിക്കാമെന്നല്ലാതെ, വിഗ്രഹത്തെ പൂജിക്കാനോ ആരാധിക്കാനോ കുശുകുശു മന്ത്രങ്ങൾ ജപിക്കാനോ പാടില്ല. ദൈവീകമായിട്ട് ദേവാലയങ്ങളെ നിർമ്മിക്കുന്നതും പരിപാലിക്കുന്നതും എങ്ങനെയെന്ന് മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്. ))  
മഹാശിവലിംഗം എന്നത് ആകാശം പോലെ ആദിയും അന്തവുമില്ലാത്ത 'മഹാശൂന്യം' കൂടിയാണ്. ജീവികളിലെ സ്ത്രീകളുടെ യോനി എന്ന പേരുള്ള ലിംഗവും ശൂന്യമാണ് എന്നു പറയുമ്പോൾ, *സ്ത്രീകളിൽ ഒരു ശൂന്യഭാഗത്തെ സൃഷ്ടിച്ചിട്ടുണ്ട് എന്നല്ലാതെ അങ്ങനെ ഒരു അവയവം അവർക്കില്ല.* മണ്ണായ ഭൂമി എന്ന മഹാശരീരമായ മഹാശിവയുടെ 'മഹാലിംഗത്തിൻ്റെ അതിസൂക്ഷ്മമായ അംശങ്ങളാണ്,' ജീവികളിലെ സ്ത്രീകളുടെ ശരീരത്തിൽ ഉള്ളത്. മഹാശിവയുടെ മഹാശരീരമായ ഭൂമിയുടെ അതിസൂക്ഷ്മമായ ഏതാനും അംശങ്ങൾ മാത്രമാണ് സ്ത്രീകളുടെയും കുട്ടികളുടെയും മുതിർന്നവരുടെയും ഉൾപ്പടെ എല്ലാ ജീവികളുടെയും ശരീരം. *എല്ലാ ജീവികളും/ജീവാത്മാക്കളും ജനിക്കുന്നത് മഹാലിംഗത്തിന് അകത്താണെന്നു ചുരുക്കം.* *മനുഷ്യരും മാതാപിതാക്കളും മുതുമുത്തശ്ശന്മാരുമെല്ലാം മഹാലിംഗത്തിനകത്ത് ജനിച്ചവരാകുമ്പോൾ, യാതൊരാൾക്കും *എന്റെ രാജ്യം, എന്റെ ദേശം* എന്നിങ്ങനെ പറയാൻ യാതൊരു യോഗ്യതകളും ഇല്ല തന്നെ.
 *ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം എന്താണെന്ന് അറിയാത്തവരുണ്ടോ?*
മനുഷ്യരും മറ്റുള്ള ജീവികളും കുഞ്ഞുങ്ങളെ പ്രസവിക്കുന്നതും മുട്ടയിടുന്നതും പഠന വിധേയമാക്കിയാൽ എത്ര ചെറിയ മഹാവിദഗ്ദ്ധ ശൂന്യതയിലൂടെ എത്ര വലിയ കുഞ്ഞിനെ മനുഷ്യരും പശുക്കളുമെല്ലാം പ്രസവിക്കുന്നുവെന്നും അതിലും വലിയ ലോകാത്ഭുതം ഇല്ലെന്നും, മഹാലിംഗം ഓരോ സ്ത്രീയിലും പ്രവർത്തിക്കുന്നതു കൊണ്ടു മാത്രമാണ് സാദ്ധ്യമാവുന്നതെന്നും ബോദ്ധ്യമാകും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സ്വന്തം ജനനം തന്നെയാണ് എല്ലാ ജന്മങ്ങളിലും ഓരോരുത്തർക്കും ഏറ്റവും വലിയ ലോകാത്ഭുതം.! (( മനുഷ്യൻ ഉൾപ്പെടെയുള്ള ജീവികളെല്ലാം തന്നെത്തന്നെ മറന്ന് ഇണയെ മാത്രം ഓർക്കുന്നതായ പരമാനന്ദമായ കാമാനന്ദത്തിൽ മുഴുകുമ്പോൾ, ശരീരമാകുന്ന ദൈവത്തിന്റെ അംശം അഥവാ ദൈവം സന്താന സൃഷ്ടിയെ ആരംഭിക്കുന്നു. ബീജ-അണ്ഡ നിർമ്മാണങ്ങളെയും, സ്ത്രീ-പുരുഷൻ മുഖഛായ നിറം .... തുടങ്ങിയ ജന്മഗുണങ്ങളെയും സമ്മാനിക്കുന്നത് മണ്ണും ഭൂമിയും ശരീരവും മഹാപിതാവും മഹാമാതാവുമായ ഏകദൈവമാണ്.
മഹാലിംഗത്തിന് അകത്ത്, ജീവികളെ സൃഷ്ടിക്കാൻ വേറെയും കാരണങ്ങളുണ്ട്. അല്പം കുറിക്കാം:-
ദൈവത്തിന്റെ ഭാഗമല്ലാത്തതായ ജീവാത്മാവിനെ മത്സ്യമായിട്ട് ആദ്യം ജലത്തിൽ സൃഷ്ടിക്കുകയും, ശേഷം 'മത്സ്യം സസ്യം പക്ഷി മൃഗം മനുഷ്യൻ' എന്ന ജീവിചക്രത്തിലൂടെ പരിണമിച്ചു മോക്ഷത്തെ നേടുകയും ചെയ്യുന്നത് 'മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അംശമായ ശരീരത്തെ ആധാരമാക്കിയാണ്; എങ്കിലും, *'യാതൊരിക്കലും സൃഷ്ടിയായ ജീവാത്മാവിനെ മണ്ണിന്റെ ഭാഗമാക്കുകയോ മണ്ണിൽ തൊടുവിക്കുകയോ ചെയ്യുന്നില്ല.'* ഖരാവസ്ഥയിലുള്ള മണ്ണായ ഭൂമി നീതിയാണ്, മഹാനീതിയാണ്, മഹാനീതിപതിയായ ദൈവമാണ്. *നീതി കാര്യങ്ങളെ വിധിക്കുവാൻ ജീവിയെ അഥവാ ജീവാത്മാവിനെ അനുവദിച്ചിട്ടില്ല.* മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അംശങ്ങളാണ് എല്ലാ ജീവികളുടെയും ശരീരം എന്നതുകൊണ്ട്, ദൈവാംശമായ ശരീരങ്ങളെ നല്ലതിന് ഉപയോഗപ്പെടുത്തുക എന്നല്ലാതെ (അന്യോന്യം) ശിക്ഷിക്കുന്നതിന് ഉപയോഗപ്പെടുത്തുമ്പോൾ ഗൗരവമായ ക്രമ പ്രശ്നം ഉണ്ടാകുന്നതാണ്. *ജീവാത്മാവിനെ ശിക്ഷിക്കുമ്പോൾ, 'മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അംശമായ ശരീരം' സൃഷ്ടിച്ചിട്ടുള്ള 'ശരീരത്തെയോ അവയവങ്ങളെയോ' കളങ്കപ്പെടുത്തുന്നു; അന്യായം കാട്ടുന്നു. *ദൈവത്തിന്റെ ഇഷ്ടം എന്ന മഹാ നീതിയെ വിഷയമാക്കാതെ പ്രവർത്തിച്ചാൽ പാപം ഉണ്ടാകുന്നതാണ്.* അതായത് *ശരീരവും മണ്ണുമായ ഭൂമിയിൽ മഹാലയിപ്പിച്ചിട്ടുള്ള ധർമ്മശാസ്ത്ര പ്രകാരം ജീവിക്കുക എന്നല്ലാതെ ശരീരമായ
ദൈവാംശത്തെ ശിക്ഷിക്കാൻ യാതൊരാൾക്കും അവകാശമില്ല എന്ന് ചുരുക്കം. *മഹാത്മാഗാന്ധിക്ക്* പിൻപറ്റാൻ കഴിഞ്ഞതും ഗാന്ധി ആഹ്വാനം ചെയ്തതുമായ അഹിംസയും സത്യാഗ്രഹ സമരങ്ങളും ദൈവീകമാകുന്നത് അങ്ങനെയാണ്. ധർമ്മശാസ്ത്രപരമായി ജീവിക്കാത്തവരോട് നിസ്സഹകരിക്കാനും, കടുത്ത അപരാധങ്ങൾക്ക് ഉടുതുണിയോടെ (മാത്രം) കാട്ടിലേക്കും, ഒറ്റപ്പെട്ട ദ്വീപിലേക്കും നിശ്ചിത കാലത്തേക്ക് നാടുകടത്തുക എന്ന ശിക്ഷയുടെ കാഠിന്യം ഏറ്റവും ഭീകരമാണ്!
കുഞ്ഞുങ്ങളെ, പ്രപഞ്ചപിതാവായ പരമശിവനു പോലും മഹാനീതിശാസ്ത്ര പ്രകാരം പ്രവർത്തിക്കുക എന്നത് കഠിനമാണ്. ഓം മഹാശക്തിയായ മഹാദേവി, മഹാശക്തികളെ മഹാഅനുഗ്രഹിച്ചു നൽകുന്നതോടൊപ്പം പരമശിവന്റെ കഴുത്തിൽ ഓംകാര നാഗബന്ധനത്തെ മഹാനിർവ്വഹിച്ചിട്ടുള്ളത് വെറുതെയല്ല. സ്വന്തം കാര്യങ്ങളിലും, കുഞ്ഞുങ്ങളായ ഭൂമിയിലെ സമസ്ത മനുഷ്യരുടെയും മറ്റുള്ള ജീവികളുടെയും കാര്യങ്ങളിലും, പരമശിവന് പിഴവുകൾ ഉണ്ടാവാതെ മഹാസംശുദ്ധമാക്കാനാണത്. പരമശിവന് 'ക്ഷിപ്ര കോപത്തെ' മഹാ അനുഗ്രഹിച്ചു നൽകിയിട്ടുള്ളതും മഹാനീതിശാസ്ത്രത്തിന് കളങ്കം ഉണ്ടാവാതെ മഹാസംരക്ഷിക്കാനാണ്. ആവക കാര്യങ്ങളെ ഓംസത്യം ഡോട് കോം- വെബ്സൈറ്റിലെ മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്.

മഹാലിംഗം ബഹുവിധങ്ങളിലായിട്ട് മഹാപ്രപഞ്ചത്തെയും, ആദിയും അന്തവുമില്ലാത്ത മഹാശക്തിയായ ദൈവത്തെയും പ്രതിനിധാനം ചെയ്യുന്നുണ്ട്. ആകയാൽ,
ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ, ഭൂമിയിലെങ്ങുമുള്ള ദേവാലയങ്ങളെ (ആവശ്യമുള്ള ജനങ്ങൾ), അവയെല്ലാം മഹാശാസ്ത്രപരമായിട്ട് ശുദ്ധീകരിക്കേണ്ടതുണ്ട് :
മഹാലിംഗ പ്രതിഷ്ഠ മാത്രമേ ഏതൊരു ദേവാലയത്തിലും പാടുള്ളൂ.


*(4)*. ദൈവ-വിപ്ലവം ഉടൻ
മണ്ണായ ഭൂമിയുടെ മക്കളാവാൻ പ്രയത്നിച്ചു പുണ്യം നേടുക.
*ഭൂമിയെന്ന ഏക മഹാരാജ്യത്തെ സ്നേഹിക്കുകയും, ഭൂപ്രദേശങ്ങൾ മാത്രമായ രാജ്യങ്ങളുടെ പേരിൽ കേമത്തം ഭാവിക്കാത്തവരുമായ കൃഷിക്കാർക്കും, ധർമ്മ ശാസ്ത്ര പ്രകാരം ജീവിക്കുന്ന എല്ലാ ജനങ്ങൾക്കും, മഹാശക്തിയായ ദൈവത്തിന്റെ ഏകദാസനും മഹാദാസനുമായ ഈയുള്ളവൻ ദാസനായിരിക്കുമെന്ന് മഹാവിനയത്തോടെയും മഹാവാത്സല്യത്തോടെയും അറിയിക്കുന്നു. പൊന്നുമ്മകൾ*.
മണ്ണും പ്രദേശവും ഭൂമിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ *ദൈവത്തിന്റെ കുഞ്ഞുങ്ങളാണ് ഭൂമിയിലെ മുഴുവൻ മനുഷ്യരും മറ്റുള്ള ജീവികളും എന്ന വകതിരിവ് നേടുന്ന മനുഷ്യർ* പ്രാദേശികത്വം അവകാശപ്പെടില്ലെന്നും *ഭൂമിയുടെ കുഞ്ഞ്* എന്ന മഹാ ബഹുമതി ആഗ്രഹിക്കുമെന്നും ചുരുക്കം. ലഭ്യമായ ശക്തിക്ക് അനുസരിച്ച് പ്രയത്നിക്കുന്നവർക്കെല്ലാം തീർച്ചയായും പുണ്യം ലഭിക്കുന്നതാണ്.
മണ്ണിന്റെ നിയമങ്ങൾ *ധർമ്മശാസ്ത്രപരമായ* സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെ ഓരോ മനുഷ്യനും നൽകിയിട്ടുള്ളത് യഥാർത്ഥത്തിൽ യാതൊരാളുടെയും സ്വാതന്ത്ര്യങ്ങളെ കുറയ്ക്കുന്നതല്ല. എന്തുകൊണ്ടെന്നാൽ എല്ലാ രാജ്യങ്ങളിലുമുള്ള *ഓരോ മനുഷ്യനും സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും സമആനന്ദമെന്ന മഹാസമനീതിയെയും പ്രത്യേകം പ്രത്യേകമായിട്ട് മഹാഅനുഗ്രഹിച്ചു നൽകാനുള്ള മഹാആവിഷ്ക്കാരം കൂടിയാണ് ധർമ്മ ശാസ്ത്രം*. ഭൗതിക അസ്തിത്വമുള്ളതായ മണ്ണിന്റെ നിയമങ്ങൾ പ്രപഞ്ച ജീവിതത്തെ മഹാഭദ്രപ്പെടുത്തിയിരിക്കുന്നു.
*മനുഷ്യർ തട്ടിക്കൂട്ടുന്ന നിയമങ്ങളെല്ലാം ഭൗതിക അസ്തിത്വമില്ലാത്തവയും, മനുഷ്യരെ അടിമകളാക്കുന്നവയും ധാർമ്മിക അധഃപതനങ്ങൾക്ക് കാരണമാകുന്നവയുമാണ്.*
*ദൈവ-വിപ്ലവം* ആരംഭിക്കുന്നതോടെ, *പോലീസും സൈനികരും ഉൾപ്പെടെ എല്ലാ ജനങ്ങളും, ധാർമ്മികമായിട്ട് ഉയരുന്നതാണ്. മന്ത്രിമാരും മറ്റും തട്ടിക്കൂട്ടുന്ന അധമ നിയമങ്ങളെയും ആജ്ഞകളെയും നിർദ്ദേശങ്ങളെയും അനുസരിക്കുന്ന ഏറാൻമൂളിത്തവും അടിമത്തവും അവസാനിക്കുന്നതാണ്.* എല്ലാ വിഷയങ്ങളെയും ധർമ്മശാസ്ത്രപരമായിട്ട് *സ്വയം വിശകലനം ചെയ്ത് ധർമ്മശാസ്ത്രപരമായിട്ട് പ്രവർത്തിക്കുമ്പോൾ മാത്രമാണ് തങ്ങൾക്ക് പുരുഷന്മാരും മനുഷ്യരും ജനങ്ങളുടെ ഭാഗവുമായിട്ട് പരിവർത്തനം ഉണ്ടാവുക എന്ന് സുവ്യക്തമായി തിരിച്ചറിയുന്നതാണ്.* അധമ-നീച കോപ്രായങ്ങളെ തൊഴിലുകളായി തെറ്റിദ്ധരിച്ച് *അധമരായ ഭരണാധികാരികളുടെ അടിമകളായിട്ടാണ് കഴിഞ്ഞു പോന്നത്* എന്നതും പോലീസ് സേനയും നിരവധി സർക്കാർ-ജീവനക്കാരും തിരിച്ചറിയുന്നതാണ്; തിരുത്തുന്നതുമാണ്.
(( ഉദാഹരണത്തിന് : കള്ളന്മാരുടെ തൊഴിലാണ് മോഷണം, ഗുണ്ടകളുടെ തൊഴിലാണ് കൊലപാതകം, എന്നിങ്ങനെ വിശ്വസിക്കുന്നവരുണ്ട്; എന്നാൽ അതു ശരിയല്ല. *മോഷണം*, കൊലപാതകം, കൊള്ള, സ്ത്രീപീഢനം, മദ്യപാനം, പുകവലി, തുടങ്ങിയവ *അധമ പ്രവൃത്തികൾ/ ചെയ്തികൾ* ആണ്; *തൊഴിൽ അല്ല*. മണ്ണിൽ ജോലി ചെയ്തും അല്ലാതെയും ജനങ്ങൾ നേടുന്ന സമ്പത്തിനെ *നികുതി / നികുതികൾ* എന്നിങ്ങനെയുള്ള പേരുകളിട്ട് കൊള്ളയടിക്കുന്നത് *മോഷണത്തേക്കാൾ മോശമായ പിടിച്ചുപറിയാണ്.* അധമ പ്രവൃത്തിയാണത്; തൊഴിൽ അല്ല. *യാതൊരു നികുതികളും ദൈവീകമല്ല.*
ജനാധിപത്യ ഭരണം, സോഷ്യലിസ്റ്റ് ഭരണം, കമ്മ്യൂണിസ്റ്റ് ഭരണം, മുതലാളിത്ത ഭരണം, മതഭരണം, ജാതി ഭരണം, വർഗ്ഗ ഭരണം, തുടങ്ങിയ കള്ളപ്പേരുകളോടെ ജനങ്ങളെ പറ്റിച്ച് ഭരണകൂടങ്ങളെന്ന "കൊള്ളസംഘങ്ങളെ" സ്ഥാപിച്ചിരിക്കുകയാണ് ഭൂമിയിലെങ്ങും! അഭ്യസ്തവിദ്യരെന്ന വിചാരത്തോടെ ജീവിക്കുന്ന വിവരദോഷികൾ  *നികുതി കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥർ* എന്ന കള്ളപ്പേരോടെ ജനങ്ങളെ കൊള്ളയടിച്ച് "കൊള്ളസംഘങ്ങൾക്കു" നൽകുന്നു. *കൊള്ളയടിച്ച സമ്പത്തിൽ നിന്ന് "കൊള്ളസംഘങ്ങൾ" നൽകുന്ന ഉയര്‍ന്ന വേതനങ്ങളെയും ജീവിത സൗകര്യങ്ങളെയും നക്കാപ്പിച്ചകളെയും കൈപ്പറ്റിക്കൊണ്ട് അവരും കുടുംബങ്ങളും ജീവിക്കുന്നതും ദൈവീകമല്ല*. ദൈവത്തിന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളെ, ദൈവ-വിപ്ലവം  ഉടൻ ആരംഭിക്കുന്നതോടെ, ഭൂമിയിലെ *എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ നികുതികളും, നികുതി പിരിവ് കാര്യാലയങ്ങളും അവസാനിക്കുന്നതാണ്.*
"കൊള്ളസംഘങ്ങളായ" ഭരണാധികാരികളെ സംരക്ഷിക്കുന്നതിനു വേണ്ടി *പോലീസ് സേന* ജീവൻ കളഞ്ഞും, അവരെ ഊട്ടുന്ന ജനങ്ങളുമായി അടിപിടിയും വെടിവെപ്പുമെല്ലാം നടത്തുന്നുണ്ട്. *ജനങ്ങളുടെ സഹായികളും ജനങ്ങളുടെ ഭാഗവുമായിട്ട് പ്രവർത്തിക്കാൻ ധർമ്മശാസ്ത്രപരമായിട്ട് ബാദ്ധ്യസ്ഥരും ജനങ്ങൾ ഊട്ടുന്നവരുമായ പോലീസ് സേനയും* ഉന്നതരെന്നു വിചാരിക്കുന്ന പോലീസ് അധികാരികളും, *യജമാനന്മാരായ ജനങ്ങളെ* മറന്നുകൊണ്ട് *പിഴച്ചവരായ ഭരണാധികാരികളെ* അനുസരിക്കുന്ന മറ്റൊരു *അധമ-നീച സങ്കേതമായിരിക്കുന്നു*. കടുത്ത ദൈവനിന്ദയും അപരാധവുമാണ്; ദൈവശിക്ഷകളെ വാരിക്കൂട്ടുന്നതുമാണ്.  *ദൈവശിക്ഷകളിൽ നിന്ന് പോലീസ് സേനയ്ക്കും മറ്റും ഇളവുകളോ മോചനമോ, പകരം പുണ്യമോ ലഭിക്കുന്നതിന് ലളിതമായ മാർഗ്ഗം* എപ്പോഴുമുണ്ട് : ദൈവം മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള *ധർമ്മശാസ്ത്രപരമായ വ്യക്തിസ്വാതന്ത്ര്യ പ്രകാരം കടമകളെയും കടപ്പാടുകളെയും നിറവേറ്റണം. ധർമ്മശാസ്ത്രപരമല്ലാത്ത നിയമങ്ങളെയും മറ്റും തട്ടിക്കൂട്ടുന്ന അധമരായ മന്ത്രിമാരും ന്യായാധിപന്മാരും സർക്കാർ-ജീവനക്കാരും മറ്റും ഉൾപ്പെട്ട മനുഷ്യ - ഭരണാധികാരികളെ ധിക്കരിക്കാനും, അത്യാവശ്യമെങ്കിൽ നീചരെ പരസ്യമായി കെട്ടിയിടാനും, വേണ്ടിവന്നാൽ പരസ്യമായി തല്ലാനും, ജനങ്ങളുടെ ദാസന്മാരും സംരക്ഷകരും ജനങ്ങൾ ഊട്ടുന്നവരുമായ പോലീസ് സേനയ്ക്ക് ധർമ്മശാസ്ത്രപരമായ ചുമതലയുള്ളത് നിറവേറ്റണം.* അപ്പോഴാണ് പോലീസ് സേന, ജനങ്ങളുടെ ഭാഗമാവുന്നതും, സഹായികളാവുന്നതും. ഭൗതിക ശാസ്ത്രം പോലെ ഭൗതിക അസ്തിത്വം ഉള്ളതായ *ധർമ്മശാസ്ത്രത്തെയും* മണ്ണായ ഭൂമിയിൽ മഹാലയിപ്പിച്ചിട്ടുണ്ട്. അവ പ്രകാരം എല്ലാ ജനങ്ങളും ജീവിക്കുകയേ വേണ്ടൂ.*
ധർമ്മ ശാസ്ത്ര പ്രകാരം, പോലീസ് സേന ഗ്രാമപഞ്ചായത്തുകളുടെ ഭാഗമായാണ് പ്രവർത്തിക്കേണ്ടുന്നത്. സംശുദ്ധമായിട്ട് പ്രവർത്തിക്കാനും ജനങ്ങൾക്കെല്ലാം ആവശ്യമായ നിരവധി സഹായങ്ങൾ ചെയ്തു കൊണ്ട് പുണ്യം വാരിക്കൂട്ടാനും പോലീസ് സേനയ്ക്ക് കഴിയുന്നതാണ്.  ഭരണാധികാരികളെയും *ഉദ്യോഗസ്ഥ മേധാവികൾ ഉൾപ്പെടെയുള്ളവരെയും അനുസരിക്കാൻ പോലീസ് സേനയ്ക്ക് ബാദ്ധ്യതയില്ല.*
 മഹാശക്തിയായ ദൈവം, *തൊഴിലുകൾക്കെല്ലാം തുല്ല്യപദവിയാണ് മഹാശാസ്ത്ര പ്രകാരം മഹാനിശ്ചയിച്ചിട്ടുളളത് എന്നതും തുല്യങ്ങളിൽ ഒന്നാമത്തേതായിട്ട് കൃഷിയെയും കൃഷിക്കാരെയും മഹാഉയർത്തുന്നു* എന്നതും മഹനീയമാണ്. ആധുനിക കാലത്ത്, "ആവശ്യം" വിഭാഗത്തിലെ *മന്ത്രിമാരെയും* ന്യായാധിപന്മാരെയും മറ്റും "അത്യാവശ്യം" വിഭാഗമാക്കാനും, സമൂഹത്തിലെ *പ്രധാനികളാക്കാനും* ശ്രമങ്ങളുണ്ട്. അധമ സംവിധാനങ്ങളെ ഉപയോഗിച്ചും,  ജനങ്ങളുടെ പണത്തെ പിടിച്ചുപറിച്ചും മറ്റും ഭരണാധികാരികൾ കാട്ടിക്കൂട്ടുന്ന ശ്രമങ്ങൾക്ക് മണ്ണിൽ അഥവാ ഭൂമിയിൽ സ്ഥാനം പിടിക്കാൻ കഴിയുന്നതല്ല. ഏതു കാലത്തും, എവിടെയും കൃഷിക്കാർ പണിമുടക്കിയാൽ സമൂഹത്തിൽ ഭക്ഷണത്തിനു വേണ്ടിയുളള പരാക്രമങ്ങൾ ഉണ്ടാകുന്നതാണ്. രാജാവും മന്ത്രിമാരും ന്യായാധിപന്മാരും സർക്കാർ-ജീവനക്കാരും പോലീസുകാരും പട്ടാളക്കാരും ഉൾപ്പെടെയുള്ള ജനങ്ങളെല്ലാം സർവ്വതും ഉപേക്ഷിച്ചുകൊണ്ട് ഭക്ഷണത്തിനു വേണ്ടി പായുന്നതാണ്. ഭൂമിയിലെങ്ങുമുള്ള എല്ലാ ജനങ്ങളെയും (ദൈവം) തീറ്റിപ്പോറ്റുന്നത് കൃഷിക്കാരിലൂടെയാണ്. *ഭൂമിയിലെങ്ങുമുള്ള എല്ലാ മനുഷ്യരും ധർമ്മശാസ്ത്രപരമായിട്ട് സ്വാതന്ത്ര്യങ്ങളുള്ള രാജാക്കന്മാരാണന്നും, യാതൊരാളും മറ്റുള്ളവരുടെ അടിമകളല്ലെന്നും, യാതൊരു മനുഷ്യനും രാജ്യങ്ങളിലെ രാജാക്കന്മാരെക്കാൾ /പ്രസിഡന്റ് പ്രധാനമന്ത്രി എന്നിവരേക്കാൾ ചെറിയവരല്ലെന്നും ഭിക്ഷക്കാരനേക്കാൾ വലിയവരല്ലെന്നും സുവ്യക്തമായി അറിഞ്ഞുകൊള്ളണം. * )) *അനേകായിരം വർഷങ്ങളായിട്ട് സമൂഹത്തിൽ‍ സംഭവിച്ചു പോരുന്ന അപചയങ്ങൾക്ക് ഇന്നലെയോ ഇന്നോ പട്ടാളക്കാരും പോലീസുമായിട്ട് തൊഴിൽ നേടിയവരെ ( മാത്രം ) കുറ്റപ്പെടുത്തുന്നത് തെറ്റാണ്. സൗജന്യമായിട്ട് മദ്യവും ദുഃസ്വാതന്ത്ര്യങ്ങളും നൽകിക്കൊണ്ട് സൈനികരുടെ ചേതനകളെ മരിപ്പിക്കാനും മരവിപ്പിക്കാനും എല്ലാ രാജ്യങ്ങളിലെയും ഭരണാധികാരികൾ അനേകായിരം വർഷങ്ങളായിട്ട് പ്രവർത്തിച്ചുപോരുന്നത് കടുത്ത ദൈവനിന്ദയും അപരാധവുമാണ് : വിഷയങ്ങളെ *ധർമ്മശാസ്ത്രപരമായിട്ട് വിശകലനം ചെയ്യുന്നതിൽ നിന്നും പട്ടാളക്കാരെ തടഞ്ഞു.* ധർമ്മശാസ്ത്ര പരമായിട്ട് ചിന്തിക്കുവാനും പ്രവർത്തിക്കുവാനും കഴിവില്ലാത്തവരും, ഭരണാധികാരികളുടെ അടിമകളുമാക്കി. ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ളത് ദൈവത്തിന്റെ കുഞ്ഞുങ്ങളാണെന്ന തിരിച്ചറിവ് ഉണ്ടാകാതെ വന്നു. ഒരു രാജ്യത്തിലെ പട്ടാളക്കാരെയും ജനങ്ങളെയും മറ്റൊരു രാജ്യത്തിലെ പട്ടാളക്കാരും ജനങ്ങളും ആക്രമിക്കുന്നതും വധിക്കുന്നതും വധിക്കപ്പെടുന്നതും അധമങ്ങളായ ആനന്ദങ്ങളെ നേടാനുള്ള ഉപാധികളാക്കി. മഹാപിതാവും മഹാമാതാവുമായ ദൈവത്തിന്റെ കുഞ്ഞുങ്ങളാണ് എല്ലാ രാജ്യങ്ങളിലെയും പട്ടാളക്കാരും ജനങ്ങളുമെന്നത് അറിയണം. 'രാജ്യ രക്ഷയെന്നും പ്രതിരോധമെന്നുമുള്ള' കള്ളപ്പേരോടെ ദൈവത്തിന്റെ പൊന്നോമന - കുഞ്ഞുങ്ങളെ വധിക്കുന്നതും പീഢിപ്പിക്കുന്നതും കടുത്ത ദൈവനിന്ദയും അപരാധവും ദൈവശിക്ഷകളെ വാരിക്കൂട്ടുന്നതുമാണെന്ന് അറിയണം. വധിക്കാൻ കാരണക്കാരായ രാഷ്ട്ര ഭരണാധികാരികൾക്കും, വധിച്ചവരേക്കാൾ പാപവും ദൈവ ശിക്ഷകളും ഉണ്ടെന്നറിയണം. ഭൂമിയിലെങ്ങും വ്യത്യസ്ത മതങ്ങൾ പ്രകാരമുള്ള വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടെങ്കിലും, ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങളെയും സൃഷ്ടിച്ചിട്ടുള്ളത് ഒരു ദൈവമാണെന്നു പറഞ്ഞു നടക്കുന്ന മതഭരണാധികാരികളും മതപുരോഹിത-പ്പരിശകളും ദൈവത്തിന്റെ കുഞ്ഞുങ്ങൾ യുദ്ധം ചെയ്യുന്നതും വധിക്കപ്പെടുന്നതും, ആയുധങ്ങളെയും പട്ടാളക്കാരെയും മറ്റും ഒരുക്കുന്നത് അറിഞ്ഞിട്ടും തടയാൻ ശ്രമിക്കാഞ്ഞതിനും കടുത്ത ദൈവശിക്ഷകളെ അനുഭവിക്കേണ്ടതുണ്ട്. മറക്കുകയോ, മറയ്ക്കുകയോ, അറിയാതെ പോവുകയോ ചെയ്തതാണെങ്കിൽ; സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മുഴുവൻ തനിച്ചു ചെയ്യുന്ന മഹാശക്തിയായ ദൈവം എന്നു പ്രസംഗിച്ചുകൊണ്ട്, ദൈവം നേരിട്ട് ഏല്പിക്കാത്ത പണികളെ ചെയ്ത് ദൈവത്തെ കബളിപ്പിക്കാൻ ശ്രമിച്ചതിനും, ദൈവത്തിന്റെ പേരിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അധമ-നീച അനുഷ്ഠാനങ്ങളും അധമ നിയമങ്ങളും അധമ സംവിധാനങ്ങളും കൊണ്ട് ജനങ്ങളെ ചൂഷണംചെയ്ത് ജീവിക്കുന്നതിനും കടുത്ത ശിക്ഷകളുണ്ട്.
ദൈവത്തിന്റെ പാവം കുഞ്ഞുങ്ങൾ കൂടിയായ ഇന്നത്തെ പട്ടാളക്കാരും പോലീസുകാരും ആരുടെയും അടിമകളല്ലെന്നും, മറിച്ച് *പുരുഷന്മാരും മനുഷ്യരും ജനങ്ങളുടെ ഭാഗവും, ജനങ്ങളുടെയും രാജ്യങ്ങളുടെയും പൊൻകിരീടമാണെന്നും മാങ്ങാക്കുലയാണെന്നും മറ്റും പറഞ്ഞു പറ്റിക്കാൻ,* ദൈവത്തിന്റെ തന്നെ കുഞ്ഞുങ്ങളായ അധമ -ഭരണാധികാരികളും മറ്റും ശ്രദ്ധിച്ചിരുന്നു. നീചത്തങ്ങളെ ശരിവയ്ക്കുന്ന എല്ലാ രാജ്യങ്ങളിലെയും പ്രസിഡന്റുമാരും /രാജാക്കന്മാരും പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരും മന്ത്രിമാരും ന്യായാധിപന്മാരും തോക്കുകളും മറ്റ് ആയുധങ്ങളുമായിട്ട് അതിർത്തികളെ സംരക്ഷിക്കട്ടെ. അവരുടെ പൊൻകിരീടവും 'രക്തസാക്ഷികളും ബലിമൃഗങ്ങളുമായ' പട്ടാളക്കാർ കുടുംബാംഗങ്ങളെയും ഉറ്റവരെയും സ്നേഹിക്കുകയും പരിചരിക്കുകയും സഹായിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തും സ്നേഹ-പരിചരണങ്ങളെ മടക്കി വാങ്ങിയും പട്ടാള ജോലിക്കാലത്ത് ദൈവത്തിന്റെ കുഞ്ഞുങ്ങളായ ഭൂമിയിലെ ഏതെങ്കിലും പട്ടാളക്കാരെയോ ജനങ്ങളെയോ വധിക്കുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഉചിതമായിട്ട് പശ്ചാത്തപിച്ചും, പാപങ്ങളുടെ ബാക്കിപത്രമായ കീർത്തിമുദ്രകളെയും മദ്യപാനത്തെയും ഉപേക്ഷിച്ച് സംശുദ്ധരാവാൻ പരിശ്രമിക്കണം; സംശുദ്ധരാവണം. *ഉടൻ ഭൂമിയിലെങ്ങും ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ, ഭൂമിയിലെങ്ങുമുള്ള എല്ലാ രാജ്യങ്ങളിലെയും പട്ടാളക്കാർ സ്വീകരിക്കേണ്ടതായ നടപടികളെയാണ് "അറിയിച്ചത്.
ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ, എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ മത-ജാതി-ഉപജാതി -രാഷ്ട്രീയ പ്രസ്ഥാനങ്ങളും സ്വയമെന്നോണം ഇല്ലാതാവുന്നതാണ്. പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കാൻ ഒരാൾ പോലും മുന്നോട്ടു വരുന്നതല്ല. ദൈവത്തിന്റെ സൃഷ്ടിയിൽപെട്ട ഒരു ജീവിയല്ലാ ' പ്രസ്ഥാനം' എന്നും, 'പ്രസ്ഥാനം' എന്ന ഒരു ജീവിയെയോ, ഒരു എറുമ്പിനെപ്പോലുമോ സൃഷ്ടിക്കാനോ രക്ഷിക്കാനോ ഇന്നത്തെ പ്രസ്ഥാനങ്ങളിലെ മുഴുവൻ ആൾക്കാർ ശ്രമിച്ചാലും നടക്കുന്നതല്ലാ എന്നും 'പ്രസ്ഥാനമല്ലാ വ്യക്തിയാണ് വലുതെന്നും' ഓരോ വ്യക്തിയെയും പ്രത്യേകമായി സൃഷ്ടിക്കുകയും രക്ഷിക്കുകയുമാണ് ദൈവം ചെയ്യുന്നതെന്നും, ദൈവം മഹാനീതിശാസ്ത്ര പ്രകാരം മഹാസമനീതിയെ മഹാനിർവ്വഹിക്കുന്നത് ഓരോരോ വ്യക്തിയോടുമാണെന്നും, ദൈവീക ശിക്ഷകളെ വാരിക്കൂട്ടുന്നതും വ്യക്തികളാണെന്നും (യഥാർത്ഥത്തിൽ അസ്തിത്വമില്ലാത്തതായ പ്രസ്ഥാനങ്ങളിലാണ് ഭ്രമിച്ചുപോന്നതെന്നും) തിരിച്ചറിയുന്നതാണ്.



*മോക്ഷം* എന്താണെന്നും എങ്ങനെയാണ് നേടേണ്ടത് എന്നും മുമ്പ് വിശദീകരിച്ചതാണ്. ഹ്രസ്വമായി കുറിക്കുന്നു:-
ഓരോ ജീവിയുടെയും ആദ്യസൃഷ്ടിയായിട്ട് ആദ്യമത്സ്യത്തെ സൃഷ്ടിക്കുമ്പോൾ മാത്രമേ ജീവാത്മാവിനെ പുതിയതായി സൃഷ്ടിക്കേണ്ടതുള്ളൂ. ശേഷമുള്ളവ പുനഃസൃഷ്ടികളാണ്, അവയ്ക്കെല്ലാം ജീവാത്മാവുണ്ട്; ശരീരം മാത്രമേ വേണ്ടൂ. അതായത് മത്സ്യ- സസ്യ- പക്ഷി -മൃഗ - മനുഷ്യൻ എന്നീ 5 ജീവി-അവസ്ഥകളിലൂടെയും, (ജീവികളായ) മാതാപിതാക്കളിലൂടെയും പുനർജ്ജനിക്കുകയും പുനർജ്ജീവിക്കുകയും പുനർമരിക്കുകയും, പുനർജ്ജനനങ്ങളും പുനർജ്ജീവിതങ്ങളും ആവർത്തിക്കുകയും ചെയ്യുന്ന ജീവാത്മാക്കൾക്കെല്ലാം മണ്ണായ ദൈവം, ശരീരം മാത്രമേ കൊടുക്കേണ്ടതുള്ളൂ. വിരലുകളിലും, നക്ഷത്രത്തിലും 5 എന്ന സംഖ്യയെ സ്ഥാപിച്ചിട്ടുള്ളതും രാഷ്ട്രങ്ങളിലെ പതാകകളിൽ 5 കോണുകളോടെയുള്ള നക്ഷത്രം ഇടം തേടിയിട്ടുള്ളതും ദൈവത്തിന്റെ മഹാആവിഷ്ക്കാരമാണ്. എല്ലാ ജീവികൾക്കും സമആനന്ദം ലഭ്യമാക്കുവാൻ മഹാനീതിപതി കൂടിയായ ദൈവം മഹാനീതിശാസ്ത്ര പ്രകാരം മഹാശ്രദ്ധിക്കുന്നുണ്ട്. ഓരോ ജീവി-രൂപങ്ങളിലും 100 പുനർജ്ജന്മങ്ങൾ വീതമുണ്ട്. യാതൊരു മതങ്ങളിലെയും ഭോഷത്തങ്ങളുമായിട്ട് ബന്ധമില്ലാത്തതും മഹാശാസ്ത്രപരം മാത്രവുമായ ഓംകാരനീതിശാസ്ത്രം എന്ന മഹാനീതിശാസ്ത്രത്തിൻ്റെ കാതലായ മഹാപുനർജ്ജന്മ സിദ്ധാന്തത്തെ മഹാഗ്രന്ഥത്തിൽ കൂടുതൽ വിശദീകരിച്ചിട്ടുണ്ട്. മഹാപുനർജ്ജന്മ സിദ്ധാന്തത്തെ പഠിക്കുന്ന നിരീശ്വരവാദികളും അവിശ്വാസികളുമെല്ലാം ദൈവം മഹാഭദ്രപ്പെടുത്തുന്ന മഹാസമനീതിവൈഭവത്തിൽ അത്യുത്ഭതപ്പെടുന്നതും, ഭൂരിപക്ഷം ജനങ്ങളും ആനന്ദിക്കുന്നതും, വളരെപ്പേർ ഭയക്കുന്നതും, മുജ്ജന്മഓർമ്മകളുടെ കാര്യത്തിൽ യാതൊരാൾക്കും മുജ്ജന്മഓർമ്മകളെ ലഭിക്കരുതേ എന്ന് ദൈവത്തോടു പ്രാർത്ഥിക്കുകപോലും ചെയ്യുന്നതുമാണ്.
*ജീവിരൂപത്തിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മനുഷ്യരൂപം സ്വീകരിക്കുന്ന ജീവാത്മാവ് 100 ജന്മങ്ങളിലൂടെ* ഭൂമിയിലെ ആനന്ദങ്ങളെയെല്ലാം അറിയുകയും അനുഭവിക്കുകയും; മഹാപിതാവും മഹാമാതാവുമായ ദൈവത്തിന്റെ ഭാഗമല്ലാതെയെന്നവണ്ണം *സമജീവിരൂപമായ നക്ഷത്രപദവി എന്ന ആത്മീയ സാക്ഷാത്ക്കാരത്തെ നേടുകയും ചെയ്യുന്നു.*
മഹാശക്തിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മണ്ണും ഭൂമിയുമായ *ദൈവത്തിൽ നിന്ന്* സൃഷ്ടിയും കുഞ്ഞുമായ ഓരോ ജീവാത്മാവും *സമ്പൂർണ്ണ മുക്തി* നേടേണ്ടതുണ്ട്. *മോക്ഷത്തെ* അഥവാ *മുക്തിയെ* ഓരോ ജീവാത്മാവിനും മഹാഅനുഗ്രഹിച്ചു നൽകുന്നതിനു മുമ്പ് ഭൂമിയിലെങ്ങുമുള്ള *ഓരോ മനുഷ്യനും / ജീവാത്മാവിനും ഭൂമിയിലെ ബന്ധുക്കളിൽ നിന്നും ബന്ധങ്ങളിൽ നിന്നും ആത്മസംതൃപ്തിയോടെ മുക്തി നേടാൻ കഴിയുന്നത് എങ്ങനെയെല്ലാമെന്ന് 'മോക്ഷം' എന്ന ദൈവ-വിപ്ലവ വിശകലനം 4-ൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്. omsathyam എന്ന blog-ലും ഓംസത്യം ഡോട് കോം- എന്ന വെബ്സൈറ്റിലും ലഭ്യമാണ്.
ദൈവത്തിന്റെ ഏകദാസൻ ദൈവത്തിന്റെ പ്രത്യേക ഭാഗമാണെന്നു കണ്ടു. എന്നാൽ യാതൊരു ജീവികളും ദൈവത്തിന്റെ പ്രത്യക്ഷ ഭാഗമല്ല; കുഞ്ഞുങ്ങളും സൃഷ്ടികളും മാത്രമാണെന്ന് സുവ്യക്തമാക്കപ്പെടുന്നു. ആത്മീയ സാക്ഷാത്ക്കാരമായ നക്ഷത്രപദവിയിൽ ഭൂമിയിലെ ആനന്ദങ്ങളെയെല്ലാം അനന്തമായി നുകർന്നുകൊണ്ട് ജീവിക്കാൻ കഴിയുന്നത് വിശദമാക്കിയിരുന്നു. മാത്രമല്ല, ഭൂമിയിലേക്കു മടങ്ങിവന്ന് വീണ്ടും ജനന- ജീവിതസൗഭാഗ്യങ്ങളെ ആസ്വദിക്കുവാനും അത്യുന്നതമായ ജഗത്-കാര്യങ്ങളിൽ പങ്കാളിയാവാനും ഒക്കെയുള്ള മഹാഭാഗ്യങ്ങളെ നക്ഷത്ര പദവിയിലെത്തുന്ന ജീവാത്മാക്കൾക്ക് ലഭിക്കുന്നുമുണ്ട്. വൈകാതെ ദൈവവിപ്ലവവും തുടർന്ന് ആത്മീയ സാക്ഷാത്ക്കാരം എന്ന സംഹാരവും ആരംഭിക്കുമ്പോൾ ചന്ദ്രനിലും സൃഷ്ടി ഉണ്ടാകുന്നതാണ്; ആവക വിവരങ്ങളും മഹാഗ്രന്ഥത്തിലുണ്ട്.
ആയിരം കോടിയിലധികം വർഷങ്ങളിലെ പ്രായമുള്ള മഹാപ്രപഞ്ചത്തെപ്പറ്റി വളരെ അറിയാനും മനസ്സിലാക്കാനും അനുഭവിക്കാനും, ഇപ്പോഴത്തെ സൃഷ്ടിചക്രത്തിലെ* ഏതാനും നൂറ്റാണ്ടുകളിലുള്ള ശാസ്ത്രവളർച്ച കൊണ്ട് മനുഷ്യന് ഇന്നു സാദ്ധ്യമായിട്ടുണ്ട്. അങ്ങനെയിരിക്കെ, മണ്ണിൽ മാത്രം ജനിക്കുകയും മണ്ണിൽ ജീവിക്കുകയും മണ്ണിൽ അടിയുകയും ചെയ്യുന്ന മനുഷ്യർ മണ്ണിലെ ശാസ്ത്രംകൊണ്ടു സാദ്ധ്യമായ അനന്തമായ ആനന്ദങ്ങളെ അനുഭവിച്ചുകൊണ്ട് മണ്ണായ ദൈവത്തെ നിന്ദിക്കരുത്.
ചിന്തിക്കുക. ഇപ്പോഴത്തെ സൃഷ്ടിചക്രത്തിലെ ഏതാനും നൂറ്റാണ്ടുകളായുള്ള കാലഘട്ടത്തിലെ നല്ലവരും കെട്ടവരും, ദീർഘദർശനം ഇല്ലാത്തവരും മൂഢരും അല്പായുസ്സുകളും ഒക്കെയായ ചില ആത്മീയാന്വേഷകർ; ആയിരംകോടിയിലധികം വർഷങ്ങളിലെ പ്രായമുള്ള മഹാപ്രപഞ്ചത്തെപ്പറ്റിയും ദൈവത്തെപ്പറ്റിയും തട്ടിക്കൂട്ടിയ അബദ്ധ-വിഴുപ്പുകളെ ചുമന്നും അവയിലെ വ്യത്യാസങ്ങളുടെ പേരിൽ പരസ്പരം കലഹിച്ചും കൊന്നും കഴിയുന്ന വിഡ്ഢിക്കൂട്ടങ്ങളായിട്ട് തുടരാനാണോ ദൈവം ബുദ്ധിശക്തികളെയും വിവേചന ശക്തികളെയും മനുഷ്യർക്ക് വർദ്ധിച്ചുനൽകിയത് .... ചിന്തിക്കുക. (*സൃഷ്ടിചക്രം, കാലചക്രം, മഹാകാലചക്രം, മഹാസൃഷ്ടിചക്രം തുടങ്ങിയ കാലഗണനകളെ മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്.). മുകളിൽ പറഞ്ഞവയും, കാലങ്ങളായിട്ടു ചുമന്നു പോരുന്ന 'പഴയകാല അശാസ്ത്രീയ കഥകളും യുക്തിഭദ്രമാണോ' എന്ന് സ്വയം വിശകലനം ചെയ്യണം. പകരം, നേരിട്ട് കാണുകയോ കേൾക്കുകയോ അനുഭവിക്കുകയോ ചെയ്യാത്ത ദൈവകാര്യങ്ങളിൽ ആവേശപ്പെട്ടു പാപം വർദ്ധിപ്പിക്കരുത് എന്ന് സ്നേഹ വാത്സല്യങ്ങളോടെ ഈയുള്ളവൻ ഉപദേശിക്കുന്നു. .......








No comments: